Activate your premium subscription today
അധ്യായം: പത്ത് മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും
പ്രതീക്ഷ നല്കുന്ന അക്ഷരങ്ങളാണ് ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരി പ്രിയ എ. എസ്. ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കാനാണ് എഴുതുന്നത്. കഥകളും നോവലുകളും ഓര്മക്കുറികളുമെഴുതി കാലത്തിലലിയുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തിലെ എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം എന്ന സെഷനില്‍
അധ്യായം: ഒൻപത് തിത്തിമിയെയും കൂട്ടി ഏതു കടയിൽ ചെന്നാലും ഓർത്തിരിക്കാൻ എന്തെങ്കിലും സംഭവങ്ങളുണ്ടാവും. ഇന്നാള് ഓണത്തിന് എല്ലാവരും കൂടി സാധനങ്ങൾ വാങ്ങാൻ ഒരു ഷോപ്പിങ് മാളിൽ പോയി. മുത്തശ്ശിയും തിത്തിമിയും അച്ഛനും അമ്മയും എല്ലാവരുമുണ്ട്. കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെ കാറിൽ കയറാൻ നോക്കിയപ്പോൾ
രണ്ടു പുസ്തകങ്ങൾ. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാൽ ഒന്നു വായിക്കാൻ തോന്നും. അത്ര സുന്ദരം. അടരുവാൻ വയ്യെന്റെ പ്രണയമേ...., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ. മധുരം കിനിയുന്ന, സുന്ദരമായ പേരുകൾ. എഴുത്തിനുമുണ്ട് അതിലേറെ ചന്തം. വെളളിയാഴ്ച നിയമസഭാ പുസ്തകോത്സവത്തിലാണ് രണ്ടു പുസ്തകങ്ങളും പ്രകാശനം
പ്രണയത്തെ ആത്മാനുരാഗമെന്നോ രതിയെന്നോ വേർതിരിക്കാനാവാത്ത ഒരു അനുഭൂതിവിശേഷത്തിലേക്ക് നയിച്ച് വായനക്കാരെ ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വി.ജി. തമ്പിയുടെ ‘ഇദം പരമിതം’. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഇതിഹാസകഥ തേടുകയാണ് നോവലിസ്റ്റ്.
അധ്യായം: പതിനൊന്ന് രക്ഷാകവാടം തുറക്കുന്നു പുറത്ത് ലോഹസങ്കരം പൊതിഞ്ഞ ജനലുകളുടെ നേരിയ വിടവിലൂടെ ഒരു ചെറിയ ജലാംശം ഒഴുകിയെത്തിയത് അർജുനനൻ തൊട്ടുനോക്കി. ആ നനവിനു മൃഗക്കൊഴുപ്പിന്റെയും നെയ്യുടെയും ഗന്ധം. രാത്രിയുടെ ഏതെങ്കിലും യാമത്തില്‍ ദൂരെ നിന്നൊരു ശരം പതിക്കും. പിന്നെ എല്ലാം വെന്തു വെണ്ണീറാകും.
കാടിന് കാടിന്റെ നിയമമമുണ്ട്; നാടിന് നാടിന്റേതും. ലിഖിത രൂപത്തിൽ നാടിനു നിയമമുണ്ടെങ്കിൽ കാടിന്റെ നിയമം അലിഖിതമാണ്. കാടിനും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും ആ നിയമമറിയാം. അത് വിചാരങ്ങളുടേതിനേക്കാൾ വികാരങ്ങളുടേതാണ്. വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്ന, നയിക്കുന്ന, അതിജീവിക്കുന്ന വികാരങ്ങൾ. അവ
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
അധ്യായം: പത്ത് ഉത്സവം ആയതിനാലും പാണ്ഡവരുടെ ആഗമനം അറിഞ്ഞതിനാലും ഇടവിടാതെ കൊട്ടാരത്തിലേക്കു സന്ദർശകർ വന്നുകൊണ്ടിരുന്നു. ആദ്യമാദ്യം സന്ദര്‍ശകരുടെ ഒപ്പം എല്ലാം കേൾക്കാനെന്ന ഭാവത്തിൽ പുരോചനനും ഇരുപ്പുറച്ചിരുന്നു. ഇത്തരം വൃഥാ സന്ദർശനങ്ങൾ തുടർക്കഥയായതോടെ ആരെങ്കിലും വരുമ്പോൾ പുറത്തിറങ്ങി കൊട്ടാരത്തിനു
അധ്യായം: ഏഴ് മുത്തശ്ശി ഇടയ്ക്കിടയ്ക്ക് രാമൻകുളങ്ങരയിലുള്ള മുത്തശ്ശിയുടെ അനിയത്തിയെ കാണാൻ പോവും. തിരിച്ചുവരുമ്പോൾ മുത്തശ്ശി തിത്തിമിക്ക് കൊടുക്കാൻ ഒരു പായ്ക്കറ്റ് വറ്റലോ പക്കാവടയോ ഒക്കെ കയ്യിൽപ്പിടിച്ചിരിക്കും. ഏത്തയ്ക്കാ വറുത്തതിനെയാണ് തിത്തിമിയുടെ വീട്ടിൽ വറ്റൽ എന്നു പറയുന്നത്. രണ്ടോ മൂന്നോ
Results 1-10 of 118