Activate your premium subscription today
അധ്യായം: പതിനാറ് അന്ന് രാത്രി ഡി.വൈ.എസ്.പി പ്രതാപും സബ് ഇൻസ്പെക്ടർമാരായ ഹരിലാൽ, ഇന്ദ്രജ, രാജേഷ് കുമാർ എന്നിവരും രവിശങ്കറിന്റെ ബംഗ്ലാവിൽ ഒരുമിച്ചു കൂടി. തൃപ്പൂണിത്തുറയിൽ കായലിന്റെ കരയിലായിരുന്നു രവിശങ്കറിന്റെ ബംഗ്ലാവ്. 'ആതിര' എന്നായിരുന്നു ആ ബംഗ്ലാവിന്റെ പേര്.അതയാളുടെ മകളുടെ പേരാണ്. ബാംഗ്ലൂരിൽ
അധ്യായം: പതിനഞ്ച് രവിശങ്കർ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ എഴുന്നേറ്റു. "വരൂ പ്രതാപ്..." അയാൾ പ്രതാപിനേയും കൂട്ടി ആ വീടിന്റെ ടെറസിലേക്കെത്തി. ഇന്ദ്രജയും അവരെ അനുഗമിച്ചു. "കണ്ടില്ലേ ഈ കാൽപ്പാടുകൾ...! ഇതും മനാഫിന്റെ തന്നെ.അതായത് അയാൾ ആ രാത്രി ഈ വീടിനകത്ത് പ്രവേശിച്ചത് പിന്നിലൂടെ വന്ന്, സൺ
അധ്യായം: പതിനാല് "അന്ന് രാവിലെ മനാഫിനെ കണ്ടപ്പോൾ നീ അയാളോടൊന്നും സംസാരിച്ചില്ലേ? കോയമ്പത്തൂർക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നും. പരിക്ക് പറ്റിയത് എങ്ങനെയാണെന്നുമൊന്നും?" "ഒന്നും സംസാരിക്കാൻ പറ്റിയില്ല സാറേ." "അതെന്താ?" "അപ്പോൾ അവിടെ ഭയങ്കരമായ ഒരു സംഭവം നടന്നു!" അവനിത് പറഞ്ഞപ്പോൾ രവിശങ്കർ
മനോരമ ഹോർത്തൂസ് പ്രൈസിനു വേണ്ടിയുള്ള മലയാള നോവൽ മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം. 3 ലക്ഷം രൂപയാണു സമ്മാനം. നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണു മത്സരം.
അധ്യായം: പതിമൂന്ന് പ്രതാപ് ഒട്ടും സമയം പാഴാക്കാതെ മനാഫിന്റെ വീടിനകത്തേക്ക് കയറി, അവിടുത്തെ സ്വീകരണ മുറിയിലെ സോഫയിലിരുന്ന് 'ഓപ്പറേഷൻ കോർട്ടിയാർഡി'ന് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിൽ മുഴുകി. ഈ സമയം രവിശങ്കർ ഫോറൻസിക്കിലെ തന്റെ ചില സുഹൃത്തുക്കളെ വിളിച്ച് എത്രയും വേഗം ആ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു.
അധ്യായം: പന്ത്രണ്ട് "ഈ ചോദ്യങ്ങൾക്ക് മറുപടി കിട്ടണമെങ്കിൽ നമ്മളാദ്യം ഈ വീടിനകത്തേയും പുറത്തേയും പരിശോധനകൾ പൂർത്തിയാക്കണം സർ." "തീർച്ചയായും അതെ. വീടിനകത്തും പിൻവശത്തെ തൊടിയിലുമാണ് നമുക്കിനി പരിശോധിക്കാനുള്ളത്. ഇന്ദ്രജയും ഹരിലാലും അകത്ത് നോക്കൂ. ഞാനും പ്രതാപും പിന്നാമ്പുറത്തുണ്ടാകും." ഇന്ദ്രജയും
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന
അധ്യായം: ഇരുപത്തിരണ്ട് അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി
അധ്യായം: പത്ത് മനാഫിന്റെ ഭാര്യ ഹസീനയെ കാണ്മാനില്ല....! അതായിരുന്നു ആ വാർത്ത. കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലുള്ള മനാഫിന്റെ വീടിന് പരിസരത്തെത്തിയപ്പോഴാണ് ഈയൊരു വിവരം രവിശങ്കറിന്റെയും പ്രതാപിന്റെയും ചെവിയിലെത്തുന്നത്. തിരോധാനം സംബന്ധിച്ച പരാതി ഹസീനയുടെ സഹോദരൻ ഹാരിസ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ
അധ്യായം: ഇരുപത്തിയൊന്ന് ക്ലാസിൽ തിത്തിമീടെ ബെസ്റ്റ് ഫ്രണ്ടാണ് കുഞ്ചു. തിത്തിമിയും അമ്മയും കുഞ്ചുവിന്റെ വീട്ടിൽ ഇടയ്ക്കൊക്കെ പോവാറുണ്ട്.കുഞ്ചു അമ്മയെയും കൂട്ടി ഇടയ്ക്കൊക്കെ തിത്തിമിയുടെ വീട്ടിലും വരും. കുഞ്ചുവിന്റെ മുത്തശ്ശിക്ക് പറ്റുന്ന അബദ്ധങ്ങളും അമ്മൂമ്മയെ മറ്റുള്ളവർ അതിനു കളിയാക്കുന്നതുമൊക്കെ
Results 1-10 of 149