Activate your premium subscription today
വായന മനുഷ്യരെ നല്ലവരാക്കുന്നുണ്ടോ. നൻമയും സഹജീവി സ്നേഹവും സൃഷ്ടിക്കുന്നുണ്ടോ. മികച്ച സമൂഹത്തെ വാർത്തെടുക്കുന്നുണ്ടോ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഉത്തരങ്ങളില്ല. അനുഭവങ്ങളുമില്ല. ഒരു മനുഷ്യനു തന്നെ എത്രയോ മുഖങ്ങളാണ്. വായിക്കുമ്പോൾ കര കവിയുന്ന
കൊല്ലം ∙ സംസ്ഥാന പ്രഫഷനൽ നാടക പുരസ്കാര നിർണയത്തെച്ചൊല്ലി വിവാദം. കഴിഞ്ഞ വർഷം 236 വേദികളിൽ അവതരിപ്പിച്ച ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന നാടകത്തെ രാഷ്ട്രീയപ്രേരിതമായി ഒഴിവാക്കിയെന്ന ആരോപണവുമായി കെപിസിസി സാംസ്കാരിക വിഭാഗമായ സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ രംഗത്തെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള നാടകത്തെ സ്വജനപക്ഷപാതത്തിന്റെയും നിക്ഷിപ്ത രാഷ്ട്രീയ താൽപര്യത്തിന്റെയും പേരിൽ പാടേ അവഗണിച്ചു.
ബേപ്പൂർ ∙ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി ബേപ്പൂരിൽ ഒരുക്കുന്ന ‘ആകാശ മിഠായി’ സ്മാരകത്തിന്റെ നിർമാണം മുടങ്ങി. രണ്ടര മാസമായി പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രവൃത്തി പൂർത്തീകരണത്തിന് ടൂറിസം വകുപ്പ് 2.70 കോടി രൂപ കൂടി അനുവദിച്ചെങ്കിലും സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണു
കോട്ടയം ∙ മലയാള സാഹിത്യലോകത്തെ വിരുന്നൂട്ടിയിരുന്ന വീടായിരുന്നു ദേവലോകത്തെ കിഴക്കെമുറി. തകഴി, ബഷീർ, വയലാർ, ജി.ശങ്കരക്കുറുപ്പ്, പൊൻകുന്നം വർക്കി, കെ.പി.കേശവമേനോൻ, കെ.പി.എസ്.മേനോൻ, സി.ജെ.തോമസ്, ഒഎൻവി, കാക്കനാടൻ, വികെഎൻ, സക്കറിയ, മുകുന്ദൻ തുടങ്ങി മിക്ക എഴുത്തുകാരുമായും അവരുടെ കുടുംബങ്ങളുമായും നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു പൊന്നമ്മ.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ
നളപാകമറിയാമായിരുന്ന ബഷീർ ആറ്റിക്കുറുക്കിയാണ് ഓരോ കൃതിയും പടച്ചത്. ഇന്ന് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന, വെറും 75 പേജു മാത്രം നീളമുള്ള ബാല്യകാലസഖിക്ക് ആദ്യം അഞ്ഞൂറു പേജോളം ഉണ്ടായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. നാലിലൊന്നായി കാച്ചിക്കുറുക്കി.
വാസ്വേട്ടനെ ഞാൻ ആദ്യം കണ്ടത് എന്നാണ്? അതോർമയില്ല. എന്റെ ഓർമയ്ക്കും അപ്പുറത്തുള്ള ഓർമയാണത്. എന്നാൽ അദ്ദേഹം എന്നെ എന്റെ ജനനംതൊട്ട് കണ്ടുതുടങ്ങിയിരുന്നു. അദ്ദേഹം സ്വന്തം മകളെക്കാൾ മുൻപ് എടുത്തും നടത്തിയും ഓമനിച്ചതും എന്നെയായിരുന്നുവെന്ന് എനിക്കറിയാം.
മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നിമിഷങ്ങളെ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2024. കൃതികളുടെ പ്രസിദ്ധീകരണം മാത്രമല്ല, മലയാളത്തിലെ പ്രധാനപ്പെട്ട ചില കൃതികളുടെ സുപ്രധാന പ്രസിദ്ധീകരണ വാർഷികങ്ങളും ഈ വർഷം ആഘോഷിച്ചു.
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
∙ ഒരു കാലമുണ്ടായിരുന്നു. കോഴിക്കോട്ടെ തെരുവിലൂടെ, കടൽത്തീരത്തിലൂടെ, കല്ലായിപ്പുഴയോരത്തൂടെ കഥയും കവിതയും പാട്ടും നാടകവുമെല്ലാം കൈകോർത്തു നടന്ന കാലം. യാത്രികർ പോയ്മറഞ്ഞാലും മായാതെ ബാക്കിനിൽക്കുന്നു കാലടിപ്പാടുകൾ. അതിലൂടെ നടന്നാണ് മലയാളം എഴുതിത്തെളിഞ്ഞത്. അതിന്റെ തിളക്കത്തിലൂടെയാണ് കോഴിക്കോട് ലോകത്തിന്റെ സാഹിത്യനഗരമാകുന്നത്.
Results 1-10 of 79