Activate your premium subscription today
• അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമിക്കാമോ? അങ്ങനെ നിർമിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? / കെട്ടിടം അതിരിനോട് ചേർത്ത് നിർമിക്കാനുള്ള വ്യവസ്ഥയുണ്ടോ? പാർപ്പിടം, സ്പെഷ്യൽ റസിഡൻഷ്യൽ, വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ
ഉരൽ കുഴിക്കാനുണ്ടോ? അമ്മി കൊത്താനുണ്ടോ? കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാന കാലത്ത് വരെ നമ്മുടെ നാട്ടിലൊക്കെ വഴിയിലൂടെ നടന്ന് വിളിച്ചു ചോദിച്ചിരുന്ന മറുനാട്ടുകാരുടെ ശബ്ദമായിരുന്നു ഇത്.അക്കാലത്തെ പ്രധാന അടുക്കള ഉപകരണങ്ങളായ അരയ്ക്കാനുള്ള അമ്മിക്കല്ലും പൊടിക്കാനുള്ള ഉരലും 'അറ്റകുറ്റപ്പണി' നടത്താനായി വരുന്ന
എല്ലാ കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളും എൻജിനീയർ തയ്യാറാക്കണമെന്നുണ്ടോ ? ........ അങ്ങനെയില്ല എന്നാണ് ഉത്തരം ...... പക്ഷേ ഇങ്ങനെയൊരു ആനുകൂല്യത്തെ പറ്റി ജനങ്ങൾ ബോധവാൻമാരല്ല എന്നതും ഈ മേഖലയിലെ രജിസ്ട്രേഡ് എൻജിനീയർമാരും സൂപ്പർവൈസർമാരും ഇതിനെപ്പറ്റി വീട് നിർമിക്കുന്നവരോട് പറയുന്നില്ല എന്നതും പല തദ്ദേശ
വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്.മുൻകാലങ്ങളിലെ ഓല , പുല്ല് , ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ് , നിർമിക്കാനുള്ള എളുപ്പം , മരത്തിൻ്റെ ലഭ്യതക്കുറവും
പെർമിറ്റെടുത്താൽ എങ്ങനെയും കെട്ടിടം പണിയാം എന്നില്ല കേട്ടോ. എന്നാൽ ആരെങ്കിലും കാര്യമില്ലാതെ വിരട്ടിയാൽ പേടിക്കുകയും വേണ്ട. കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ പലരും ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ വരുത്തുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രഹേളികയായി മാറാനിടയുണ്ട്.
കഴിഞ്ഞ ദിവസമാണ് അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ കൗതുകകരമായ വിധിന്യായം വന്നത്. അയൽവീട്ടിൽ വളർത്തുന്ന പൂവൻ കോഴി രാത്രി കൂവുന്നതിനാൽ ഉറക്കം കിട്ടുന്നില്ല എന്ന പരാതിയിലെ പരിഹാര നിർദ്ദേശമാണ് കൗതുകകരമായത്.
നഗരങ്ങളിൽ 5 സെന്റും ഗ്രാമങ്ങളിൽ 10 സെന്റും വയൽ നികത്തി വീട് വയ്ക്കാൻ അപേക്ഷിക്കുമ്പോൾ ഭൂമി തരംമാറ്റിയതിന്റെ രേഖകൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടരുതെന്ന് തദ്ദേശ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് മുൻപ് ഉത്തരവിറക്കിയെങ്കിലും ഒട്ടേറെ ഉദ്യോഗസ്ഥർ ഭൂമിതരംമാറ്റ അനുമതി വേണമെന്ന്
നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ
"ആളറിഞ്ഞു കളിക്കെടാ" ... പല സിനിമകളിലും നായകൻ വില്ലനോടോ അല്ലെങ്കിൽ തിരിച്ചോ പറയുന്ന ഡയലോഗാണിത്. സിനിമ അവിടെ നിൽക്കട്ടെ, കെട്ടിട നിർമാണത്തിലും തരമറിഞ്ഞ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ വിവരമറിയും. കൈയിലെ പണം പോയിക്കിട്ടും. കെട്ടിട നിർമാണ ചട്ട പ്രകാരം പ്രധാനമായും പന്ത്രണ്ട് തരം (Occupancy group)
"പൊക്കമില്ലായ്മയാണെൻ്റെ പൊക്കം "കവി കുഞ്ഞുണ്ണി മാഷ് പാടിയ വരികളാണിത്. കവിതയിൽ ഇങ്ങനെയൊക്കെ പറയാമെങ്കിലും കെട്ടിട നിർമാണത്തിൽ ചട്ട പ്രകാരമുള്ള ഉയരം ഇല്ല എങ്കിൽ പൊക്കമില്ലായ്മ വല്ലാത്ത വല്ലായ്മയായി മാറും. കെട്ടിട നിർമാണ ചട്ടപ്രകാരം കെട്ടിടങ്ങളുടെ ഉയരത്തിനും മുറികളുടെ ഉയരത്തിനുമൊക്കെ കണക്കുകളുണ്ട്.
Results 1-10 of 44