Activate your premium subscription today
പല കാലത്തായി പറഞ്ഞതിൽ നിന്നും എഴുതിയതിൽ നിന്നും രൂപപ്പെടുത്തിയതാണ് പെരിയാറിന്റെ രാഷ്ട്രീയ നിരീശ്വര വാദം. ആത്യന്തികമായി മതത്തെ എതിർത്തതു പോലെ തന്നെ ഭരണകൂടത്തെയും അദ്ദേഹം വിമർശിച്ചു.
തിരുനെല്ലിയിലെത്തുമ്പോൾ ഒരു നാടിന്റെ പേരുകൂടിയാണു വായനശാല. ഒരുകാലത്തു നാടിന്റെ വെളിച്ചമായ വായനശാല നശിച്ചപ്പോഴും സ്ഥലപ്പേരായി സൂക്ഷിച്ചവരുടെ നാട്. പതിറ്റാണ്ടുകൾക്കിപ്പുറം ഈ സാംസ്കാരിക കേന്ദ്രത്തെ തിരിച്ചുപിടിച്ചു നാടിന്റെ പേര് പൂർണമാക്കാനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാർ.
വായനാദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പയിനിൽ പ്രിയപ്പെട്ടവർക്കായി വായിച്ചുനൽകാൻ ആഗ്രഹിക്കുന്ന പുസ്തക വരികൾ തിരഞ്ഞെടുത്ത് റീൽ ചെയ്യൂ, സമ്മാനം നേടൂ!
ആഴത്തിലും ഗൗരവത്തിലുമുള്ള വായന വ്രതമാക്കിയ കുറച്ചുപേർ വായനദിനത്തിൽ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയാണിവിടെ. വായന ജീവശ്വാസമായി കാണുന്നവരാണിവർ. അതേസമയം, തങ്ങളുടേതായ വ്യത്യസ്ത വായനാവഴികളിലൂടെ നടക്കുന്നവരും.
വായന മനുഷ്യരെ നല്ലവരാക്കുന്നുണ്ടോ. നൻമയും സഹജീവി സ്നേഹവും സൃഷ്ടിക്കുന്നുണ്ടോ. മികച്ച സമൂഹത്തെ വാർത്തെടുക്കുന്നുണ്ടോ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഉത്തരങ്ങളില്ല. അനുഭവങ്ങളുമില്ല. ഒരു മനുഷ്യനു തന്നെ എത്രയോ മുഖങ്ങളാണ്. വായിക്കുമ്പോൾ കര കവിയുന്ന
ആയിരക്കണക്കിന് ലൈബ്രറികളുമായി കേരള ഗ്രന്ഥശാല സംഘം ഇന്ത്യയിലെ ഒരു അപൂർവ്വ സാംസ്കാരിക പ്രസ്ഥാനമായി മാറി. സംഘത്തിന്റെ തിരത്തെടുക്കപ്പെട്ട സെക്രട്ടറിയായി 32 വർഷം ഇദ്ദേഹം പ്രതിഫലം വാങ്ങാതെ പ്രവർത്തിച്ചു എന്നത് മറ്റൊരു അനുപമ മാതൃക.
ഒരു യുവ രാഷ്ട്രീയ പ്രവർത്തകനും ബുദ്ധിജീവിയുമായതിനാൽ സ്റ്റാലിന്റെ വായന സ്വാഭാവികമായും ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. കാൾ മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ രചനകളാണ് ശ്രദ്ധാപൂർവം വായിച്ചിരുന്നത്.
ആൺകുട്ടികളുടെ ചേലാകർമ്മമാണ് നാം കേട്ടിട്ടുള്ളത്. ഇവിടെ പെണ്ണിനാണ് സുന്നത്ത്. എന്താ ആണിനെപ്പോലെ പെണ്ണിനും ആയിക്കൂടേ എന്ന് തോന്നാം. നോവൽ വായനയിലേക്ക് കടക്കുമ്പോഴാണ് നാം അതിന്റെ വേദന അറിയുന്നത്. സമർഥമായ ആഖ്യാന മികവോടെ കയ്യടക്കത്തോടെ ഉള്ളിൽ
മതിലുകളില്ലാത്ത ഒരു വിദ്യാലയത്തിലേക്ക് അല്ല, മറിച്ച് മതിലുകൾ ഇല്ലാത്ത സൗഹൃദത്തിലേക്കാണ് ഓപ്പറേഷൻ@ കൂനിമുത്തിക്കുന്ന് എന്ന ചെറുനോവൽ നമ്മളെ കൊണ്ടുപോകുന്നത്. കട്ടി മീശ വിറപ്പിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അടിയേറ്റു വാങ്ങിയ കുട്ടികളെയും കണ്ടുകൊണ്ടാണ് നാം
പ്രശസ്ത എഴുത്തുകാരി കോളിൻ ഹൂവറുടെ ബെസ്റ്റ് സെല്ലർ നോവലായ 'ഇറ്റ് എൻഡ്സ് വിത്ത് അസ്സിന്റെ' ചലച്ചിത്ര ആവിഷ്കാരത്തിന് ശേഷം, മറ്റൊരു പ്രശസ്ത കൃതിയും സിനിമയാകുന്നു. 2019ൽ പുറത്തിറങ്ങിയ 'റിഗ്രെറ്റിംഗ് യൂ' എന്ന നോവലാണ് ഇപ്പോൾ റിലീസ് ചെയ്യാനൊരുങ്ങുന്നത്.
Results 1-10 of 807