Activate your premium subscription today
അധ്യായം: പത്ത് മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും
അധ്യായം: ഒൻപത് തിത്തിമിയെയും കൂട്ടി ഏതു കടയിൽ ചെന്നാലും ഓർത്തിരിക്കാൻ എന്തെങ്കിലും സംഭവങ്ങളുണ്ടാവും. ഇന്നാള് ഓണത്തിന് എല്ലാവരും കൂടി സാധനങ്ങൾ വാങ്ങാൻ ഒരു ഷോപ്പിങ് മാളിൽ പോയി. മുത്തശ്ശിയും തിത്തിമിയും അച്ഛനും അമ്മയും എല്ലാവരുമുണ്ട്. കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെ കാറിൽ കയറാൻ നോക്കിയപ്പോൾ
അധ്യായം: പതിനൊന്ന് രക്ഷാകവാടം തുറക്കുന്നു പുറത്ത് ലോഹസങ്കരം പൊതിഞ്ഞ ജനലുകളുടെ നേരിയ വിടവിലൂടെ ഒരു ചെറിയ ജലാംശം ഒഴുകിയെത്തിയത് അർജുനനൻ തൊട്ടുനോക്കി. ആ നനവിനു മൃഗക്കൊഴുപ്പിന്റെയും നെയ്യുടെയും ഗന്ധം. രാത്രിയുടെ ഏതെങ്കിലും യാമത്തില്‍ ദൂരെ നിന്നൊരു ശരം പതിക്കും. പിന്നെ എല്ലാം വെന്തു വെണ്ണീറാകും.
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു
അധ്യായം: ഏഴ് മുത്തശ്ശി ഇടയ്ക്കിടയ്ക്ക് രാമൻകുളങ്ങരയിലുള്ള മുത്തശ്ശിയുടെ അനിയത്തിയെ കാണാൻ പോവും. തിരിച്ചുവരുമ്പോൾ മുത്തശ്ശി തിത്തിമിക്ക് കൊടുക്കാൻ ഒരു പായ്ക്കറ്റ് വറ്റലോ പക്കാവടയോ ഒക്കെ കയ്യിൽപ്പിടിച്ചിരിക്കും. ഏത്തയ്ക്കാ വറുത്തതിനെയാണ് തിത്തിമിയുടെ വീട്ടിൽ വറ്റൽ എന്നു പറയുന്നത്. രണ്ടോ മൂന്നോ
അധ്യായം: ഒൻപത് ഇവിടെയും കഴുകന്മാരുണ്ടല്ലോ? ഭീമന്റെ ശബ്ദം അവനെ ചിന്തയിൽനിന്നുണർത്തി. എന്തായാലും സഹായം ചോദിച്ചയാളെ കാരണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല. 'ദാ ആ മൈതാനത്തിനപ്പുറത്തേക്കാണ് ഇവനെ കൊണ്ടുപോകേണ്ടത്. അൽപ്പം അകലെ അവന്റെ കൂട്ടാനകള്‍ മേയുന്നതു കണ്ടു.' ഗംഗയോടു അഭിമുഖമായി നിൽക്കുന്ന ഒരു ഗജം
അധ്യായം: ആറ് ചോറുണ്ണാൻ വിളിച്ചതും തിത്തിമി അനുസരണക്കുട്ടിയായി മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. മീൻ വിളമ്പാൻ ചട്ടിയുമായി മുത്തശ്ശി അടുത്തേക്ക് വന്നതും തിത്തിമി ചട്ടിയിലേക്ക് തലനീട്ടി നോക്കി. ചട്ടിയിൽ കിടക്കുന്ന ഒരു മീൻ ചൂണ്ടി തിത്തിമി പറഞ്ഞു, 'മുത്തശ്ശി ആ തല എനിക്ക്.' മുത്തശ്ശി ഒരു തലഭാഗം
അധ്യായം: എട്ട് വിദുരർ തന്റെ അറയിൽ പുരാതന ചുരുളുകളിലൂടെ കണ്ണോടിച്ചുകൊണ്ട് പത്മാസനത്തിലിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പാരായണം അദ്ദേഹത്തിന് ആശ്വാസവും മാർഗനിർദേശവും നൽകി. ആ അവസരത്തിൽ പതിവില്ലാത്ത ഒരു പാദപതന ശബ്ദവും വാതിലിലെ മൃദുവായ തട്ടലും ചിന്തയുടെ വേഗത്തിനു കടിഞ്ഞാണിട്ടു. "പ്രവേശിക്കുക,"
'ഞങ്ങടച്ഛൻ മരിച്ചത് എങ്ങനെയാണെന്ന് വിചാരിക്കുമ്പഴാ കഷ്ടം.' എന്തൊക്കെയോ പറയുന്ന കൂട്ടത്തിൽ ഒരിക്കൽ തിത്തിമിയോട് മുത്തശ്ശി പറഞ്ഞു. 'അയൽപക്കത്തെ വീട്ടിൽ ഒരു ഭയങ്കര വഴക്ക് നടക്കുകയായിരുന്നു. ഞങ്ങടച്ഛൻ മധ്യസ്ഥത പറയാൻ പോയതാ. എന്നിട്ട്..' ഇത്രയും പറഞ്ഞിട്ട് മുത്തശ്ശി കുറേ നേരം മിണ്ടിയില്ല. തിത്തിമി
Results 1-10 of 311