Activate your premium subscription today
2025നായി സാഹിത്യലോകം ഒരുങ്ങി കഴിഞ്ഞു. ശ്രദ്ധേയമായ ആശയങ്ങളും പ്രണയം, സ്വത്വം, സാമൂഹിക മാറ്റം അടക്കമുള്ള തീവ്രമായ പ്രതിഫലനങ്ങളും വരെ പുതുവർഷത്തിൽ വായനക്കാർക്കായി അണിയറയിലുണ്ട്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ: വീ ഡു നോട്ട് പാർട് – ഹാൻ കാങ് റിലീസ് തീയതി: ജനുവരി 21,
സ്ഥിരോത്സാഹത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്ന അസാധാരണമായ പരിവർത്തനത്തിന്റെ കഥയാണ് കെ.ജെ. അൽഫോൻസ് എന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ജീവിതയാത്ര. ആ ജീവിതനുഭവങ്ങളെ ഉൾക്കൊണ്ട് അൽഫോൻസ് പങ്കു വയ്ക്കുന്ന കഥകളുടെ സമാഹാരമാണ് 'ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്'. വിമർശനാത്മകമായി
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനു മേൽ ചുമത്തിയതായി പറയപ്പെടുന്ന നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള
ഉർസുല കെ. ലെഗ്വിൻ. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമേരിക്കൻ എഴുത്തുകാരിയാണ് ഉർസുല. മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിച്ച ഒരാൾ, ഉർസുല എന്ന പ്രധാന കഥാപാത്രത്തിന്റെ പേരുള്ള എഴുത്തുകാരിയെക്കുറിച്ച് കേൾക്കുമ്പോൾ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. ആ കൗതുകത്തിന്റെ പുറത്ത് ഉർസുലയെ അടുത്തറിയാൻ
വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല:
ഇസ്രയേലിലെ ഏറ്റവും വലിയ ദിനപത്രമായ യെദിയോത്ത് അഹ്റോനോത്തിലെ രാഷ്ട്രീയ, സൈനിക വിശകലന വിദഗ്ധനാണ് റോനൻ ബെർഗ്മാൻ. കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്ഡിയും നിയമബിരുദവും രാജ്യാന്തര ബന്ധങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ റോനൻ ബെർഗ്മാൻ 2018ൽ എഴുതിയ പുസ്തകമാണ് ‘റൈസ് ആൻഡ് കിൽ ഫസ്റ്റ്: ദ്
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തിപരമായ പരിവർത്തനത്തിന് ഉത്തേജകമാകും സാധിക്കുന്നവയാണ് സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ. വെല്ലുവിളികളെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നൽകുക എന്നതാണ് ആ പുസ്തകങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗം. ഒരു സെൽഫ്
നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്
സ്വദേശീയമായ എന്തെങ്കിലും വായിക്കണമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ എന്റെ ഷെല്‍ഫിന്റെ അവശേഷിപ്പില്‍ അങ്ങനെയൊന്ന് കണ്ടെടുക്കുക ബുദ്ധിമുട്ടായിരുന്നു. വിവര്‍ത്തനങ്ങളുടെ അതിപ്രസരം എന്റെ പുസ്തകശേഖരത്തിന്റെ അവസാന ദിവസങ്ങളെ മറ്റേതോ ദ്വീപിലേക്ക് പടര്‍ത്തുന്നു. അത് അസ്തിത്വത്തിന്റെ അനാഥത്വമായും
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും ഇസ്ലാമിക പണ്ഡിതനും സൂഫി സന്യാസിയുമായിരുന്നു. 1207-ൽ ബാൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) ജനിച്ച റൂമിയുടെ ജീവിതം മാറി മറിഞ്ഞത്, തബ്രിസിലെ അലഞ്ഞുതിരിയുകയായിരുന്ന ഡെർവിഷ് ശംസിനെ കണ്ടുമുട്ടിയതോടെയാണ്. ഈ കണ്ടുമുട്ടൽ റൂമിയിൽ ആവേശകരമായ ഒരു
Results 1-10 of 55