Activate your premium subscription today
യൂറോപ്യൻ വേനൽച്ചൂട് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ, വേനൽ വെയിൽ കാരുണ്യത്തോടെ വർത്തിച്ചെങ്കിലും രണ്ടായിരാമാണ്ടിലെ ആഗസ്റ്റ് മാസത്തിന്റെ രണ്ടാം പാതിയിൽ ഫ്രാൻസിൽ പതിറ്റാണ്ടുകളായി പതിവില്ലാത്തവിധം ചൂട് കടുത്തു. ഒരാഴ്ച്ചയായി പാരീസിലും ഫ്രാൻസിലെ വിവിധ നഗരങ്ങളിലും ഒറ്റയ്ക്ക്
കിടക്ക പങ്കിട്ട് മാസം നല്ലൊരു തുക നേടുന്ന യുവതിയെക്കുറിച്ച് കേൾക്കുമ്പോൾ, അയ്യേ മ്ലേച്ഛം! ഇവർക്ക് പണിയെടുത്തു ജീവിച്ചൂടെ എന്നാണോ പറയാൻ പോകുന്നത്. എന്നാൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം അടുത്ത കമന്റ് പറയാൻ വാ തുറന്നാൽ മതി. ഈ കിടക്ക പങ്കിടൽ നിങ്ങളുദ്ദേശിക്കുന്ന രീതിയിലുള്ളതല്ല. കിടക്ക
വിവാഹിതരല്ലാത്ത പ്രണയികൾക്ക് ഒരു കുഞ്ഞുണ്ടാവുക, ഗർഭഛിദ്രത്തിനു നിർബന്ധിച്ചവരുടെ മുന്നിലൂടെ ആ കുഞ്ഞിനെ ധീരമായി വളർത്തുക. അങ്ങനെ സമൂഹത്തിന്റെ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു കൊണ്ടു ജീവിച്ചയാളാണ് ഇന്ത്യൻ നടിയും ടെലിവിഷൻ സംവിധായികയുമായ നീനഗുപ്ത. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സുമായി
‘പതിയെ തിന്നാൽ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് അൽപം പഴയതാണെങ്കിലും ഈ പഴഞ്ചൊല്ലിൽ പതിരൊട്ടും തന്നെയില്ലെന്നാണ് ജെൻ സി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പ്രണയം കണ്ടെത്താൻ അവർ ‘സ്ലോ ഡേറ്റിങ്’ എന്ന രീതിയെ കൂട്ടുപിടിക്കുന്നതും. കൂട്ടുകാർക്കെല്ലാം ലൈൻ സെറ്റായി അതുകൊണ്ട് എനിക്കും വേഗം ഒരു പങ്കാളിയെ
രണ്ടായിരാമാണ്ടിലെ വേനൽക്കാലം മുതൽ കൊളേത്ത് എന്റെ മമ്മയായി. ഇന്നും. ആ മെയ് അവസാനം മുതൽ ആഗസ്റ്റ് മാസത്തിന്റെ അവസാനംവരെയും ഞാൻ തെക്കൻ ഫ്രാൻസിലെ അവരുടെ വീട്ടിലാണ് താമസിച്ചത്. ആ സമയം അവർ എന്നെ ഫ്രഞ്ച് ഭാഷ പഠിപ്പിച്ചു. അവരുടെ സംസ്കാരവും ജീവിതരീതികളും ഭക്ഷണക്രമങ്ങളുമെല്ലാം സായത്തമാക്കിയ കാലമായിരുന്നു അത്.
‘അച്ഛന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മിക്ക അച്ഛന്മാരും പെൺമക്കളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്. ആ വിശേഷണത്തെ മിക്ക പെൺകുട്ടികളും അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും സ്വീകരിക്കാറുമുണ്ട്. പക്ഷേ ഈ രാജകുമാരി പട്ടം ചിലപ്പോഴൊക്കെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അച്ഛന്റെ
മനുഷ്യബന്ധങ്ങൾ, വികാര പ്രകടനം, ജീവിതശൈലി തുടങ്ങിയവയിലെ പൊതു രീതികൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് ജെൻ-സി കുട്ടികൾ. മുൻതലമുറയ്ക്ക് ഒട്ടുംപരിചിതമല്ലാത്ത പദപ്രയോഗങ്ങളും ഡേറ്റിങ് രീതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് കാലാനുസൃതമായി ഡേറ്റിങ് പ്രവണതകളെ
സാഹിത്യം, സിനിമ, ചിത്രകല തുടങ്ങി മനുഷ്യ ജീവിതത്തെ വരച്ചുകാട്ടുന്ന സകലതിലും പ്രണയബന്ധങ്ങളോളം മഹത്വവൽക്കരിക്കുന്ന മറ്റൊന്നില്ല. രണ്ടു ഹൃദയങ്ങൾ തമ്മിൽ ഒന്നായി ചേരുന്ന പ്രണയങ്ങളെ അത്രത്തോളം മനോഹരമായാണ് നാം മനസ്സിലാക്കിയിട്ടുള്ളതും. എന്നാൽ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിർവചനങ്ങളും മാറി.
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
പ്രണയബന്ധത്തിന് ഒന്നിലധികം നിർവചനങ്ങളാണ് ഇന്നത്തെ കാലത്തുള്ളത്. സാഹചര്യത്തിനും താത്പര്യത്തിനുമൊത്ത് ഏറ്റവും അനുയോജ്യമായ രീതിയിൽ ഏതുതരത്തിലുള്ള ബന്ധം തിരഞ്ഞെടുക്കണമെന്ന് പോലും തീരുമാനിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. ഇങ്ങനെ സൗകര്യങ്ങൾ ഏറെ നൽകുന്നുണ്ടെങ്കിലും ബന്ധങ്ങളിലെ വിശ്വാസ്യത നിരന്തരം
Results 1-10 of 1125