Activate your premium subscription today
ഇത്ര പരിതാപകരമായ അവസ്ഥയിലും ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന കെട്ടിയോനെ കടുത്ത ദേഷ്യത്തോടെ ഇടയിക്കിടയ്ക്കു ഞാൻ നോക്കികൊണ്ടിരുന്നു. എന്തൊക്കെ സങ്കൽപങ്ങളായിരുന്നു, പ്രസവവേദനയിൽ പുളയുമ്പോൾ ശക്തമായ സൈക്കോളജിക്കൽ സപ്പോർട്ട് തരാമെന്നും,
ഒരാൾക്ക് പക്വത എത്തുമ്പോഴോ, പക്വതയോടെ ഏതെങ്കിലും കാര്യത്തെ സമീപിക്കുമ്പോഴോ അയാൾ തന്തവൈബിൽ എത്തിയതായി അനുമാനിക്കാം. പുതിയ തലമുറയുടെ ആസ്വാദന നിലവാരത്തോടൊപ്പമോ കാഴ്ച്ചപ്പാടിനൊപ്പമോ ചേർന്ന് നിൽക്കാതെ, എന്നാൽ തൊട്ടുമുമ്പുള്ള തലമുറയുടെ
അവൾ ഓർക്കുകയാണ് പണ്ടെങ്ങോ ഒരു സായാഹ്നത്തിൽ സന്തോഷത്തിന്റെ തേരിലേറി പറന്ന് നടന്നത്.. കടൽ തിരമാലയിൽ നനഞ്ഞ് വീർപ്പുമുട്ടിയത്.. പരസ്പരം നോക്കിയിരുന്നപ്പോൾ മൗനം ഒരു വാല്മീകമായി അവർക്കിടയിൽ വളർന്നത് എല്ലാം.
സോഷ്യൽ മീഡിയ പലപ്പോഴും സ്ത്രീകളുടെ തുറന്നു പറച്ചിലുകളുടെ കൂടെ വേദിയായി മാറാറുണ്ട്. ഓൺലൈൻ മീഡിയയിലെ തുറന്നെഴുത്തുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മാറുന്നു. പല സ്ത്രീകളും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി രേഖപെടുത്താറുണ്ട്.
ആളുകളെ ചിരിപ്പിക്കാൻ ഒരു പ്രത്യേക നൈപുണ്യംതന്നെ വേണം. അതു വാരിക്കോരിക്കൊടുത്ത ഒരു പ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ എന്ന് നിസ്സംശയം പറയാം. മേരി ജോസിയുടെ ആദ്യകൃതിയാണ് “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും” എന്നറിയുമ്പോൾ വായനക്കാർ ഒന്നമ്പരന്നുപോകും.
കൺമുന്നിൽ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതു നോക്കി നിൽക്കാൻ മാത്രം കഴിയുന്ന രീതിയിലേക്ക് അധ്യാപകരുടെ ആത്മവീര്യം ചുരുങ്ങിക്കഴിഞ്ഞു. വേണമെങ്കിൽ പഠിച്ചാൽ മതി എന്ന രീതിയിലേക്ക് ചിന്തിക്കാൻ അധ്യാപകരെ പ്രേരിതരാക്കിക്കഴിഞ്ഞു.
കോഴിക്കോട് ∙ മലയാളത്തിന്റെ പ്രിയപ്പെട്ട എംടിക്ക് ഇന്നു പത്മഭൂഷൺ ബഹുമതി സമ്മാനിക്കും.
ഒരു തരത്തിൽ പറഞ്ഞാൽ വിവാഹം ശരിക്കും കമ്പോളത്തിൽ നിന്നും വിലകൊടുത്തു വാങ്ങുന്ന അടിമ സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം മാത്രം ആണ്, ഇതിപ്പോ തൂക്കിപ്പെറുക്കി സ്വന്തം മോളെ ഏതോ ഒരുത്തനും അവന്റെ കുടുംബത്തിനും കൊടുക്കുന്ന ഏർപ്പാട്.
എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലും സംസ്കാരത്തിലും നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിന്റെ സ്വാധീനം നമുക്ക് വരും തലമുറകളിൽ കാണാൻ സാധിക്കും. കവിതയിൽ തുടങ്ങി കഥയിൽ പുഷ്കലമായ നോവലിൽ അത്ഭുതങ്ങൾ സൃഷ്ഠിച്ച് ചലച്ചിത്ര രംഗത്ത് നേട്ടങ്ങൾ
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന
Results 1-10 of 865