Activate your premium subscription today
പൊതുവെ ജോലിസ്ഥലം ഭൂരിഭാഗത്തിനും വിരസമായ ഇടമാണ്. എന്നാൽ മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഒരു ആർക്കിടെക്ട് ഓഫിസ് ഒരുക്കുമ്പോൾ തീർച്ചയായും ക്രിയാത്മകവും സർഗാത്മകവുമായ പലതും അതിലുണ്ടാകും. കണ്ണൂർ പയ്യന്നൂരിലാണ് സമഷ്ടി ഡിസൈൻസിന്റെ ഈ ഹോംലി ഓഫിസ്. 65 വർഷം പഴക്കമുണ്ടായിരുന്ന പഴയ വീടിനെ തനിമ ചോരാതെ
ഇത് നടുമുറ്റം കേന്ദ്രമാക്കി ഞങ്ങൾ രൂപകൽപന ചെയ്ത വീടാണ്. നടുമുറ്റവും നാലുകെട്ടും നമ്മൾ മലയാളികൾക്ക് വെറും വാക്കുകൾ അല്ല. പോയ കാലത്തിൻ്റെ ഓർമകൾ കൂടിയാണ്. ചിലർ അത് ഗൃഹാതുര സ്മരണകളായി മനസ്സിൽ താലോലിക്കുമ്പോൾ മറ്റുചിലർ അത് അതിജീവിച്ച ഒരു കെട്ടകാലത്തിൻ്റെ ബാക്കിപത്രമായി കാണുന്നു.
മലപ്പുറം മഞ്ചേരിയിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. പടിഞ്ഞാറ് ദർശനമുള്ള നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, ധാരാളം ഫലവൃക്ഷങ്ങളുള്ള പ്ലോട്ട് ആയിരുന്നു വീടുപണിക്കായി തിരഞ്ഞെടുത്തത്. പഴയകാല കേരളീയ ശൈലിയുള്ള നാലുകെട്ട് വേണം. അതിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തണം.
കായംകുളത്തിനടുത്ത് മൂന്നാംകുറ്റിയിലാണ് അധ്യാപകനായ അനീഷിന്റെയും കുടുംബത്തിന്റെയും 'പാപ്പാടിയിൽ' വീട്. പ്ലോട്ടിലുണ്ടായിരുന്ന പഴയ തറവാടിന്റെ വൈകാരിക ഓർമകൾ പുനഃസൃഷ്ടിക്കുംവിധമാണ് 'പഴമ നിറഞ്ഞ പുതിയ വീട്' നിർമിച്ചത്. പുറംകാഴ്ചയിൽ 3000 ചതുരശ്രയടിയുടെ പ്രൗഢിയും വലുപ്പവും തോന്നിക്കുമെങ്കിലും 1880
പരമ്പരാഗത വീടുകളെ ഒരുപാട് സ്നേഹിക്കുന്ന അമേരിക്കൻ മലയാളിയായ ഡോ. തോമസ് മാത്യു, തന്റെ ജന്മനാടായ പത്തനംതിട്ട മാരാമണ്ണിൽ, പരമ്പരാഗത ഭംഗിയിൽ നിർമിച്ച മാലേത്തു മന എന്ന വീടിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം... പരമ്പരാഗത രീതിയിലുള്ള പടിപ്പുരയും ഗേറ്റും ചുറ്റും പച്ചപ്പോടുകൂടിയ വിശാലമായ മുറ്റവും കടന്നുചെന്നാൽ
മുംബൈ മലയാളിയായ വേണുവും കുടുംബവും നാടിന്റെ ഗൃഹാതുര ഓർമകളിലേക്ക് മടങ്ങിയെത്താൻ കൊതിച്ചൊരുക്കിയ വീടാണിത്. ഒറ്റവാക്കിൽ 'പഴമ തോന്നിക്കുന്ന പുതിയ വീട്' എന്ന് വിശേഷിപ്പിക്കാം. കാലങ്ങളായി ഈ ചുറ്റുപാടിനോട് ഇഴുകിച്ചേർന്ന് ഇവിടെ ഉണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുംവിധമാണ് രൂപകൽപന. പറമ്പിലുണ്ടായിരുന്ന തെങ്ങും
ഗോവയിലായിരുന്നു അധ്യാപക ദമ്പതികളായ ജയന്തനും ശാന്തയും ദീർഘകാലം ജോലിചെയ്തിരുന്നത്. വിരമിച്ചശേഷം നാട്ടിൽ സ്വസ്ഥമായി താമസിക്കാനായി വീട് നിർമിച്ച കഥയാണിത്. കേരളീയത്തനിമയിൽ പഴയകാല തറവാടുകളുടെ രൂപവും ഭാവവും പ്രൗഡിയുമെല്ലാം പുതിയ വീട്ടിൽ അവർ ആഗ്രഹിച്ചിരുന്നു. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന
ദീർഘകാലത്തെ രാജ്യസേവനത്തിനുശേഷം നാട്ടിൽ കുടുംബവുമൊത്ത് സന്തോഷകരമായ വിശ്രമജീവിതം നയിക്കാൻ ഒരുവീടിനായുള്ള അന്വേഷണത്തിലായിരുന്നു റിട്ട. കമഡോർ രാജീവ് ശ്രീധരൻ. കേരളത്തിന്റെ പരമ്പരാഗത തനിമയും വിശാലമായ പറമ്പുമൊക്കെയുള്ള തറവാടുകളോട്
നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഒരുകൊച്ചുവീട് വേണം. ഇതായിരുന്നു പ്രവാസികളായ രവികുമാർ- സതി ദമ്പതികളുടെ ആവശ്യം. നാട്ടുകാരൻ കൂടിയായ ആർക്കിടെക്ട് വിഘ്നേശ് അത് സാധ്യമാക്കി. അങ്ങനെ വടക്കാഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം പരമ്പരാഗത ഭംഗിയുള്ള ഒരുനില വീട് ഉയർന്നു. സ്ഥിരതാമസമില്ലാത്ത വീടുകളിലെ
നൂറു വർഷത്തോളം പഴക്കമുള്ള തറവാടിനെ സംരക്ഷിച്ച് കാലോചിതമായി നവീകരിച്ച കഥയാണിത്. ഗൃഹനാഥന്റെ മകൾ തന്നെയാണ് വീടിന്റെ ആർക്കിടെക്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാടാണ് കുര്യൻ പുന്നൂസിന്റെയും കുടുംബത്തിന്റെയും വീട്. മകൾ അനൂപ കുര്യനാണ് വീടിന്റെ നവീകരണത്തിന് നേതൃത്വം നൽകിയത്.
Results 1-10 of 65