Activate your premium subscription today
ഗ്രാമീണജീവിതാന്തരീക്ഷത്തിൽ ശുദ്ധവായുവിനോടൊപ്പം ഐതിഹ്യങ്ങളും കലർന്നിട്ടുണ്ട്. ആ ഐതിഹ്യങ്ങൾ ഗ്രാമീണജീവിതങ്ങളെ പൊതുവിൽ ഏറെ സ്വാധീനിക്കുന്നു. സാഹിത്യത്തിലും ഐതിഹ്യങ്ങൾക്കു ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. അതു സാഹിത്യത്തിനു കൂടുതൽ ഗഹനത നൽകുന്നു. ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ തന്നെ ഉദാഹരണമാക്കാം. വായിച്ചവരെല്ലാം പറയും ഖസാക്കിന്റെ ഇതിഹാസം ഏറെ വശ്യത തുളുമ്പുന്നതാണെന്ന്. എത്ര ആവർത്തിച്ചു വായിച്ചാലും മതിവരാത്ത വശ്യത. അതിനു നിദാനമാകുന്നത്, ഖസാക്ക് എന്ന ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ കഥയുടെ ഭാഗമായി അദ്ദേഹം പരാമർശിക്കുന്ന പലതരം ഐതിഹ്യങ്ങളാണ്. ഐതിഹ്യങ്ങൾ ലോകജീവിതത്തിലും സാഹിത്യത്തിലും നാം വിചാരിക്കുന്നതിലധികം സ്വാധീനം ചെലുത്തുന്നു.
1934 മാർച്ച് 31നു നാലപ്പാട്ട്തറവാട്ടിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ആമി. ബാലാമണിയമ്മയുടെ ഈണമുള്ള വരികൾ കേട്ട് വളർന്ന അവൾ, അക്ഷരങ്ങളെ പ്രണയിച്ചത്തിൽ അദ്ഭുതമില്ല. തൂലികയെ തോഴിയാക്കി, മാധവിക്കുട്ടി മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ലോകം തീർത്തു. അവൾ വെറുമൊരു എഴുത്തുകാരിയായിരുന്നില്ല, മലയാള സാഹിത്യത്തിലെ
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കേവല വിപ്ലവത്തിന്റെ കവിതകളായിരുന്നില്ല അദ്ദേഹം കുറിച്ചത്. അതു പടപ്പാട്ടുകളുമായിരുന്നില്ല. ആ കവിതകളിലെ നായികമാരെപ്പോലെ സ്വതന്ത്രരായ സ്ത്രീകൾ നമ്മുടെ കാവ്യലോകത്ത് ഏറെയില്ല.
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ. എതിരവൻ കതിരവൻ, ജി.പി.
തിരുവനന്തപുരം ∙ കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്. സ്കൂൾ അധികൃതർക്കൊപ്പം കൂട്ടമായും
‘കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം..’ പോലുള്ള വാചകങ്ങളാൽ സമൃദ്ധമായിരുന്നു, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച, മഹാകവി ഒളപ്പമണ്ണയുടെ സുഫലമായ കാവ്യജീവിതം. ‘നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിത’ത്തെക്കുറിച്ച്, അതിന്റെ
തൊടുപുഴ ∙ ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കിത്തരുന്ന പുസ്തകവുമായി ഇടുക്കിയിൽനിന്ന് ഒരു കവയിത്രി. ഉപ്പുതോട് സ്വദേശിയായ രാഖി ആർ.ആചാരി എഴുതിയ പ്രണയകവിതകളുടെ സമാഹാരമാണ് ഹൃദയാകൃതിയിൽ രൂപം നൽകിയിട്ടുള്ള ‘നീയില്ലായ്മയിലെ ഞാൻ’ എന്ന പുസ്തകം. സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും നിർദേശം
മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം. പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ
Results 1-10 of 111