Activate your premium subscription today
ജീവിതം എല്ലാവർക്കും ചലിക്കുന്ന ഒന്നല്ല. പലർക്കും ജീവിതം മുന്നോട്ടോടുന്ന പ്രതിഭാസമാണ്. പിന്നാലെ ഓടുകയാണവർ. ഒപ്പമെത്തിയെന്നു തോന്നിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങളുണ്ട്. മുന്നിലെത്തിയെന്ന അഭിമാനവും അഹങ്കാരവുമുണ്ട്.
എസ്.ഹരീഷിന്റെ മീശയുടെ വിവർത്തനത്തിനു ജെസിബി പുരസ്കാരം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്നിവയുടെ മൊഴിമാറ്റത്തിനു ക്രോസ്വേഡ് പുരസ്കാരം, ഷീല ടോമിയുടെ വല്ലിയുടെ വിവർത്തനത്തിനു പെൻ ആൻഡ് പേപ്പർ, വി.അബ്ദുല്ല, ഫിക്കി പുരസ്കാരങ്ങൾ.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
സിനിമാ ഗാനങ്ങളിൽ പൂത്തുലഞ്ഞ് ഒരു കാലഘട്ടത്തിന്റെ മധുചന്ദ്രികയായും തലമുറകളുടെ ഹരമാകുകയും ചെയ്തപ്പോൾ കവി എന്ന നിലയിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെപോയത് വയലാറിന്റെ ദുര്യോഗമാണ്. ഗാനങ്ങൾ എഴുതുന്നതേക്കാൾ എത്രയോ കഷ്ടപ്പെട്ടും മനസ്സ് ഉരുക്കിയൊഴിച്ചും എഴുതിയിട്ടും ആ കവിതകൾ പാഠപുസ്തകങ്ങളിലും യുവജനോത്സവ
തിരുവനന്തപുരം ∙ നാൽപത്തിയഞ്ചാമത് വയലാർ അവാർഡ് എസ്.ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവുമടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27ന് നിശാഗന്ധി
നോവൽ ആകുമ്പോൾ അത് ചരിത്രത്തോടും സംഭവങ്ങളോടും നീതി പുലർത്തണമെന്ന നിർബന്ധ ബുദ്ധി പാടില്ലെന്നു വാദിക്കുന്ന ഹരീഷ് ഭാവനാ പൂർണമായി പുസ്തകം പൂർത്തിയാക്കിയിരിക്കുന്നു....
എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം സമത്വത്തിന്റെ പേരിൽ നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഒരിക്കൽ മാത്രമുള്ള ഭീഷണിയായിരുന്നില്ല. പല കാലങ്ങളിൽ, രൂപങ്ങളിൽ, പട്ടിൽ പൊതിഞ്ഞും പൊതിയാതെയും നിരന്തരം എഴുത്തുകാരെ പിന്തുടർന്ന ചോദ്യമാണ്. ഏകാധിപത്യങ്ങൾ തകർന്നുവീണിരിക്കാം. ഏകഛത്രാധിപതികൾ നിലംപതിച്ചിരിക്കാം.
എഴുത്തുകാര്‍ ഭീരുക്കളാണെന്നും അവര്‍ ഭരിക്കുന്നവരെ എതിര്‍ക്കില്ലെന്നും എഴുത്തുകാരന് എസ്.ഹരീഷ്. ആഗസ്റ്റ് 17 എന്ന ഏറ്റവും പുതിയ നോവലിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം വേണം, അങ്ങനെയൊരു ഭരണമാൺ ഞാൻ ആഗ്രഹിക്കുന്നത്. അഴിമതി വേണമെങ്കില്‍ സഹിക്കാം. ഗോഡ്സെയെ
എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവലിൽ പ്രധാന സാന്നിധ്യങ്ങളിൽ ഒരാൾ പൊന്നറ ശ്രീധർ ആണ്. നോവൽ മുന്നോട്ടുവയ്ക്കുന്ന പ്രതി ചരിത്രത്തോട് സമരസപ്പെടുന്നതാണ് അദ്ദേഹം നയിച്ച രാഷ്ട്രീയ ജീവിതം. നെടുമങ്ങാട്ടെ മുതിർന്ന തലമുറ ഇപ്പോഴും വീരപരിവേഷം ചാർത്തി ആദരിക്കുന്ന നേതാവാണദ്ദേഹം. ഏറെക്കുറെ ഒരു മിത്തിന്റെ രൂപത്തിൽ
അശ്ലീല പ്രയോഗങ്ങളും തെറിവിളിയും മലയാളിക്ക് അപരിചിതമാണോ? സിനിമയിലും സാഹിത്യത്തിലും അത് എങ്ങനെയാണു പ്രയോഗിച്ചിട്ടുള്ളത്? ഭാഷാ പ്രയോഗത്തിൽ പ്രത്യേകം ഒരു ശ്രദ്ധ ആവശ്യമാണോ? പ്രത്യേകിച്ച് സിനിമയിൽ. ഗൃഹ സദസ്സുകൾ അതിനെ എങ്ങിനെയാവും സ്വീകരിക്കുക? മലയാള സിനിമയിലും സാഹിത്യത്തിലും ഉള്ള ഭാഷാ
Results 1-10 of 17