Activate your premium subscription today
ഇന്ത്യക്ക് അഭിമാനമായി ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേടി കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്' എന്ന കന്നഡ പുസ്തകത്തിന്റെ വിവർത്തനം. 1990 – 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ഈ ബഹുമതി ലഭിക്കുന്ന
സമകാലിക കലാലോകത്തെ സംബന്ധിച്ചിടത്തോളം, ശക്തിയോടെ മനസ്സിൽ പതിഞ്ഞുപോയ ഒന്നാണ് യായോയി കുസാമ എന്ന പേര്. ഏകാന്തമായ ബാല്യത്തിൽ നിന്ന് 21-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള കലാകാരിയായി യായോയി കുസാമ മാറിയത് നിരവധി കഷ്ടപ്പാടുകളെ
തന്റെ ജീവിതകാലത്ത് അദ്ദേഹം നാല് നോവലുകളും നാല് കഥാസമാഹാരങ്ങളും 164 ചെറുകഥകളും പ്രസിദ്ധീകരിച്ച അമേരിക്കൻ എഴുത്തുകാരനാണ് എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്. 1920കളിൽ താൽക്കാലികമായ വിജയം നേടിയെങ്കിലും, നിരൂപക പ്രശംസ ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്, ഇപ്പോൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച
സമ്മർ ഇൻ ബത്ലഹമിലെ പൂച്ചയെ കുറിയർ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ് രണ്ടാളും പാസായി കാണുമോ? ഇങ്ങനെ ചില ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചു കടന്നുപോകുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വീണ്ടും കണ്ടുമുട്ടുമോ?
വലിയൊരു അഴുക്കുചാൽ പോലെ ഒഴുകുന്ന കൂവം നദി. ഇരുകരകളിലും തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റുകളും കൂറ്റൻ കെട്ടിടങ്ങളും. കത്തിരിവെയിലിനു മുന്നോടിയായി കത്തുന്ന വേനലിൽ ചുട്ടു പഴുക്കുകയാണ് ചെന്നൈ നഗരം. നദിയെന്ന് പേരെങ്കിലും കാക്കക്കാലിന്റെ തണൽ പോലും അതിന്റെ ചുറ്റുവട്ടത്തൊന്നുമില്ല. ആർദ്രതയുടെ, കനിവിന്റെ ഉറവ
ഹാസനിലെ പെൻഷൻ മൊഹല്ലയുടെ ഇടുങ്ങിയ വഴികൾ ലോക വിശാലതയിലേക്കു തുറക്കുകയാണ്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം ‘ഹാർട്ട് ലാംപ്’ ബുക്കർ ഇന്റർനാഷനൽ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതോടെയാണ് മൊഹല്ലയും ഇവിടെ നിന്നുരുവമെടുത്ത കഥാപാത്രങ്ങളും ലോകശ്രദ്ധയിലേക്കു വന്നത്. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ കഥകൾ. സാമൂഹിക അനീതികളും സ്ത്രീകളുടെ ആന്തരിക പ്രതിരോധവും വരച്ചു കാട്ടുന്ന കഥാപാത്രങ്ങൾ. യാഥാസ്ഥിതികത്വത്തോട് അവർ സന്ധിയില്ലാതെ കലഹിക്കുന്നു. ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ അതിരുകളില്ലാത്ത ഭാഷ. അഭിഭാഷക കൂടിയായ ബാനു ജീവിതത്തിലും റിബലാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഭ്രാന്തമായി പോരാടും. ഏതവസ്ഥയിലും പിന്തുണയുമായി ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീനുമുണ്ട്. അകന്ന ബന്ധു കൂടിയായ മുഷ്താഖിനെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ആ പ്രണയക്കരുത്തു മതി, 77–ാം വയസ്സിലും പുരുഷാധിപത്യത്തെ ഉൾഭയമില്ലാതെ തുറന്നുകാട്ടാൻ.
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി അനുഗ്രഹ ജോഷി എഴുത്തിന്റെ ലോകത്ത് വിസ്മയം തീർക്കുന്നു.
ക്യാംപസ് സർഗാത്മകതയ്ക്ക് കേരളത്തിലെ ഏറ്റവും വലിയ ആദരവുമായി മലയാള മനോരമ. രണ്ടുവിഭാഗം മത്സരങ്ങളാണ് യുവ മലയാളോത്സവത്തിലുള്ളത്: മികച്ച കോളജ് മാഗസിനുകൾക്കുള്ള ചീഫ് എഡിറ്റേഴ്സ് ട്രോഫിയും വിവിധ രചനാ വിഭാഗങ്ങളിലായി മനോരമ – ഹോർത്തൂസ് യുവമലയാളം പുരസ്കാരങ്ങളും. ∙ മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോളജ് മാഗസിൻ
ലാറ്റിനമേരിക്കന്‍ സാഹിത്യമെന്നാല്‍ മാര്‍ക്കേസ് എന്നു വിചാരിച്ചു നിദ്രയാണ്ടിരുന്ന എന്നെപ്പോലെ അനേകരായ വായനക്കാരുടെ അടുത്തേക്ക് മറ്റൊരു രാഷ്ട്രീയവും ഭാവുകത്വവും പറഞ്ഞാണ് യോസ ഇടിച്ചു കയറിയത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ പരിണിതഫലമായി
പരമ്പരാഗത സ്ഥാപനങ്ങളുടെ കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി കലയ്ക്കും സംസ്കാരത്തിനും ജൈവികമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സ്ഥലമായി ശാന്തിനികേതനെ അദ്ദേഹം വിഭാവനം ചെയ്തു. പഠനത്തിനൊപ്പം പെയിന്റിങ്, സംഗീതം, നൃത്തം, സാഹിത്യം എന്നിവ
Results 1-10 of 408