Activate your premium subscription today
നേരംപോക്കിനായി വെറുതേ ചെയ്തു ചെയ്താണ് പല ശീലങ്ങളും ദുശീലങ്ങളായി മാറുന്നത്. പുതിയ കാലത്തിന്റെ പ്രധാന ശീലമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. അതു വെറും ശീലമല്ല നമ്മുടെ ജീവിതത്തെ മോശമായി സ്വാധീനിക്കുന്ന ദുശീലമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സോഷ്യല്‍മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ എന്തൊക്കെ മാറ്റങ്ങളാണ്
ചോദ്യം : എന്റെ മകൻ ഇപ്പോൾ ഒൻപതാം ക്ലാസിലാണ്. വലിയ കുഴപ്പമില്ലാതെ പഠിക്കുന്നുണ്ട്. പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. ഒരുപാടു സമയം മൊബൈലിലും ഇന്റർനെറ്റിലും ആയി ചെലവഴിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. ദിവസവും ഒരുപാടു സമയം മൊബൈൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉത്തരം :
ചോദ്യം : കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകം ആയിരുന്നല്ലോ. അതിനു ശേഷവും ഓൺലൈൻ ആയി ക്ലാസുകളും പരിപാടികളും നടക്കുന്നുണ്ട്. ഇത് കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വളരെ കൂട്ടാൻ കാരണം ആയിട്ടുണ്ട്. കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള, ഇപ്പോൾ പ്രാബല്യത്തിലുള്ള മാർഗനിര്‍ദേശങ്ങൾ
കൊച്ചി∙ ‘പതിനാലുകാരനായ മകനു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ കലി മൂക്കും. ഫോൺ പിടിച്ചുവാങ്ങിയാൽ പിന്നെ ഭ്രാന്താണ്. കയ്യിൽ കിട്ടുന്നതെന്തും തകർക്കും.ഫോൺ വാങ്ങി വച്ചത് ആരായാലും അതിനി അച്ഛനമ്മമാരായാൽ പോലും അവരെ അസഭ്യം പറയാനോ കയ്യേറ്റം ചെയ്യാനോ മടിയില്ല.’ കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനും അതേ തുടർന്നുള്ള
ഓക്സ്ഫഡ് ഡിക്ഷനറി വർഷംതോറും ഒരു വാക്ക് ‘വേഡ് ഓഫ് ദി ഇയറാ’യി തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷത്തെ വാക്ക് ‘ബ്രെയിൻ റോട്ട്’ ആണ്. നിസ്സാരവും നിലവാരം കുറഞ്ഞതുമായ ഓൺലൈൻ ഉള്ളടക്കത്തിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന മാനസികമോ ബൗദ്ധികമോ ആയ അപചയത്തെയാണ് ബ്രെയിൻ റോട്ട് എന്നു പറയുന്നത്. ബ്രെയിൻ റോട്ട് എല്ലായിടത്തുമുണ്ട്. വിദ്യാഭ്യാസത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും ബ്രെയിൻ റോട്ട് സംഭവിക്കുമ്പോൾ അതു വിദ്യാർഥികളെയും പഠനനിലവാരത്തെയും ബാധിക്കുന്ന പ്രശ്നമായി മാറാം. റീൽസും മീമും സ്റ്റോറിയുമൊക്കെയായി സമൂഹ മാധ്യമങ്ങളിൽ താരമാവാനുള്ള മത്സരമാണ് എവിടെയും. ഈ മത്സരത്തിൽ സൈബർ ലോകത്തു പാലിക്കേണ്ട അടിസ്ഥാന മര്യാദകളും മാന്യതകളും നിയമങ്ങളുമൊന്നും ആരും പഠിപ്പിക്കുന്നുമില്ല. പൊതുവിടങ്ങളിലെ വയലൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും സോഷ്യൽ മീഡിയയിലേതു തെരുവുകളിലേക്കും അതിവേഗം വ്യാപിക്കുന്നു. ന്യൂ ജനറേഷനെന്നു പൊതുവായി വിളിക്കുന്നവരിൽ ഒരുപാടു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ചില സാമ്യങ്ങൾ കാണാമെങ്കിലും അവർ തമ്മിൽപോലും വലിയ അന്തരങ്ങളുണ്ട്. എൺപതുകൾ മുതൽ തൊണ്ണൂറുകളുടെ പകുതി വരെയുള്ള കാലയളവിൽ ജനിച്ചവർ ‘മിലേനിയൽസും’ അതിനുശേഷം 2010 വരെയുള്ളവർ ‘ജൻ സീ’യുമാണ് (ജനറേഷൻ സെഡ്). 2010നു ശേഷമുള്ളവരെ ‘ജൻ ആൽഫ’യായി വിശേഷിപ്പിക്കുന്നു. ഡിജിറ്റൽ നേറ്റീവ്സ് ആയി ഇവരെയെല്ലാം വിലയിരുത്തുമ്പോഴും ഇവർക്കിടയിൽ
കൊച്ചി: ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് നടത്തിയ 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം നിരവധി സ്കൂളുകളിൽ വിജയകരമായി പൂർത്തിയായി. കുട്ടികളുടെ അമിത സ്ക്രീൻ സമയം കുറയ്ക്കുകയും സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ നിരവധി
കൊച്ചി: കുട്ടികളുടെ അമിത 'സ്ക്രീൻ ടൈം' കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടിക്കു തുടക്കമായി. കഴിഞ്ഞ ദിവസങ്ങളിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ്, തൃപ്പൂണിത്തുറ എൻഎസ്എസ് എച്ച്എസ്എസ്, ബ്രോഡ്വേ സെന്റ് മേരീസ്
വൈകുന്നേരങ്ങൾ ചില വീടുകളിൽ യുദ്ധസമാനമാണ്. സ്കൂൾ വിട്ടു വരുന്ന കുട്ടി മൊബൈലും ടിവിയുമായി ഇരുന്നാൽ പിന്നെ അതിനു മുമ്പിൽ നിന്ന് എഴുന്നേൽക്കാൻ വലിയ പ്രയാസമാണ്. ഇടംവലം നോക്കാതെ ഇത് ഓഫ് ചെയ്തു വെക്കാമെന്ന് രക്ഷിതാക്കൾ കരുതിയാൽ പിന്നെ വീട് കലാപഭൂമിയാകാൻ അധികം സമയമൊന്നും വേണ്ട. ഇതെല്ലാം കണ്ടു കഴിഞ്ഞ് ഹോം
കൊച്ചി ∙ നഗരത്തിലെ പകുതിയിലേറെ കുട്ടികളും പ്രതിദിനം 3–4 മണിക്കൂർ സ്ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നു സർവേ റിപ്പോർട്ട്. ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ കൊച്ചി കോർപറേഷനിലാണു സർവേ നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗം, ടിവി കാണൽ എന്നിവ ചേർത്താണു സ്ക്രീൻ സമയമായി
Results 1-10 of 60