Activate your premium subscription today
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ വിചിത്രവും കൗതുകകരവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലാണ് സലിൽ ജോസ് എഴുതിയ 'രണ്ടാമടക്കം'. മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബം വർഷങ്ങൾക്ക് മുമ്പ് ഒരു നമ്പൂതിരി കുടുംബത്തിൽ നിന്ന് 'ശപിക്കപ്പെട്ട' നൂറേക്കർ ഭൂമി
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. ബുദ്ധനായി മാറിയ സിദ്ധാർത്ഥനെ അദ്ദേഹത്തിന്റെ പത്നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. മഹാകവിയുടെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2ന്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
എട്ടു സ്ത്രീകൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായ നീൽ ഗെയ്മാനെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ വർഷം ‘മാസ്റ്റർ’ എന്ന ടോർട്ടോയിസ് മീഡിയ പോഡ്കാസ്റ്റിൽ അഞ്ചു സ്ത്രീകൾ ലൈംഗിക ആരോപണങ്ങളുമായി വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുളിമുറിയിൽ വെച്ച്
നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായ കാശ്മീരിലെ കുൽഗാം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകൾ നിയമസഭാ പുസ്തകോത്സവത്തിലെ ഡയലോഗ് സെഷനിൽ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. ഭയത്തിന്റെ ഇരുണ്ടകാലത്ത് കശ്മീരിൽ കലയും സംസ്കാരവും
ധനികഗൃഹത്തില്‍ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമേ മലയാളത്തില്‍ ചെറുകഥക്ക് നല്‍കിയിട്ടുള്ളൂവെന്ന് ടി പത്മനാഭന്. ഇങ്ങനെ കുറിച്ചിട്ട് നാല്പതു വര്‍ഷമായെങ്കിലും നിലവിലെ സ്ഥിതിയും ഇതുതന്നെയാണ്. വയലാര്‍ അവാര്‍ഡ് നല്കാന് തുടങ്ങിയതിനു ശേഷം 15 വര്‍ഷം കഴിഞ്ഞാണ് ചെറുകഥയെ പരിഗണിച്ചത്. ഇതിനായി
ഒരാളുടെയും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശ്വസിക്കുന്ന കവിയല്ല കെ.ആർ.ടോണി. കവിതയിലും ജീവിതത്തിലുമതേ. തൃശൂർ കേരളവർമ കോളജിൽ പിജി പഠനം കഴിഞ്ഞതും ടോണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ മേശവലിപ്പിലേക്കു മാറ്റിവച്ചതാണ്. ക്യാംപസിലെ രാഷ്ട്രീയ വക്കാണങ്ങളും സമരങ്ങളുമായിരുന്നു കാരണം. കേരളവർമ ക്യാംപസിലെ ‘ഊട്ടി’യെ ന്ന മരക്കാടു വെട്ടുന്നതിനോടുള്ള ടോണിയുടെയും ചങ്ങാതിമാരുടെയും രോഷമായിരുന്നു അതിൽ മുഖ്യം. ആ രോഷത്തിന്റെ കടയ്ക്കൽ, പ്രിൻസിപ്പൽ കട്ടിമഷിയിൽ ചുവന്ന വര വരച്ചുവെന്നു പറയാം,1986ലാണത്. കെ.രാധാകൃഷ്ണനും വി.എസ്.സുനിൽകുമാറും പി.ബാലചന്ദ്രനുമൊക്കെ അന്നു ടോണിയുടെ സഹപാഠികളും ആത്മസഖാക്കളുമായിരുന്നു. ഇടതുരാഷ്ട്രീയത്തിലേക്ക് അവർ ടോണിയെ കയറ്റിനിർത്തി. തോറ്റ് വേരറ്റുപോയില്ല, റാങ്ക് നേടിയാണ് ടോണി കേരളവർമ വിട്ടത്. നല്ല വാക്കോതുവാൻ ത്രാണിയുള്ള കടലാസൊന്നും കൂടാതെതന്നെ ടോണിക്ക് മദ്രാസ് സർവകലാശാലയിൽ എംഫിലിനു കയറ്റം കിട്ടിയതു പിന്നത്തെ കഥ. ടോണി എഴുതിത്തുടങ്ങിയതു കഥകളാണ്.
വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്നങ്ങൾ തന്നെയാണ് അൻപതുവർഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകൾക്ക് നൽകാവുന്ന
നന്മതിന്മയുടെ പ്രതീകങ്ങളാണ് ഇവരുടെ ലോകം. ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും, മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും’ എന്ന് കവി പാടിയതുപോലെ ഈ സങ്കല്പ്പ ലോകമാണ് ‘ഹംസധ്വനി’.
ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്നും ഏകാധിപതികളായ ഭരണാധികാരികൾ അത് ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭാ പുസ്തകോത്സവത്തിൽ ‘ഒരു ജനാധിപത്യവാദിയുടെ ആകുലതകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂപ്പർ ഇന്റലിജന്റ് എന്ന
Results 1-10 of 353