Activate your premium subscription today
കോട്ടയം ∙ കടലിൽ നീന്തുന്നവർ അടിയൊഴുക്കുകളെ മറികടക്കുന്നത് എങ്ങനെയെന്നു വിവരിക്കുകയായിരുന്നു നിഷ ജോസ് കെ.മാണി. അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സർക്കാർ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ പദ്ധതിയുടെ ഭാഗമായ സ്ത്രീ കൂട്ടായ്മ ആരോഗ്യ ആനന്ദസംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കടൽയാത്രയിലെ
ഇന്ന് ലോക അർബുദ ദിനം. മനോധൈര്യവും ആത്മവിശ്വാസവും ദൃഡനിശ്ചയവുമുണ്ടെങ്കിൽ ഏത് രോഗത്തെയും മറികടക്കാമെന്ന് ജീവിതം കൊണ്ടു തെളിയിച്ചിരിക്കുകയാണ് സൗദി പ്രവാസിയും കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി. അർബുദത്തിനെതിരെ പോരാടി ജീവിതത്തിലേയ്ക്ക് തിരികെ നടന്ന 44 കാരനായ സുഹാസിന്റെ അതിജീവനത്തിന്റെ വിജയമാണ് ജീവിതത്തിലെ രണ്ടാമൂഴം.
കാൻസർ ചികിത്സാ മേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . വർഷങ്ങളായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്ന കാരിത്താസ് ആശുപത്രി 2000 ൽ ഓങ്കോളജി ഡിപാർട്മെന്റ് ആരംഭിച്ച്. ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും നൂതനമായ സാങ്കതിവിദ്യയും മികച്ച
ഉയരമുള്ളത് നമ്മുടെ സമൂഹത്തില്‍ പൊതുവേ ഒരു യോഗ്യതയായിട്ടാണ് കാണാറുളളത്. ഹൃദ്രോഗവും പ്രമേഹവുമൊക്കെ വരാന്‍ പൊക്കമുള്ളവര്‍ക്ക് സാധ്യത കുറവാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചിലതരം അര്‍ബുദങ്ങളുടെ സാധ്യത ഉയരമുള്ളവര്‍ക്ക് കൂടുതലാണെന്ന് പുതിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും
ഫെബ്രുവരി 4 ലോക കാൻസർ ദിനമാണ്. കാൻസറിനെക്കുറിച്ചുളള അവബോധം ഉണ്ടാക്കുക, അത് തടയാനുള്ള മാർഗങ്ങൾ, ചികിത്സ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവു നൽകുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും വിവിധതരം കാൻസറുകൾ നേരത്തെ തിരിച്ചറിയുന്നതിന്റെ ആവശ്യകതയുടെയും
ഫെബ്രുവരി 4 – ലോക കാൻസർ ദിനം. പ്രായമായവർക്ക് എന്നതുപോലെ ചെറുപ്പക്കാരിലേക്കും കാൻസർ പിടിമുറുക്കുമ്പോൾ ആധുനിക ചികിത്സയുടെ സാധ്യതകൾ ഏറെയാണ്. ഓരോ രോഗിയും വ്യത്യസ്ഥരാണ് എന്നതുപോലെ കാൻസറും വ്യത്യസ്ഥം– 2025 ലെ ലോക കാൻസർ ദിനത്തിന്റെ ചിന്താവിഷയം അർബുദത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിൽ നോക്കിക്കാണാനുള്ള
ബിബേക് പങ്കേനി, ശ്രിജന സുബേദി എന്നീ പേരുകൾ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. നേപ്പാളി ദമ്പതികളായ ഇവരുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ പ്രശസ്തിയാർജിച്ചത്? പ്രണയം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും കണ്ണീരും നിറഞ്ഞ പ്രണയം. 9 വർഷങ്ങൾക്കു മുൻപ് സ്കൂള്‍ പഠന
ലോകത്ത് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് കാൻസർ. 2020 ൽ പത്ത് ദശലക്ഷം പേരുടെ മരണത്തിന് കാൻസര്‍ കാരണമായതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ ബാധിക്കാം. പലപ്പോഴും നിശബ്ദമായി വളരുന്ന ഈ രോഗം നേരത്തെ കണ്ടെത്തേണ്ടതും രോഗം
കോഴിക്കോട്∙ അർബുദ അതിജീവനത്തിൽ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി കാൻസർ ദിനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്ത വാക്കത്തോൺ. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും മലബാർ കാൻസർ കെയർ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ചടങ്ങ് ടൗൺ സബ്ഡിവിഷൻ എസിപി കെ.ജി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം
Results 1-10 of 42