Activate your premium subscription today
ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂക്കയും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ടു ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ സുഹൃത്തിനെ കാണാൻ വരുന്നു എന്നായിരുന്നു അർഥം. ഇപ്പോൾ അതു മതസൗഹാർദത്തിന്റെ അടയാളമായി മാറുന്നു. അതത്ര സന്തോഷകരമായ കാര്യമല്ല. വർഗീയത വളർന്നുവരുന്നതുകൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാർക്കാണ് അതിന്റെ നേട്ടം.
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരാരൊരു മലയരികിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ സൂപ്പർഹിറ്റ് ഗാനം ‘പെരിയോനേ എൻ റഹ്മാനേ’ പാടി ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന. ലോകമെമ്പാടുമുള്ള എല്ലാവർക്കും ചെറിയപെരുന്നാളിന്റെ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം
‘ആടുജീവിതം’ എന്ന സിനിമയെ മലയാളത്തിൽ ആദ്യം അടയാളപ്പെടുത്തിയത് ഒരു പാട്ടിലൂടെയാണ്. "പെരിയോനേ എൻ റഹമാനേ" എന്ന ഗാനം ആദ്യ കേൾവിയിൽ തന്നെ മലയാളികളുടെ കാതിനും മനസ്സിനും കുളിർമഴയായി. പുതിയ തലമുറയോടൊപ്പം തന്നെ മുതിർന്നവരും പെരിയോനെ ഏറ്റെടുത്തു. പെരിയോനേ എൻ റഹമാനേ എന്നു നീട്ടി പാടിയവരെല്ലാം വൈറലായി
ആദ്യ പാട്ടെഴുതാൻ ക്ഷണം കിട്ടിയപ്പോൾ പരിഭ്രമമാണ് തോന്നിയത്. കാരണം പാട്ടുകൾ ആസ്വദിക്കും എന്നല്ലാതെ എഴുത്തിനെപ്പറ്റി ആലോചിച്ചിട്ടേയില്ലായിരുന്നു. സിനിമ വേറൊരു ലോകത്ത് നടക്കുന്ന കാര്യം എന്നപോലെയാണ് ഞാൻ വിചാരിച്ചത്.
അക്കിക്കാവിലെ വീടിന്റെ മതിലിൽ കൈപ്പടയിൽ റഫീഖ് അമ്മദ് എന്ന് എഴുതിയിരിക്കുന്നു. അതിനപ്പുറം പൊള്ളുന്ന വെയിലിലും തണുത്ത ഇലച്ചാർത്ത്. മുറ്റത്തു വിരിച്ച പച്ചപ്പിൽ കവി വന്നു നിന്നു. പാട്ടെഴുത്തുകാരനോ കവിയോ? തരംതിരിക്കാനാകാത്ത വിധം കലർന്ന വാക്പ്രപഞ്ചത്തിന്റെ ഉടമ ചിരിച്ചു. തീ പോലെ ചുവന്ന വാകമരം
'ആധുനികത' ലോകത്തിന്റെ പലയിടത്തായി ആഞ്ഞടിച്ച ഇരുപതാം നൂറ്റാണ്ടിലാണ് ഉപന്യാസ സമാഹാരമായ സ്വന്തമായൊരു മുറി (A Room of One's Own) വെളിച്ചപ്പെടുന്നത്. 1929 സെപ്റ്റംബറിൽ വിർജീനിയ വുൾഫ്(Virginia Woolf) എന്ന വിഖ്യാതയായ ചിന്തക ഇത് പ്രസിദ്ധപ്പെടുത്തിയതും വൻ കോലാഹലങ്ങളുണ്ടായി. ''ഒരു സ്ത്രീയ്ക്ക് സാഹിത്യം
മഴപ്പാട്ടുകളിലൂടെയാണ് സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ഈണങ്ങളെ ആദ്യമായി ഞാൻ നെഞ്ചോടുചേർക്കുന്നത്. മഴയിത്രയും മധുരമായി പെയ്യുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളിലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പാട്ടിന്റെ പെയ്ത്തുനോവത്രയും ആർത്തലച്ചു കരഞ്ഞൊരു പെരുമഴക്കാലം ഓർമയില്ലേ? ആ പെരുമഴയത്ത് കല്ലായിക്കടവത്തു
തൃശൂർ∙ എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂൺ
Results 1-10 of 39