Activate your premium subscription today
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ. എതിരവൻ കതിരവൻ, ജി.പി.
സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു
സാഹിത്യത്തിലും, സിനിമയിലും, സാംസ്കാരിക മേഖലയിലും എംടി കഴിഞ്ഞ അര നൂറ്റാണ്ടിലേറെ നിറഞ്ഞു നിന്നു. വൈകാരിക സത്യസന്ധത കൊണ്ട് വായനക്കാരെ ആദ്യം എംടി വിസ്മയിപ്പിച്ചത് ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുമ്പാണ്. അന്ന് തൊട്ടിന്നോളം മലയാള സാഹിത്യത്തിൽ അദ്ദേഹം കുലപതിയായി വാണു.
ജീവജലം പോലെ അമൂല്യമായി സമയത്തെ പരിചരിക്കുന്ന സ്വഭാവമാണ് എംടിയുടേത്. കയറി ഹെഡ് ചെയ്യുന്ന ഏതു വായാടിക്കും ഒറ്റ മിനിറ്റുപോലും അദ്ദേഹത്തിൽനിന്ന് അപഹരിച്ചെടുക്കാൻ സാധ്യമല്ല. ആവശ്യത്തിൽക്കവിഞ്ഞ നേരം മുന്നിലിരുന്നു തിരിഞ്ഞാൽ എംടി ഗെറ്റ് ഔട്ടൊന്നും അടിക്കില്ല.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിൽ ‘നിർമാല്യം’ ഷൂട്ടിങ് നടന്നത്. കാണാത്ത എംടിയെ കണ്ട അതേ കുട്ടിയുടെ കണ്ണോടു കൂടി അന്ന് അദ്ദേഹത്തെ കണ്ടുകൊണ്ട് പിന്നാലെ നടന്നു. അന്നുമുതൽ എന്നെ ബാധിച്ച എഴുത്തുകാരനാണ് എംടി.
ഞാൻ എഴുതാൻ തുടങ്ങിയ കാലത്തെ പോലെത്തന്നെയാണ് ഇന്നും നിലകൊള്ളുന്നത്. എന്റെ ആകാശം വിസ്തൃതമായിട്ടില്ല. എന്നാൽ, വാസുവിന്റെ സ്ഥിതി അതായിരുന്നില്ല. വളരെ വേഗത്തിൽ, കാണെക്കാണെ വികസിച്ചു. കഥകളിൽനിന്നു തുടങ്ങിയ വാസു നോവലിലേക്കും തിരക്കഥയിലേക്കുമെത്തി.
എം.ടി വാസുദേവൻ നായർ പഠിച്ച കോളജ് - തൊണ്ണൂറുകളുടെ ആദ്യ വർഷങ്ങളിൽ പാലക്കാട്ടെ ഗവ.വിക്ടോറിയ കോളജിൽ ചേരാൻ ഇതിൽപരം ഒരു ന്യായം ആവശ്യമായിരുന്നില്ല. മൻമോഹൻസിങ്ങിന്റെ ലിബറലൈസേഷൻ ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. കൗമാരക്കാരും ചെറുപ്പക്കാരും ജീവിതത്തെ നോക്കിക്കാണുന്ന രീതി മറ്റൊന്നായിരുന്നു. 'കാല'ത്തിലെ
അമ്മയിലെ കണ്ണീരിന്റെയും നിളയിലെ തെളിനീരിന്റെയും നടുവിലെ വരമ്പിലൂടെയാണ് എഴുത്തിലേക്കു നടന്നു പഠിച്ചത്. എംടി എഴുതിയ എല്ലാ അമ്മമാരിലും എംടിയുടെ അമ്മയുണ്ട്, എഴുതിയ എല്ലാ പുഴകളിലും നിളയുള്ളതു പോലെത്തന്നെ. എന്നിട്ടും കുറ്റബോധം ബാക്കിനിന്നു: ‘മുഴുവൻ പറഞ്ഞുതീർത്തിട്ടില്ല. ഇനിയും പലതും ബാക്കിയുണ്ട്.
കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിത്താര’ എന്ന വീട്ടിൽ എംടി സ്ഥിരമായി ഇരുന്ന കസേര സന്ദർശകർക്ക് ആദ്യനോട്ടത്തിലേ അദ്ദേഹത്തെ കാണാവുന്നൊരു വിധത്തിലായിരുന്നില്ല. മുഖ്യവാതിൽ കടന്നിട്ടൊന്നു വലത്തോട്ടു തിരിഞ്ഞുനോക്കണം. അങ്ങനെ നോക്കുമ്പോഴും എംടിയുടെ മുഖത്തെ ഭാവം ആർക്കും പിടികിട്ടില്ല. അദ്ദേഹത്തിനു പിന്നിലൊരു
കോഴിക്കോട്ടെ പാരഗൺ ലോഡ്ജായിരുന്നു എംടിയുടെ പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്ന്. അവിടെ അരവിന്ദന്റെ മുറിയിൽ വലിയ സുഹൃദ്സംഘം തന്നെയുണ്ടാവും. രണ്ടാം ഗേറ്റിൽ കലാസമിതി അബ്ദുറഹ്മാന്റെ ഓഫിസ്, രണ്ടാം ഗേറ്റിനടുത്ത് വി.അബ്ദുല്ലയുടെ ജമ്പു സ്റ്റോർസ്, കോർട്ട് റോഡിൽ കെ.ആർ.മേനോന്റെ ചെറിയ ബുക്ക് സ്റ്റാൾ, കൂര്യാൽ
Results 1-10 of 152