Activate your premium subscription today
ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ തകർന്ന കപ്പൽ 500 വർഷം മുൻപ് പോർച്ചുഗീസ് നാവികൻ വാസ്കോ ഡി ഗാമ നടത്തിയ അവസാന യാത്രയിൽ ഉൾപ്പെട്ടതാകാമെന്ന് ഗവേഷകരുടെ പഠനം. ഇതു സ്ഥിരീകരിക്കാനായി കൂടുതൽ തെളിവുകൾ സമാഹരിക്കുകയാണ് ശാസ്ത്രജ്ഞർ. കെനിയൻ പട്ടണമേഖലയായ മലിന്ദിക്കു
കോഴിക്കോട് ∙ വാസ്കോഡഗാമ 1498 ഏപ്രിലിലാണ് കാപ്പാട് കപ്പലിറങ്ങിയത്. 2021ൽ വരാതിരുന്നത് നന്നായെന്നാണ് ഇപ്പോൾ കോഴിക്കോട്ടുകാർ പറയുന്നത്. കാരണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു | Kappad beach | Manorama News
വാസ്കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയത് 1498ലാണ്. ഇതിനും മുൻപ് ഇന്ത്യയിലെത്തിയ റഷ്യക്കാരനായിരുന്നു അഫനാസി നികിറ്റിൻ. റഷ്യയിലെ ട്വവറിൽ നിന്നു പുറപ്പെട്ട് ഇന്ത്യ വരെ നീണ്ട യാത്ര മൂന്നു സാഗരങ്ങൾ താണ്ടിയുള്ള യാത്ര എന്ന പുസ്തകത്തിലും എഴുതി. ഇന്ത്യയിലേക്ക് ആദ്യമായെത്തിയ റഷ്യക്കാരനായി നികിറ്റിൻ
ഈ കപ്പൽ മാതൃക മോൻസൻ മാവുങ്കലിന്റെ കയ്യിൽ കിട്ടിയാൽ നൂറ്റാണ്ടുകൾക്കു മുൻപ് സാക്ഷാൽ വാസ്കോഡഗാമ ഇന്ത്യയിലെത്തിയത് ഇതിലാണെന്നു പറഞ്ഞു പറ്റിച്ചു ലക്ഷങ്ങൾ തട്ടിയേനെ. ഗാമയുടെ പായ്ക്കപ്പലുമായി അത്രയ്ക്കു സാമ്യമുണ്ട് ചെറുവണ്ണൂർ സ്രാമ്പ്യ സ്വദേശിയായ തെക്കേപ്പുരയ്ക്കൽ നാരായണൻകുട്ടി നിർമിച്ച ഈ ജലയാനത്തിന്.
സമുദ്രമാർഗ്ഗം ആദ്യമായി ഇന്ത്യയിൽ എത്തിയ യൂറോപ്യൻ സഞ്ചാരി ആരാണെന്നു ചോദിച്ചാൽ കൂടുതലൊന്നും ആലോചിക്കാതെ കൊച്ചുകൂട്ടുകാർ പറയും വാസ്കോ ഡ ഗാമ. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് കപ്പലുകൾ വന്നിറങ്ങിയത്. എന്നാൽ ഗാമയുടെ കഥകള് അവിടം കൊണ്ടൊന്നും തീരുന്നില്ല.
ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ വാസ്കോ ഡി ഗാമയല്ല, എന്നാൽ ആധുനികത നേടിയ യൂറോപ്പിൽ നിന്ന് ആദ്യം ഇന്ത്യയിലെത്തിയ സഞ്ചാരി ഗാമയാണ്. ഗാമയുടെ കാലഘട്ടത്തിൽ ഇന്ത്യയെന്നാൽ യൂറോപ്പുകാരെ സംബന്ധിച്ച് വലിയൊരു സ്വപ്നഭൂമിയായിരുന്നു. കച്ചവടക്കാർ തമ്മിൽ കൈമാറിക്കിട്ടിയ കഥകളും , ഭാവനകളും ഒരു പറുദീസയുടെ ചിത്രം
Results 1-6