Activate your premium subscription today
പുസ്തകങ്ങളും വാരികകളും മാസികകളും ലഘുലേഖകളുംകൊണ്ടു നിറഞ്ഞതായിരുന്നു, ചങ്ങനാശേരിയിലെ ഞങ്ങളുടെ വീട്. എന്റെ രണ്ടു ജ്യേഷ്ഠൻമാരും നല്ല വായനക്കാരായിരുന്നു. വീടും വിദ്യാലയങ്ങളും നാട്ടിലെ ഗംഭീര വായനശാലകളും കൂട്ടുകാരുമെല്ലാം ചെറുപ്പത്തിലേ വായനയിലേക്കു പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ പുസ്തകഭ്രാന്തൻ എന്നുപോലും വിളിക്കാവുന്ന പുസ്തകപ്രേമിയായി. അറുപതുകളിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള എൻബിഎസിന്റെ ഹോം ലൈബ്രറി സ്കീമിൽ ചേർന്നപ്പോൾ ലഭിച്ച ഷെൽഫിൽ ചെറിയൊരു ലൈബ്രറിതന്നെ ഒരുക്കിയിരുന്നു. എസ്ബി സ്കൂളിൽ പഠിക്കുന്ന കാലത്തു വൈകുന്നേരങ്ങൾ വായനയ്ക്കുള്ളതായിരുന്നു. ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽനിന്നും ചങ്ങനാശേരിക്കാരനായിരുന്ന മഹാകവി ഉള്ളൂരിന്റെ പേരിലുള്ള മുനിസിപ്പൽ ലൈബ്രറിയിൽനിന്നും പുസ്തകമെടുത്തു. മലയാള സാഹിത്യകൃതികൾക്കൊപ്പം
എന്റെ രണ്ടാമത്തെ ചേട്ടന്റെ കുടുംബം ഓസ്ട്രേലിയയിൽ ആണ്. അലക്സി എന്നാണ് അവരുടെ മൂത്ത മകന്റെ പേര്. ആറിലോ ഏഴിലോ ആണ് പഠിക്കുന്നത്. യാത്ര ചെയ്യുമ്പോൾ അവന്റെ കയ്യിൽ എപ്പോഴും ഒരു പുസ്തകം കാണാം. അവന്റെ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും ഒരു പുസ്തകം വായിച്ച് റിവ്യൂ പറയണം. അവൻ പുസ്തകം വായിക്കുന്നത് ഒരു അസൈൻമെന്റിന്റെ ഭാഗമായിട്ടല്ല. അവരത് ആസ്വദിക്കുകയാണ്. ഇപ്പോൾ പല തരത്തിലുള്ള കുട്ടികളെയും കണ്ടിട്ടുണ്ട്. അവർക്കൊക്കെ കുറച്ചു കൂടി സംസ്കാരമുണ്ട്. പെരുമാറ്റമുണ്ട്. അറിവും ഉണ്ട്. അവർ പരസ്പരം പുസ്തകങ്ങളെക്കുറിച്ചു പറയുന്നത് കേൾക്കുന്നു. പരസ്പരം പുസ്തകങ്ങൾ കൈമാറുന്നു. ആരും അവരെ നിർബന്ധിച്ചു ചെയ്യിക്കുന്നതല്ല. അലക്സി നാട്ടിൽ വരുമ്പോൾ കാറിൽ കയറിയാൽ ആദ്യം ചെയ്യുന്നതു
സ്വർഗം ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കുമെന്ന് എപ്പോഴും സങ്കൽപ്പിച്ചിരുന്നു, പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്. പുസ്തകങ്ങളില്ലാത്ത ഒരിടം എങ്ങനെയാണ് ഏറ്റവും മോഹനമായൊരു വാഗ്ദാനമാവുകയെന്നു സംശയിച്ച ആ എഴുത്തുകാരന്
ലോകപുസ്തകദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്ന ഏപ്രില്‍ 23 കടന്നുവരുമ്പോള്‍ ലോകസാഹിത്യ ചരിത്രത്തിലെ അപൂര്‍വമായ ഏടുകള്‍ തുറന്ന സോവിയറ്റ് സാഹിത്യത്തിന്റെ ഭൂമികയിലേക്ക് എത്തിനോക്കാതെയിരിക്കാന് കഴിയില്ല.
പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും
വായനയോടുള്ള സ്നേഹം നിലനിർത്തി, ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത പുസ്തകങ്ങൾ സെലിബ്രിറ്റികൾക്കുമുണ്ട്. ഈ വർഷത്തെ ലോക പുസ്തക ദിനത്തില്‍ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാമേഖലയിലെ പ്രമുഖർ.
ഒരു പുസ്തകത്തിൽ നിന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരു തിരിയിൽ നിന്ന് ആയിരം തിരികളിലേക്കു പടർന്നേറിയൊരു ദീപക്കടൽ പോലെ. ഇപ്പോഴിതാ അഞ്ചാറു ഷെൽഫുകളിലും ബോക്സുകളിലുമായി വായനക്കാരെ കാത്തിരിക്കുന്നു പുസ്തകങ്ങളുടെ മദിപ്പിക്കുന്ന ഗന്ധം. തൃശൂർ വിയ്യൂർ ജില്ലാ ജയിലിലാണ് ഒരു പുസ്തകത്തിലെ പരീക്ഷണത്തിൽ നിന്നു തുടങ്ങി മൂവായിരത്തോളം പുസ്തകങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ ലൈബ്രറി. വായനക്കാരാകട്ടെ ഇവിടത്തെ തടവുകാരും. കുറച്ചു പുസ്തകങ്ങൾ മാത്രമുള്ള പേരിനൊരു ലൈബ്രറി എന്ന സ്ഥാനത്തുനിന്നു മികച്ച പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറിയിലേക്കുള്ള യാത്രയ്ക്കെടുത്തതു വളരെ ചുരുങ്ങിയ കാലം. അതിന്റെ കഥയിങ്ങനെ:
ലൂക്കാ സാറിന്റേതു വിചിത്രമായൊരു മരണമായിരുന്നു. അധ്യാപകനായിരുന്ന കാലത്ത് സിലബസുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ പഠിപ്പിക്കുകയും കവിതയുടെ പല കാലങ്ങളിലെ പല കവരങ്ങൾ ചാടിമറിഞ്ഞു കുഞ്ചനിൽ തുടങ്ങി നിരണം കവികളിലെത്തുകയും ചെയ്തിരുന്ന അദ്ദേഹം വിരമിച്ചതു വീട്ടിലെ വായനാമുറിയിലേക്കായിരുന്നു. ‘വൻകരയിൽ നിന്നു
'നിങ്ങള്‍ക്ക് വീണ്ടും വീണ്ടും തുറക്കാന്‍ കഴിയുന്ന സമ്മാനമാണ് പുസ്തകം'. കഥകളുടെ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ച് നടത്താന്‍, പിറന്നാളുകള്‍ അവിസ്മരണീയമാക്കാന്‍ പ്രീയപ്പെട്ടവര്ക്കൊരു പുസ്കം സമ്മാനിക്കാന്‍ അങ്ങനെ വര്‍ഷം മുഴുവന്‍ ആഘോഷമാക്കാന്‍ പുസ്തകങ്ങളുടെ വന്‍ ശേഖരവുമായി എത്തിയിരിക്കുകയാണ്
തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കുറക്കുവാൻ പുസ്തക വായന പോലുള്ള മറ്റൊരു മാർഗമില്ല.ശാരീരിക ആരോഗ്യത്തെകുറിച്ചു എല്ലാവരും ശ്രദ്ധിക്കുന്ന ഈ കാലത്തു മാനസിക ആരോഗ്യത്തെ കുറിച്ച് കൂടി ബോധപൂർവം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ . വായനയുടെ രസം പിടിച്ചാൽ പിന്നെ
Results 1-10 of 11