Activate your premium subscription today
അരി വയ്ക്കും മുമ്പ് കറി വയ്ക്കണം. കെട്ടിടം വയ്ക്കും മുൻപ് സ്ഥലം വാങ്ങണം.’ വീടുപണിയും അരിവയ്പ്പും തമ്മിലെന്ത് ബന്ധമെന്നാകാം നിങ്ങൾ കരുതുന്നത്. ‘അരിവയ്ക്കും മുൻപ് കറി വയ്ക്കണം’ എന്നാൽ ‘ചോറിന് മുൻപേ കൂട്ടാൻ ഉണ്ടാക്കണം’ എന്നല്ല. പച്ചക്കറികളിൽ വിത്ത് (അരി) ദൃഢമാകും മുൻപ് അവ ഉപയോഗിച്ച് കറി വയ്ക്കണം എന്നാണ്. ഓരോന്നിനും അതിന്റേതായ കാലവും സമയവുമുണ്ട്. അത് കൃത്യമായി അറിയണം എന്നർഥം.. ഇനി വീട് നിർമാണത്തിലേക്ക് വരാം. പണ്ടൊക്കെ കുടുംബവീട് നിൽക്കുന്ന തൊടിയിൽ നാല് മരം വെട്ടിമാറ്റിക്കിട്ടുന്ന സ്ഥലത്ത് വീടുവയ്ക്കലായിരുന്നു പതിവ്. കാലം മാറിയപ്പോൾ ജോലി, റോഡ് സൗകര്യം, നഗരം, ഗ്രാമം, വാട്ടർ ഫ്രണ്ട്, ഹിൽടോപ്, ഗ്രീനറി തുടങ്ങി അനവധി സങ്കൽപങ്ങൾ വീടുപണിയുന്ന സ്ഥലത്തെക്കുറിച്ചായി.
കാസർഗോഡ് ജില്ലയിലെ ഉദിനൂർ എന്ന സ്ഥലത്താണ് പ്രവാസികളായ ഷിബുവിന്റെയും അർച്ചനയുടെയും പുതിയ വീട്. ഒരർഥത്തിൽ വാട്സ്ആപ് വഴി പണിത വീടാണിത് എന്നുപറയാം. പ്ലാനിങ് മുതൽ ഫൈനൽ ഫിനിഷിങ് വരെ പ്രവാസി ഉടമസ്ഥർ കണ്ടതും മേൽനോട്ടം വഹിച്ചതും വിലയിരുത്തിയതും വാട്സാപ്പിലൂടെയാണ്. ഇടയ്ക്ക് ഒന്നുവന്നുപോയതൊഴിച്ചാൽ
തൃശൂർ പീച്ചിയിലാണ് പ്രവാസിയായ അനു ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിശാലമായ 42 സെന്റ് പ്ലോട്ടിൽ കൊളോണിയൽ ഭംഗി നിറയുന്ന വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. പ്രവാസിയായതുകൊണ്ട് പരിപാലനം എളുപ്പമാക്കാനും വീടിനുള്ളിലെ ആശയവിനിമയം എളുപ്പമാക്കാനുമാണ്
എറണാകുളം അടുവാശ്ശേരിയിലാണ് ബിസിനസ്സുകാരനായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പഴയ വീട്ടിൽ അസൗകര്യം പെരുകിയപ്പോഴാണ് വാങ്ങിയിട്ട സ്ഥലത്ത് പുതിയ വീടുപണിയാൻ നാസർ തീരുമാനിച്ചത്. മൂന്നു കിടപ്പുമുറികളുള്ള ഒരുനില വീട് മതി എന്നതായിരുന്നു ആവശ്യം. പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ മുഖം
എറണാകുളം കോലഞ്ചേരിയിലാണ് പ്രവാസിയായ ഷിലോയ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറമെ കണ്ടുകഴിഞ്ഞാൽ ചെറിയ ഒരുനില വീട് എന്നുതോന്നുമെങ്കിലും സംഭവം അതല്ല. റോഡുനിരപ്പിൽനിന്നും താഴേക്ക് ചരിഞ്ഞുകിടക്കുന്ന പ്ലോട്ടാണിത്. അതിനനുസരിച്ചാണ് വീട് പണിതത്. എന്നുവച്ചാൽ പുറമെ കാണുന്നത് വീടിന്റെ
പച്ചപ്പും മലനിരകളും കോടമഞ്ഞും പശ്ചാത്തലമൊരുക്കുന്ന വയനാട്ടിലെ മാനന്തവാടിയിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ ജോബിഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഹൈറേഞ്ചിലെ പഴയ ബംഗ്ലാവുകളുടെ മാതൃകയിൽ കൊളോണിയൽ രൂപഭംഗിയുള്ള വീട് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ
തൃശൂർ പെരിങ്ങോട്ടുകരയിലാണ് പ്രവാസിയായ ജെയിസണിന്റെയും കുടുംബത്തിന്റെയും ഈ ഭവനം. കൊളോണിയൽ മാതൃകയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീടാണ് ഇപ്പോൾ നാടിന്റെ ലാന്റ്മാർക്ക്. പ്രൗഢിക്കിണങ്ങും വിധം വീടിന്റെ അകംപുറം സൗകര്യങ്ങൾ ഒരുക്കിയതോടെ വീടിന്റെ വലുപ്പം 6000 ചതുരശ്രയടിയോളമായി. ഡിസൈനർ ലതീഷ് മേനോനാണ് വീടിന്റെ
വയനാട് കൽപറ്റയിലാണ് ഡോ. അബൂബക്കറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 15 സെന്റിൽ കൊളോണിയൽ ചാരുതയിലാണ് ഈ സ്വപ്നഗേഹം നിലകൊള്ളുന്നത്. മൂന്ന് പെൺകുട്ടികളാണ് ഗൃഹനാഥനും ഭാര്യയ്ക്കും. അതിനാൽ നാലു കിടപ്പുമുറി വേണം എന്നതായിരുന്നു ഇവരുടെ ആദ്യത്തെ ആവശ്യം. പിന്നെ കെട്ടിലും മട്ടിലും വ്യത്യസ്തത വേണം. അതിനാൽ ഉടമ
കൊളോണിയൽ ചാരുതയ്ക്കൊപ്പം മോഡേൺ സൗകര്യങ്ങളും സമന്വയിപ്പിച്ച് നിർമിച്ച ഭവനമാണിത്. കോതമംഗലത്താണ് ബാബു ഏലിയാസിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നസുന്ദരമായ വീട്. ചുറ്റുപാടുകൾക്കും വീടുപോലെതന്നെ പ്രാധാന്യം നൽകിയതാണ് ഇവിടെ ഹൈലൈറ്റ്. 24 സെന്റ് പ്ലോട്ടിന്റെ മുക്കാൽഭാഗവും ലാൻഡ്സ്കേപ്പിനായി
തിരൂർ വരാമ്പനാല എന്ന സ്ഥലത്താണ് സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കൊളോണിയൽ പ്രൗഢിയിൽ നിലകൊള്ളുന്ന ഭവനം- അതാണ് പ്രദേശത്തെ മറ്റുവീടുകളിൽനിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. റോഡ്നിരപ്പിൽ നിന്നും 4.5 മീറ്റർ താഴ്ന്നുകിടക്കുന്ന പ്ലോട്ടാണിത്. അതിനാൽ പുറംകാഴ്ച നന്നായി ലഭിക്കാൻ റൂഫിങ്ങിന്
Results 1-10 of 12