Activate your premium subscription today
തിരുവനന്തപുരം∙ കവി വിഷ്ണു നാരായണന് നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില് സര്ക്കാര് ബഹുമതികളോടെ സംസ്കരിച്ചു... | Vishnu Narayanan Namboothiri | Manorama News
തിരുവനന്തപുരം ∙ മലയാളത്തിലെ പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.. പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു... Vishnunarayanan Namboothiri
വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ... Vishnu Narayanan Namboothiri, VishnuNarayanan Namboothiri, poet, Malayalam poetry
ദാർശനികതയും ലാളിത്യവും മുഖമുദ്രയാക്കിയ മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി(81) ഇനി ജ്വലിക്കുന്ന ഓർമ. വ്യാഴാഴ്ച അന്തരിച്ച കവിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ചെറുമക്കളായ ഗൗതം കൃഷ്ണൻ....Vishnu Narayanan Namboothiri , Vishnu Narayanan Namboothiri death
മറവിരോഗത്തിന്റെ മാറാല നീക്കാൻ പ്രയാസപ്പെട്ട് ഉഴലുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി ജീവിതത്തിന്റെ അവസാന വേളകളിൽ. എന്നാൽ ഓർമകളെ ഇത്രയേറെ രാകിക്കൂർപ്പിച്ച് തിളക്കിക്കൊണ്ടിരുന്ന മറ്റൊരാൾ വേറെ ഉണ്ടായിരുന്നില്ല. വായിച്ചതെന്തും കവിക്ക് അപ്പടി ഓർമയി
‘‘ഞാൻ സെക്കൻഡ് എംഎ ക്ലാസിൽ പഠിപ്പിക്കാൻ പോകില്ല’’– മഹാരാജാസ് കോളജിൽ അധ്യാപകനായി ചേർന്നപ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി പ്രിൻസിപ്പൽ മാരാർ സാറിനോടു പറഞ്ഞു.
അഞ്ചു കുഞ്ഞുങ്ങളെയും ഒരമ്മയ്ക്കു നഷ്ടമായി. മരിച്ചശേഷം ജനിച്ചവരോ; ജനിച്ചയുടൻ മരിച്ചവരോ ആയി അഞ്ചുപേരും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന് ആ അമ്മ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ നടക്കല്ലിൽ ശിരസ്സുമുട്ടിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുക മാത്രമല്ല ചെയ്തത്. ശ്രീവല്ലഭനു മുമ്പിൽ
തിരുവനന്തപുരം ∙ ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) ഓർമയായി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത കവിയുടെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ
കോളജിലെ ഇംഗ്ലിഷ് പ്രഫസറുടെ രൂപത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതിയ കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. കോട്ടും സ്യൂട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും എന്നതിനു പകരം മുണ്ടും ജുബയും ധരിച്ച കവി; സഞ്ചരിക്കാൻ റാലി സൈക്കിളും. കോഴിക്കോടു മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ കവിക്കു ജോലി നഷ്ടപ്പെടാൻ
വിവാദങ്ങളിൽനിന്നൊഴിഞ്ഞു വിശുദ്ധ ജീവിതം നയിച്ചിട്ടും കേരളത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലെ നായകനാകേണ്ടിവന്ന കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. അതും വിശ്വാസവുമായി ബന്ധപ്പെട്ടു വർഷങ്ങളായി നിലനിന്ന ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മലയാളം വകുപ്പ് അധ്യക്ഷനായിരിക്കെ
Results 1-10 of 13