Activate your premium subscription today
ഏതു പ്രായത്തിലുള്ളവരെയും ഗില്ലൻബാരി സിൻഡ്രോം ബാധിക്കാമെങ്കിലും പ്രായമേറിയവരിൽ അപകടസാധ്യത കൂടുതലാണ്. നാഡികളെ ബാധിക്കുന്ന അപൂർവ ഓട്ടോ ഇമ്യൂൺ രോഗമാണിത്. നാഡികളുടെ ആവരണമായ മൈലിൻ നശിച്ചു പോകുന്നത് വഴി നാഡികളിലൂടെയുള്ള പ്രവർത്തനം മന്ദഗതിയിൽ ആവുകയും തുടർന്ന് തളർച്ച ഉണ്ടാവുകയും ചെയ്യുന്നു. വിദഗ്ധ ചികിൽസ
മുംബൈ∙ നാഡികളെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് 21 വയസ്സുള്ള യുവതി മരിച്ചു. ഇതോടെ, ജിബിഎസ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചവർ 18 ആയി. 211 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 39 പേർ തീവ്രപരിചരണ വിഭാഗത്തിലും 18 പേർ വെന്റിലേറ്ററിലുമാണ്. പുണെ മേഖലകളിലാണ് കൂടുതൽ രോഗബാധിതർ.
കഴുത്ത് പിന്നോട്ട് ചരിച്ചും മറ്റും ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്ന ഇടമാണ് ബ്യൂട്ടി പാര്‍ലറുകള്‍. ഇത്തരത്തില്‍ ദീര്‍ഘനേരം കഴുത്ത് അസ്വാഭാവികമായ രീതിയില്‍ വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കാനും രക്തധമനികള്‍ ഞെരുങ്ങാനും ഇടയാക്കാമെന്നും ഇത് ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക്
ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? അപൂർവങ്ങളിൽ അപൂർവമെന്ന് ഗില്ലൻബാരിയെ പറയാനാവുമോ?
മുംബൈ/ന്യൂഡൽഹി∙ അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചെന്നു സംശയിക്കുന്നയാൾ സോലാപുരിൽ മരിച്ചു. പുണെ സന്ദർശിച്ചപ്പോഴാണ് 40 വയസ്സുകാരന് രോഗം പിടിപെട്ടതെന്നാണു നിഗമനം. ഇൗ മാസം 18നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിക്കാൻ രക്തസാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
മുംബൈ∙ അപൂർവ നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പുണെയിൽ 37 പേർക്കു കൂടി കണ്ടെത്തി. ഇതോടെ ആകെ രോഗികൾ 59 ആയി. ഇതിൽ 40 പേർ പുരുഷൻമാരാണ്. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ കേസുകൾ. പുണെ സിറ്റിയിൽ 11 പേർക്കും പിംപ്രി–ചിഞ്ച്വാഡ് മേഖലയിൽ 12 പേർക്കും രോഗം സ്ഥിരീകരിച്ചു. നാഡിയുടെ പ്രവർത്തനത്തെയും
ന്യൂഡൽഹി ∙ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ പുണെയിൽ 22 പേരിൽ ഗീലൻ ബാ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. അതിസാരം, വയറുവേദന, കൈകാലുകൾക്ക് ബലഹീനത, പക്ഷാഘാതം തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദീനനാഥ് മങ്കേഷ്കർ ആശുപത്രി, നവലെ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതരെ പ്രവേശിപ്പിച്ചത്.
ചിരിയോ കരച്ചിലോ ആരംഭിച്ചാല്‍ അത് ഉടനെയൊന്നും നിര്‍ത്താന്‍ പറ്റാത്ത നാഡീവ്യൂഹസംബന്ധമായ രോഗമാണ് ലാഫിങ് ഡിസീസ്. സ്യൂഡോബുള്‍ബാര്‍ അഫക്ട്(പിബിഎ) എന്ന് കൂടി അറിയപ്പെടുന്ന ഈ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്ക ഷെട്ടി. 15-20 മിനിട്ടൊക്കെ
സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ
പക്ഷാഘാതം, അല്‍സ്ഹൈമേഴ്സ്, മെനിഞ്ചൈറ്റിസ്, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ നാഡീവ്യൂഹ ക്ഷതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ജീവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഈ രോഗങ്ങളുടെ നിരക്ക് 18 ശതമാനം വര്‍ദ്ധിച്ചതായി ഗ്ലോബല്‍
Results 1-10 of 31