Activate your premium subscription today
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയറിംഗ് സ്ക്വാഡിനെ നേരിടുമ്പോള്‍, മുമ്പൊരു സായാഹ്നത്തില്‍ മഞ്ഞുകട്ട കാണാന്‍ അച്ഛന് തന്നെ കൂട്ടിക്കൊണ്ടു പോയ കാര്യം കേണല്‍ അറീലിയാനോ ബുവേന്‍ഡിയ ഓര്‍മ്മിച്ചു. അക്കാലത്ത്, ചരിത്രാതീത കാലത്തെ മുട്ടകളെ പോലെ വെളുത്തു വലുതായ, മിനുസമുള്ള കല്ലുകളുടെ മീതെ ഒഴുകുന്ന തെളിഞ്ഞ ജലമുള്ള
പാമുക്കിനെ വായിക്കുമ്പോൾ, ഒരേസമയം മാനസിക സംഘർഷം അനുഭവിക്കുകയും ആർത്തുല്ലസിക്കുകയും ചെയ്യാം. സാധാരണമായതിനെ പോലും ആലിംഗനം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ശ്രദ്ധയോടെ എഴുതപ്പെട്ട ആ വരികളിൽ പ്രപഞ്ചമാകെ നിശ്ചലം നിൽക്കുന്നതായി തോന്നും. കഥാപാത്രങ്ങളുടെ വാചാലമായ നിശബ്ദത, അനിശ്ചിതത്വം, ദുഃഖം എന്നിവയെല്ലാം വായനക്കാരന്റെയും തേടലായി മാറാറുണ്ട്. ‘ദ് വൈറ്റ് കാസിൽ’ മുതൽ ‘സ്നോ’ വരെ, ഓരോ കൃതിയും ഒന്നിന്നൊന്ന് മികച്ചതാണ്.
2025നായി സാഹിത്യലോകം ഒരുങ്ങി കഴിഞ്ഞു. ശ്രദ്ധേയമായ ആശയങ്ങളും പ്രണയം, സ്വത്വം, സാമൂഹിക മാറ്റം അടക്കമുള്ള തീവ്രമായ പ്രതിഫലനങ്ങളും വരെ പുതുവർഷത്തിൽ വായനക്കാർക്കായി അണിയറയിലുണ്ട്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ: വീ ഡു നോട്ട് പാർട് – ഹാൻ കാങ് റിലീസ് തീയതി: ജനുവരി 21,
ജാപ്പനീസ്-ജര്‍മന്‍ എഴുത്തുകാരി യോക്കോ തവാഡയുടെ ‘പോള്‍ സെലാന് ആന്‍ഡ് ദ് ട്രാന്‍സ്-ടിബറ്റന്‍ ഏഞ്ചല്‍’ എന്ന നോവല്ലയ്ക്കു സൂസന് ബെര്‍നോഫ്സ്കി നല്കിയ മനോഹരമായ ഇംഗ്ലിഷ് പരിഭാഷയെപ്പറ്റി സ്മരിച്ചു 2024ന്റെ ചില വായനാനുഭവങ്ങളെക്കുറിച്ചു പറയാം. ഭാഷാസ്വത്വം,വംശീയസ്വത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന
സ്ഥിരോത്സാഹത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്ന അസാധാരണമായ പരിവർത്തനത്തിന്റെ കഥയാണ് കെ.ജെ. അൽഫോൻസ് എന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ജീവിതയാത്ര. ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന കഥകളുടെ സമാഹാരമാണ് 'ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. വിമർശനാത്മകമായി
നിരൂപക പ്രശംസ നേടിയ 'ദി ഐവറി ത്രോൺ' (2015), 'റെബൽ സുൽത്താൻസ്' (2018), 'ദ് കോർട്ടസൻ', 'ദ് മഹാത്മാ ആൻഡ് ഇറ്റാലിയൻ ബ്രാഹ്മിൻ' (2019), 'ഫോൾസ് അലൈസ്' (2021) എന്നിവയുടെ രചയിതാവാണ് മനു എസ്. പിള്ള. ശശി തരൂർ എംപിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്തിരുന്ന മനു, ദി ഐവറി ത്രോൺ എന്ന ആദ്യ പുസ്തകത്തോടെ ഇന്ത്യൻ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസാണ് ‘വെനസ്ഡേ’യുടെ രണ്ടാം സീസൺ. ഇതിന്റെ റിലീസിന് മുൻപ് പ്രേക്ഷകർക്ക് ആവേശകരമായ അനുഭവം നൽകാൻ പെൻഗ്വിൻ റാൻഡം ഹൗസ് പുതിയ പുസ്തകമിറക്കുന്നു. 'വെനസ്ഡേ - ബുക്ക് ഓഫ് ഔട്ട്കാസ്റ്റ്സ്' എന്ന പേരിൽ 2025 മേയ് ആറിന് വിൽപ്പനയ്ക്കെത്തുന്ന കൃതി
ലോകമെമ്പാടുമുള്ള ഭാഷാ വിശദാംശങ്ങളുടെ വിശകലനത്തിനും 37,000ത്തിലധികം ആളുകൾ പങ്കെടുത്ത പൊതുവോട്ടിങ്ങിനും ശേഷമാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഈ പദം കണ്ടെത്തിയത്. ഭാഷയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തെ പ്രതിനിധീകരിക്കുവാനാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് എല്ലാ വർഷവും കൂടുതലായി ഉപയോഗിക്കുന്ന വാക്ക് തിരഞ്ഞെടുക്കുന്നത്.
2024ലെ ജെസിബി പുരസ്കാരം ഉപമന്യു ചാറ്റർജിയ്ക്ക്. 'ലോറെൻസോ സർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്' എന്ന പുസ്തകമാണ് അദ്ദേഹത്തെ ജെസിബി പുരസ്കാരത്തിന്റെ ഏഴാം പതിപ്പിൽ വിജയിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്കാരമാണ് ജെസിബി. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.
ആ കഥ തുടങ്ങിയതു നല്ല രസത്തോടെയാണ്. ‘ഒരു സ്ത്രീയുടെ മൂന്നാമത്തെ പുരുഷനാണ് അവളുടെ ഏറ്റവും മികച്ച പ്രേമം’ എന്നായിരുന്നു വാക്യം. ആകാംക്ഷ ജനിപ്പിക്കുന്ന ഈ ആദ്യവാക്യത്തിനുശേഷം അയാൾ പെട്ടെന്ന് ചോദിച്ചു – നീയാണോ ആ മൂന്നാമൻ? അറിയില്ല എന്ന് ഞാൻ അമ്പരപ്പോടെ പറഞ്ഞു. ശരിയാണ് നീയാവില്ല, അയാൾ തുടർന്നു, താനൊരു
Results 1-10 of 288