Activate your premium subscription today
1056. ദിശ കോൾ സെന്ററിന്റെ ഈ നമ്പറിൽ വരുന്നത് ഒട്ടേറെ കോളുകൾ. ഏറെയും കുടുംബ കലഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടവ. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പറഞ്ഞു കഴിയുമ്പോൾ പാതി പ്രശ്നങ്ങൾ തീരുന്നതായും അധികൃതർ. വീടുകളിൽ സംസാരിക്കാനാളില്ലാതെ വരുന്നതാണു കുടുംബ ബന്ധങ്ങളിൽ വലിയ പ്രശ്നം
പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. നമ്മുടെ പെരുമാറ്റം, ഓര്‍മ്മ, തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത് മൂലമുള്ള ലക്ഷണങ്ങളെ വൈകിക്കാനും തലച്ചോറിന്റെ ആരോഗ്യം
ഊണ് കഴിഞ്ഞ് വെറ്റിലയും അടയ്ക്കയും പുകയിലയും എല്ലാം കൂട്ടി മുറുക്കണ ശീലം നമ്മുടെ പഴമക്കാര്‍ക്ക് പലര്‍ക്കും ഉണ്ടായിരുന്നു. പുകയിലയും മറ്റും ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവില്‍ പുതിയ തലമുറ മുറുക്ക് ഉപേക്ഷിച്ചു. എന്നാല്‍ ഇതേ വെറ്റിലയില്‍ മധുരമുള്ള ഗുല്‍ക്കണ്ടും ജീരകവും ഏലയ്ക്കവും നുറുക്കിയ
ഇന്ത്യക്കാരില്‍ നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നെന്നും കണ്ടെത്തല്‍. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്കോര്‍കാര്‍ഡാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്കാരില്‍ 55 ശതമാനവും
ഇന്ന് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വളരെ സാധാരണമാണ്. മനസിനെ ശാന്തമാക്കാൻ നമ്മളിൽ പലരും പല വഴികളും തേടാറുമുണ്ട്. സമ്മർദ്ദമകാറ്റുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻകാർ പിന്തുടരുന്ന ചില മാർഗങ്ങളുണ്ട്. ഇത്തരത്തിൽ മനസിനെ ഡീടോക്സ് ചെയ്യുന്ന അഞ്ച് ജാപ്പനീസ് രീതികളെ അറിയാം. 1.ഷിൻറിൻയോക്കു
ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.
അത്താഴമുണ്ടാൽ അരക്കാതം നടക്കണം എന്ന ചൊല്ല് നമുക്ക് ഏറെ പരിചിതമാണ്. ഇത് ഒരു വെറും പറച്ചിലല്ല, അത്താഴശേഷം ദിവസവും ഒരു പത്തു മിനിറ്റ് നടക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. അവ എന്തൊക്കെ എന്നറിയാം. ∙ അത്താഴം കഴിച്ചശേഷം മധുരമോ ലഘുഭക്ഷണങ്ങളോ കഴിക്കാൻ തോന്നാറുണ്ടോ. ഒരു പത്തുമിനിറ്റ് നടന്നാൽ ഈ
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്നങ്ങളുമായാണ് ഗര്‍ഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഗര്‍ഭകാല പ്രശ്നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന്‍ പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. മോണിങ്
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഏപ്രിൽ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ഓരോ വർഷവും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യസംവിധാനങ്ങളും സൗഖ്യവും
ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആർത്തവ വേദനയുടെ മറ്റൊരു പേര്. ആർത്തവത്തിന് തൊട്ടു മുൻപോ ആർത്തവ സമയത്തോ വേദന വരാം. അടിവയർ, പുറം, തുടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആർത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ്
Results 1-10 of 207