Activate your premium subscription today
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വെറ്ററിനറി ഡോക്ടർമാരാണ് ഡോ. സജി, ഡോ. സജിത് സാം, ഡോ. വി.ഡി.അനിൽ കുമാർ, ഡോ. ബിന്നി സാം എന്നിവർ. പ്രയാസമേറിയ പ്രസവം, സിസേറിയൻ തുടങ്ങിയ കാര്യങ്ങളിലൊക്കെ പരസ്പരം സഹായിക്കുകയും സങ്കീർണമായ ചികിത്സകളൊക്കെ ഇവർ ഒന്നിച്ച് സംഘമായി ചെന്നു പരിശോധിച്ച് ചികിത്സിക്കാറുമുണ്ടായിരുന്ന
ഒരുപാടു പേര് ശ്രമിച്ചിട്ടും നടക്കാതെ സാറാണ് അവളെ ഗർഭിണിയാക്കിയത്! അതുകൊണ്ട് സാറു തന്നെ എത്രയും പെട്ടന്നു വന്ന് ഇതിനൊരു പരിഹാരം കാണണം! ഈ ഗർഭം എന്റെ തലയിലായൊ എന്നു ആരും തെറ്റിദ്ധരിക്കരുത്. ഞാൻ കുത്തിവച്ചു ചെന പിടിച്ച ഒരു പശുവിന് പ്രസവിക്കാൻ പ്രയാസം. ഉടമസ്ഥന്റെ ഫോൺ വിളിയാണ് നേരത്തെ പരാമർശിച്ചത്.
ചെന്നൈ∙ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ മൃഗ ഡോക്ടറായ വള്ളൈയപ്പന് കുട്ടിക്കുരങ്ങനെ ലഭിക്കുന്നത്. പിന്നീട് പത്തു മാസത്തോളം കോയമ്പത്തൂരിലെ തന്റെ ക്ലിനിക്കിൽ വള്ളൈയപ്പൻ ആ കുട്ടിക്കുരങ്ങിനെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കൊണ്ടു വരികയായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിട്ട കുട്ടിക്കുരങ്ങിനു കൂട്ടായി വള്ളൈയപ്പൻ നിന്നു.
ജയശ്രീ എന്ന വെറ്ററിനറിഡോക്ടറുടെ ജീവിതം... നവീൻ ബാബു സാറിന്റെ മരണം എന്റെ ഗതകാല സ്മരണകളെ ഉണർത്തിവിട്ടു. അപ്പോൾ ഇതൊന്ന് ഇവിടെ എഴുതണമെന്നു തോന്നി. ഞാൻ ഡോ. എസ്.ജയശ്രീ. 24 വർഷമായി മൃഗസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ വെറ്ററിനറി സർജനാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ
പട്ടണക്കാട് പത്മാക്ഷി കവലയ്ക്ക് പടിഞ്ഞാറ് മാന്താനത്ത് ഇല്ലത്തെ സുധാകുമാരിയുടെ പശുവിനെ കൃത്രിമ ബീജധാനത്തിന് വിധേയമാക്കിയത് 2023 ഡിസംബർ അവസാന വാരത്തിലായിരുന്നു. മൂന്നാം മാസത്തിൽ അടുത്തുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പശുവിന്റെ ഗർഭ പരിശോധന നടത്തി ഗർഭം ഉറപ്പാക്കിയതുമാണ്. കണക്കനുസരിച്ച് 9 മാസം
പതിവു പോലെ ആശുപത്രിയുടെ മുൻപിൽ കാർ നിർത്തി അകത്തേക്കു പ്രവേശിക്കാൻ തുടങ്ങുമ്പോഴാണു പഞ്ചായത്ത് പ്രസിഡന്റിന്റെ കോൾ. ‘‘ഡോക്ടറെ ആളുകൾ തുരു തുരാ വിളിക്കുന്നു. ഈ ആഫ്രിക്കൻ പന്നിപ്പനി ഇത്ര പ്രശ്നം ആണോ? പഞ്ചായത്ത് ഒരു യോഗം നടത്തുന്നുണ്ട്. ഡോക്ടർ ഇവിടെ വന്ന് ഒന്ന് സംസാരിക്കാമോ” ഇതായിരുന്നു പ്രസിഡന്റിന്റെ
Results 1-10 of 186