Activate your premium subscription today
തിരുവനന്തപുരം ∙ ലഹരിക്കെതിരെയുള്ള പൊലീസ്–എക്സൈസ് പോരാട്ടം ഇനി ഒരുമിച്ച്. വലിയ അളവ് ലഹരിയെക്കുറിച്ചു വിവരം ലഭിച്ചാൽ ഒരു സംഘമായിട്ടായിരിക്കും ഇനി ഓപ്പറേഷൻ. ഇരു സേനകളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനും കോൾ ഡേറ്റ റെക്കോർഡ്, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ എക്സൈസ് ആവശ്യപ്പെടുമ്പോൾ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചു
ലഹരിയുടെ ഉറവിടം കണ്ടെത്തി ലഹരി വ്യാപനത്തിന്റെ അടിവേരറുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേരളപൊലീസ്. ഇതിനായി ലഹരിവിതരണവും വില്പനയും വഴി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രയോഗിക്കാനും തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ലഹരിക്കടത്തു നേരിടാനുള്ള പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലെ വർധന. മാത്രവുമല്ല, ദിവസേനയെന്നവണ്ണം കേൾക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിലെ ‘വ്യത്യസ്തതയും’ ഞെട്ടിക്കുന്നതാണ്. ലഹരിയുടെ ബലത്തിൽ കൊലപാതകവും അക്രമങ്ങളും മാത്രമല്ല, ലഹരി വിഴുങ്ങിയുള്ള മരണം വരെ വാർത്തയാകുന്നു. കേരളത്തിൽ സ്കൂൾ കുട്ടികൾ അടക്കം ലഹരിയുടെ മായിലവലയിൽ കുരുങ്ങുമ്പോൾ ലഹരിവിതരണവും വില്പനയും മാത്രം തടഞ്ഞതുകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിലാണ് പൊലീസും. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. ലഹരിമാഫിയയെ നേരിടാൻ എന്തൊക്കെ നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്? സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു വലിയ അളവിൽ ലഹരിവസ്തുക്കൾ പിടികൂടുന്ന കേസുകൾ അട്ടിമറിക്കപ്പെടുകയും പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നത് അന്വേഷിക്കാൻ പൊലീസ് തീരുമാനം. ചെറിയ അളവിൽ ലഹരി പിടികൂടി സ്റ്റേഷനിൽനിന്നു ജാമ്യം നൽകുന്ന കേസുകളിൽ മാത്രമാണു നിലവിൽ ശിക്ഷാനിരക്ക് കൂടുതൽ. വൻതോതിൽ ലഹരിയെത്തിക്കുന്നവരെ പിടികൂടി ശിക്ഷിച്ചാലേ ലഹരിവിതരണശൃംഖല തകർക്കാനാകൂ എന്നു തിരിച്ചറിഞ്ഞാണു പൊലീസ് നടപടിക്കൊരുങ്ങുന്നത്.
തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം.
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി.
തിരുവനന്തപുരം ∙ ഡിജിപി അറിയാതെ 4 മാസം മുൻപ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പൊലീസിൽ രൂപീകരിച്ച സമാന്തര ഇന്റലിജൻസ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പിരിച്ചുവിട്ടു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാർ നോഡൽ ഓഫിസർമാരായി നിയമിച്ചത്. ജില്ലാ കമാൻഡ് സെന്ററുകളിൽനിന്നു വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്.
തിരുവനന്തപുരം ∙ ഇന്റലിജൻസ് മേധാവിയായി നിയമിക്കാൻ സർക്കാർ എഡിജിപിമാരെ തിരയുന്നു. ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാന ചുമതലകൾ ഒരുമിച്ചു വഹിക്കാൻ കഴിയില്ലെന്ന് എഡിജിപി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കാരണം, ക്രമസമാധാന രംഗത്തെ പൊലീസുകാരുടെ വീഴ്ച അടക്കം അന്വേഷിക്കുന്നത് ഇന്റലിജൻസാണ്. ഈ സാഹചര്യത്തിലാണു പുതിയ ആളെ ഇന്റലിജൻസിൽ ഉടൻ നിയമിക്കാൻ സർക്കാർ തല പുകയ്ക്കുന്നത്.
തിരുവനന്തപുരം∙ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ കേരളാ പൊലീസ് ഏറെ വിവാദങ്ങള്‍ നേരിടുന്ന നിര്‍ണായകഘട്ടത്തില്‍ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തിച്ചതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജന്‍സ്
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലങ്ങി ആറു മാസം കഴിയാറായിട്ടും ആരാണ്, എന്തിനാണ് പൂരം കലക്കിയതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പൂരം കലങ്ങിയതില്‍ അന്വേഷണപ്പൂരവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം എഡിജിപിയെ എഴുന്നള്ളിച്ച് അന്വേഷണത്തിന്റെ ചെറുപൂരം നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു
തിരുവനന്തപുരം∙ രാജ്യത്തെ സൈബർ സുരക്ഷമുൻനിർത്തിയുള്ള മികച്ച പ്രവർത്തനം നടത്തുന്നവരിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാമും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന.Loknath Behera, Loknath Behera award, Loknath Behera news,
Results 1-10 of 35