Activate your premium subscription today
കാതടപ്പിക്കുന്ന ശബ്ദങ്ങളില്ലാതെ,തിരക്കുകളില്ലാതെ നഗരജീവിതത്തിൽ നിന്നും മാറി കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം താമസിക്കാനാണ് രഘുപതിക്കും ഭാര്യ തുളസിക്കും ആഗ്രഹം. തങ്ങളുടെ സാംസ്കാരത്തിലും പൈതൃകത്തിലും പാരമ്പര്യത്തിലും ഊന്നിയുള്ള ഒരു നാടൻ ജീവിതം. കുടുംബ വേരുകൾ പടർന്നിറങ്ങിയ തറവാട്ടിലേക്ക് ഒരു മടക്കം.
തൃശൂർ ഗുരുവായൂരിലാണ് പ്രവാസി ബിസിനസ്സുകാരനായ കബീർ ബാപ്പുവിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഇരുനിലയിൽ അഞ്ച് കിടപ്പുമുറികളോട് കൂടി എന്നും പുതുമയോടെ നിലനിൽക്കുന്ന, നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം.
വിദേശമാതൃകയിലൊരു വീടാണ് എൻജിനീയർ ആഷിഖും ഭാര്യ ഫാത്തിമയും മനസ്സിൽ കണ്ടത്. പരമ്പരാഗത നിർമാണരീതികളിൽ നിന്നു മാറി തങ്ങളുടെ വീട് വേറിട്ടു നിൽക്കണമെന്ന് അവരാഗ്രഹിച്ചു. വിശാലമായ ഇടങ്ങളോടെ, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന, ആരെയും ആകർഷിക്കുന്ന, എന്നും പുതുമയോടെ നിൽക്കുന്ന ഒരു വീട്. ഈ ആഗ്രഹങ്ങളുമായി
പെരുമ്പാവൂരിലാണ് നെജുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതികുറഞ്ഞ പ്ലോട്ടിൽ പിന്നിലേക്കിറക്കിയാണ് വീടൊരുക്കിയത്. സമീപം പഴയ വീട് സ്ഥിതിചെയ്യുന്നു. ഇതുമായി ആശയവിനിമയം ചെയ്യുംവിധമാണ് ട്രോപ്പിക്കൽ ശൈലിയിലൊരുക്കിയ പുതിയ വീടിന്റെ ഡിസൈൻ. ഫ്ലാറ്റ്+ സ്ലോപ് മേൽക്കൂരകളാണ് വീടിന്റെ ഭംഗി. കാർ പോർച്ചും
ഇത്ര ചെറിയ സ്ഥലത്ത് ആരും നോക്കിപ്പോകുന്ന പോലെ മനോഹരമായും ലളിതമായും ഒരു വീട്. ഉടമസ്ഥർക്ക് വീടിനെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പ്ലാനിങ്ങും എക്സിക്യൂഷനും എളുപ്പമാക്കിയെന്ന് വീടിന്റെ ശിൽപി ആർക്കിടെക്ട് സുരാഗ് വിശ്വനാഥൻ പറയുന്നു. വീട് കാണാൻ ലളിതമായിരിക്കണം. പരിപാലനം എളുപ്പമായിരിക്കണം.
ഒരു കുന്നിന്മുകളിലാണ് പ്ലോട്ട്. വീട് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും രണ്ട് ആഗ്രഹങ്ങളായിരുന്നു. ഒന്ന്, പരിപാലനം എളുപ്പമുള്ള, ബജറ്റ് കുറവുള്ള ഒരുനില വീടുമതി. രണ്ട് വൈകുന്നേരങ്ങളിൽ സൂര്യാസ്തമനം കാണാൻ ഓപ്പൺ ടെറസ് വേണം. ഇവിടേക്ക് പുറത്തുനിന്ന് സ്റ്റെയർ വേണം. സമകാലിക ശൈലിയിൽ ബോക്സ് മാതൃകയിലാണ് പുറംകാഴ്ച.
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കാണുന്ന പോലെയൊരു വീട്. പച്ചപ്പട്ടുടുത്ത വയലേലകളിലേക്ക് തുറക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ഭംഗിയും നൈർമല്യവുമുള്ള വീട്. മലപ്പുറം അരീക്കോടാണ് സുഹൈലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ പഴയ കളിമൺ ഓട് പുനരുപയോഗിച്ചു. അതിനാൽ
തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ചുറ്റുപാടുകൾ
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്ക്ക് പ്രാധാന്യം നല്കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്പന ചെയ്തത്. പരിപാലന സൗകര്യത്തിനു മുന്തൂക്കം നല്കിക്കൊണ്ട് ലാളിത്യം
കൊച്ചി പോലെയുള്ള നഗരങ്ങളിൽ മുറിച്ചിട്ട ചെറിയ പ്ലോട്ടുകളിൽ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ഭാവിയിൽ സമീപമുള്ള പ്ലോട്ടുകളിലെല്ലാം വീടുകൾ ഉയരാം. അത് മുൻകൂട്ടിക്കണ്ട് സ്വകാര്യതയ്ക്ക് വേണ്ട ഡിസൈനുകൾ വീടുകളിൽ നേരത്തെ വയ്ക്കണം. അത്തരത്തിൽ കൊച്ചിയിൽ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശത്തെ 5
Results 1-10 of 544