Activate your premium subscription today
മലയാളിയുടെ ജീവിതം അടിമുടി മാറ്റങ്ങൾക്കുവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം വ്യത്യസ്ത ട്രെൻഡുകളുടെ സർവകലാശാലയാണ് ഇപ്പോൾ കേരളം. പണ്ട് നാടുവിടുന്ന ശരാശരി മലയാളിയുടെ ജീവിതം ഇനിപറയുംവിധമായിരുന്നു: വിദ്യാഭ്യാസം കഴിഞ്ഞു വീസ ഒപ്പിച്ച് വിദേശത്തു പോകുന്നു. വിവാഹം കഴിക്കുന്നു. എല്ലുമുറിയെ പണിയെടുത്ത്
ഫ്ലാറ്റോ വില്ലയോ വാങ്ങാനുദ്ദേശിക്കുന്നോ? റെറ നിങ്ങളെ സഹായിക്കും. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് ചെയർമാൻ പി. എച്ച്. കുര്യൻ തരുന്ന നിർദേശങ്ങൾ. പരസ്യങ്ങൾ കണ്ട് ഫ്ലാറ്റോ വില്ലയോ നിക്ഷേപമായോ അല്ലാതെയോ വാങ്ങാൻ നിങ്ങളുദ്ദേശിക്കുന്നുണ്ടോ. എന്നാൽ ആദ്യം നോക്കേണ്ടത് കെ റെറയുടെ വെബ്സൈറ്റാണ്.
ഹൈദരാബാദ്∙ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ടെക് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഇന്ത്യയിലെ മുൻനിരനഗരങ്ങളിൽ ഉണ്ട്. എന്നാൽ ലക്ഷങ്ങൾ ശമ്പളമായി വാങ്ങിയാലും വൻനഗരങ്ങളിലെ വാടക താരതമ്യം ചെയ്യുമ്പോൾ അവയൊന്നും പര്യാപ്തമല്ല എന്ന സ്ഥിതിയുമുണ്ട്. ഉയർന്ന തുക വാടകയായി നൽകുന്ന വീടുകൾക്ക് സൗകര്യങ്ങളൊന്നും ഉണ്ടാവുകയുമില്ല
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരു തരംഗമാണ് ഇന്ന് നിലനിൽക്കുന്നത്. പ്രീമിയം വീടുകൾക്ക് വൻ ഡിമാൻഡ് നിലനിൽക്കുകയും അതേസമയം താങ്ങാവുന്ന വിലയിലുള്ള വീടുവാങ്ങാൻ ശ്രമിക്കുന്ന ഇടത്തരക്കാർ കൊക്കിലൊതുങ്ങുന്ന വീട് കണ്ടെത്താനാവാതെ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥ. ഇന്ത്യയിലെ മുൻനിര
കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ 'വീടും സ്ഥലവും വിൽക്കാനുണ്ട്' എന്ന നിരവധി ബോർഡുകൾ കാണാം.എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ? സമീപകാലത്തായികേരളത്തിന്റെ റിയൽ എസ്റ്റേറ്റ്
5 സെന്റ് മണ്ണു വാങ്ങി അതിൽ മനസ്സിനിഷ്ടപ്പെട്ടതു പോലെ ഒരു വീട്... വർഷങ്ങളായി ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണോ നിങ്ങൾ? ചിലർ സ്ഥലവും വീടും വാങ്ങുന്നത് ഒരു നിക്ഷേപം എന്ന രീതിയിലാവും. എന്നാൽ സ്ഥലം അഥവാ വസ്തു വാങ്ങാൻ ഇറങ്ങി, ഏറെ അലച്ചിലിനൊടുവിൽ ഇഷ്ടപ്പെട്ട ഒരു വസ്തു കണ്ടുകിട്ടുന്ന സമയത്താണ് റജിസ്ട്രേഷൻ നൂലാമാലകൾ മുൻപിലേക്ക് എത്തുന്നത്. അത്തരം ഘട്ടങ്ങളിൽ ജാഗ്രത അനിവാര്യം. അതിൽത്തന്നെ, ലക്ഷങ്ങൾ മുടക്കുന്ന പുരയിടം വാങ്ങുന്നയാളാവണം ഏറെ ജാഗരൂഗനാകേണ്ടത്. തട്ടിപ്പുകൾ മുതൽ അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്ന അബദ്ധങ്ങൾ വരെ നാട്ടിൽ സംഭവിക്കാറുണ്ട്. വായനക്കാരുടെ ഈ സംശയങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബിനാര് സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി വിശദ മറുപടി നൽകിയത് ജില്ലാ റജിസ്ട്രാറായി വിരമിച്ച അഡ്വ. കെ.ജി. ശ്രീകുമാറാണ്. ഭൂമി റജിസ്ട്രേഷനിൽ അറിയേണ്ടത് എന്തെല്ലാം? – സ്റ്റോറി പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വെബിനാറിൽ ഉയർന്ന ചോദ്യങ്ങളും അഡ്വ. ശ്രീകുമാർ നൽകിയ ഉത്തരങ്ങളും വായിക്കാം.
സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ എന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ എല്ലാവരുടെയും അനുഭവം അങ്ങനെയല്ലെന്ന് വേണം കരുതാൻ. മുംബൈ ജീവിതം ദിവസങ്ങൾക്കുള്ളിൽ മടുത്തു എന്ന് വിവരിച്ചുകൊണ്ട് ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ പ്രതീക്ഷയോടെ മുംബൈയിലേയ്ക്ക്
തമിഴ്നാട്ടിലെ വെള്ളം പോലെ കേരളത്തിനു വിലപിടിച്ചതാണ് ഭൂമി. ഒരു തുണ്ടുഭൂമിയുടെ പേരില് വർഷങ്ങളെടുത്തിട്ടും തീർക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടില്ലേ. അത്രയും മൂല്യമാണ് മണ്ണിനു മലയാളികൾ നൽകുന്നത്. ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ഏറെ കണ്ടെങ്കിലും ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ കുറവാണ്. പണ്ടൊക്കെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു പ്രക്രിയയായിരുന്നു ഭൂമി റജിസ്ട്രേഷൻ. ഇതിനായി പല പല ഓഫിസുകളിലെത്തി ഒട്ടേറെ രേഖകളുടെ പകർപ്പെടുത്തും വായിച്ചും ഒത്തുനോക്കിയും ദിവസങ്ങൾ വേണ്ടിയിരുന്നു ഒരു ആധാരം റജിസ്റ്റർ ചെയ്യാൻ. എന്നാൽ ഇപ്പോഴാവട്ടെ വെറും മൂന്നു ദിവസം മതി നടപടികൾ പൂർത്തീകരിക്കാൻ. നടപടികൾ ഓൺലൈനായി മാറിയതോടെ ഓഫിസിൽ നേരിട്ടു പോകാതെ പോലും റജിസ്റ്റർ ചെയ്യാനാവും. ഭൂമി റജിസ്ട്രേഷനിൽ അത്രയേറെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി റജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പിലും ചതിയിലുമെല്ലാം ആളുകൾ വീഴാറുണ്ട്. റജിസ്ട്രേഷൻ ഓൺലൈനിലൂടെ നടന്നാൽ കൂടുതൽ തട്ടിപ്പിനു വഴിയൊരുക്കുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.
തട്ടിപ്പ് ബിൽഡർമാരുടെ മോഹനസുന്ദരവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീടോ ഫ്ലാറ്റോ വാങ്ങി, പലവിധ കുരുക്കിൽ പെട്ടവരുടെ കഥകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരന്തരം വരാറുണ്ട്. അത്തരത്തിൽ ഒരു ബാത്ടബ്ബിന്റെ പേരിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമയുദ്ധം നടത്തുകയാണ് ലണ്ടൻ സ്വദേശിനിയായ മി സുക് പാർക്ക്
Results 1-10 of 216