Activate your premium subscription today
അധ്യായം: പതിനഞ്ച് ചില ദിവസം തിത്തിമി അമ്മയോട് പറയും, 'അമ്മേ ഇംഗ്ലിഷ് പ്രസംഗമത്സരത്തിന് ടീച്ചർ എന്നെ ചേർത്തു. തിത്തിമി ഏതായാലും പാർട്ടിസിപ്പേറ്റ് ചെയ്യണമെന്ന് ടീച്ചറാ പറഞ്ഞത്.' അമ്മ ഇതു കേട്ട് ആകെ അങ്കലാപ്പിലായി. 'ഞാനിനി എവിടെപ്പോയി ഇംഗ്ലിഷ് പ്രസംഗം തയാറാക്കും. അല്ലെങ്കിൽത്തന്നെ ഇതിനൊക്കെ
ഖത്തറിൽ മലയാളിയല്ലാത്ത ഒരു വ്യക്തി, അറബിക് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകം മറ്റു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുന്നതിൽ പുതുമയുണ്ടാകില്ല. എന്നാൽ അറബിക് കഴിഞ്ഞ് ആദ്യം വിവർത്തനം ചെയ്യപ്പെടുന്നത് ഇംഗ്ലിഷിനൊപ്പം മലയാളത്തിലേക്കാണെന്നു കേൾക്കുമ്പോൾ കൗതുകം തോന്നാം. ഗൾഫ് മേഖലയിലെ മുൻനിര വ്യവസായികളിലൊരാളായ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽത്താനി ഖത്തറിനെക്കുറിച്ച് എഴുതിയ പുസ്തകമാണ് കഴിഞ്ഞ ദിവസം ഡൽഹി രാജ്യാന്തര പുസ്തകമേളയിൽ മലയാളത്തിലും പുറത്തിറങ്ങിയത്. ‘കണ്ടും കേട്ടും വായിച്ചും നാമനുഭവിച്ച ഖത്തർ’ എ--ന്ന പുസ്തകം ആദ്യമായാണ് ഒരു ഇന്ത്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത്.
അധ്യായം: പന്ത്രണ്ട് മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. എന്നിട്ട് കഴുകി വെളുപ്പിച്ചിട്ട് ചോദിക്കും. "ഇപ്പം
കേരളത്തിനു പുറത്തേക്ക് ധീരമായും സാഹസികമായും ചാലു കീറിയ മലയാള കൃതികളുടെ കൂട്ടത്തിലാണ് നീലച്ചിറകുള്ള മൂക്കുത്തി എന്ന നോവലും ഉൾപ്പെടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള വൻ നഗരങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിങ് എന്നിവയുടെ നിഗൂഢവും
അവറാൻ എങ്ങു നിന്നോ കിട്ടിയൊരു ശക്തിയിൽ ഉളി ഏതോ അവ്യക്ത ലക്ഷ്യങ്ങളിലേക്കു നീട്ടി. ഭാഗ്യം. കരടിയുടെ ദേഹത്തു തന്നെ. കരടി വേദനയാൽ അലറി. അതും മനുഷ്യ ശബ്ദം. വേദന കൊണ്ടുള്ള അലർച്ച. 'രാമകൃഷ്ണനേം വേലപ്പനേം കൊന്നു. ഇനി മറ്റൊരാളാ ഞങ്ങളുടെ ലക്ഷ്യം. നീ എന്തിനാ ഇതിനിടേക്കു വന്നത്..
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ. എതിരവൻ കതിരവൻ, ജി.പി.
സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു
സാഹിത്യത്തിലും, സിനിമയിലും, സാംസ്കാരിക മേഖലയിലും എംടി കഴിഞ്ഞ അര നൂറ്റാണ്ടിലേറെ നിറഞ്ഞു നിന്നു. വൈകാരിക സത്യസന്ധത കൊണ്ട് വായനക്കാരെ ആദ്യം എംടി വിസ്മയിപ്പിച്ചത് ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുമ്പാണ്. അന്ന് തൊട്ടിന്നോളം മലയാള സാഹിത്യത്തിൽ അദ്ദേഹം കുലപതിയായി വാണു.
ജീവജലം പോലെ അമൂല്യമായി സമയത്തെ പരിചരിക്കുന്ന സ്വഭാവമാണ് എംടിയുടേത്. കയറി ഹെഡ് ചെയ്യുന്ന ഏതു വായാടിക്കും ഒറ്റ മിനിറ്റുപോലും അദ്ദേഹത്തിൽനിന്ന് അപഹരിച്ചെടുക്കാൻ സാധ്യമല്ല. ആവശ്യത്തിൽക്കവിഞ്ഞ നേരം മുന്നിലിരുന്നു തിരിഞ്ഞാൽ എംടി ഗെറ്റ് ഔട്ടൊന്നും അടിക്കില്ല.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിൽ ‘നിർമാല്യം’ ഷൂട്ടിങ് നടന്നത്. കാണാത്ത എംടിയെ കണ്ട അതേ കുട്ടിയുടെ കണ്ണോടു കൂടി അന്ന് അദ്ദേഹത്തെ കണ്ടുകൊണ്ട് പിന്നാലെ നടന്നു. അന്നുമുതൽ എന്നെ ബാധിച്ച എഴുത്തുകാരനാണ് എംടി.
Results 1-10 of 157