Activate your premium subscription today
പറപ്പൂക്കര ∙ കോന്തിപുലം, ധനുകുളം പാടശേഖരങ്ങളിൽ മദ്യപർ മദ്യകുപ്പികൾ പൊട്ടിച്ചെറിയുന്നതു കർഷകർക്കു ദുരിതമാകുന്നു. കൃഷിപ്പണിക്കിറങ്ങുന്ന കർഷകരുടെ കാലിൽ ചില്ലുകൾ തറയ്ക്കുന്നതു പതിവായി. പാടത്ത മേയുന്ന വളർത്തുമൃഗങ്ങളുടെ കാലിലും പരുക്കേൽക്കുന്നുണ്ട്. കോന്തിപുലം ബവ്റിജസ് ഔട്ട്ലെറ്റിൽ നിന്നു മദ്യം വാങ്ങി
പൊട്ടിച്ചിതറി വീണ് അപകടം ഉണ്ടാക്കാത്ത ഗ്ലാസ് കണ്ടുപിടിച്ച കഥ .എഡ്വേഡ് ബെനഡിക്റ്റസ് എന്ന ഫ്രഞ്ച് രസതന്ത്രജ്ഞൻ പരീക്ഷണശാലയിൽ തിരക്കിട്ട ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. അതിനിടെ ഷെൽഫിലെ മുകൾത്തട്ടിൽ നിന്ന് ഒരു രാസവസ്തു എടുക്കാനായി ശ്രമിക്കവേ അബദ്ധത്തിൽ ഒരു ഗ്ലാസ് ഫ്ലാസ്ക്കിൽ അദ്ദേഹത്തിന്റെ കൈ
‘വിട്രിയം ഫ്ലെക്സൈൽ’– ഹാരി പോട്ടർ സീരീസുകളിൽ മന്ത്രവടി ചുഴറ്റി ഹാരിയും കൂട്ടുകാരുമെല്ലാം പ്രയോഗിക്കുന്ന രസകരമായ മന്ത്രം പോലുണ്ടല്ലേ! പക്ഷേ മന്ത്രവിദ്യകള് കൊണ്ടു സാധിക്കുന്നതിനേക്കാൾ ഗംഭീരമായി ഒരാൾ വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ് ഈ വസ്തു. പേര് ഒരൽപം നീണ്ടുപോയെങ്കിലും ഇന്നത്തെ കാലത്തെ ഭാഷയിൽ നമ്മുടെ
പൊട്ടിയ കണ്ണാടി, ഉടഞ്ഞ വിഗ്രഹങ്ങൾ, നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പഴമക്കാർ പറയാറുണ്ട്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? വാസ്തുശാസ്ത്രമനുസരിച്ച്, ഉടഞ്ഞു പോയ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ദൗർഭാഗ്യം വിളിച്ചു വരുത്തും. ഇത്തരം വസ്തുക്കൾ വീടിനുള്ളിൽ നെഗറ്റീവ് എനർജി പ്രസരിക്കാൻ
Results 1-4