Activate your premium subscription today
പ്രതീക്ഷ നല്കുന്ന അക്ഷരങ്ങളാണ് ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരി പ്രിയ എ. എസ്. ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കാനാണ് എഴുതുന്നത്. കഥകളും നോവലുകളും ഓര്മക്കുറികളുമെഴുതി കാലത്തിലലിയുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തിലെ എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം എന്ന സെഷനില്‍
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ. എതിരവൻ കതിരവൻ, ജി.പി.
രണ്ടു പുസ്തകങ്ങൾ. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാൽ ഒന്നു വായിക്കാൻ തോന്നും. അത്ര സുന്ദരം. അടരുവാൻ വയ്യെന്റെ പ്രണയമേ...., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ. മധുരം കിനിയുന്ന, സുന്ദരമായ പേരുകൾ. എഴുത്തിനുമുണ്ട് അതിലേറെ ചന്തം. വെളളിയാഴ്ച നിയമസഭാ പുസ്തകോത്സവത്തിലാണ് രണ്ടു പുസ്തകങ്ങളും പ്രകാശനം
തിരുവനന്തപുരം ∙ കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്. സ്കൂൾ അധികൃതർക്കൊപ്പം കൂട്ടമായും
പ്രണയത്തെ ആത്മാനുരാഗമെന്നോ രതിയെന്നോ വേർതിരിക്കാനാവാത്ത ഒരു അനുഭൂതിവിശേഷത്തിലേക്ക് നയിച്ച് വായനക്കാരെ ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വി.ജി. തമ്പിയുടെ ‘ഇദം പരമിതം’. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഇതിഹാസകഥ തേടുകയാണ് നോവലിസ്റ്റ്.
‘കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം..’ പോലുള്ള വാചകങ്ങളാൽ സമൃദ്ധമായിരുന്നു, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച, മഹാകവി ഒളപ്പമണ്ണയുടെ സുഫലമായ കാവ്യജീവിതം. ‘നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിത’ത്തെക്കുറിച്ച്, അതിന്റെ
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.കെ.രാജന്റെ ‘ന്തപ്നാണ്ടി’ എന്ന പുസ്തകം നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഡോ.ജോർജ് ഓണക്കൂറിനു നൽകി ചീഫ് വിപ്പ് ഡോ.എൻ.ജയരാജാണു പ്രകാശനം നിർവഹിച്ചത്.
ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച ' ഇരീച്ചാൽകാപ്പ്' ഇത്തരത്തിൽ നോവലിന്റെ പ്രധാനഘടകങ്ങൾക്ക് ഊന്നൽ കൊടുത്ത് ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും ജീവജാലങ്ങളെയും പകർത്തുകയാണ്.
രിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം.
കാടിന് കാടിന്റെ നിയമമമുണ്ട്; നാടിന് നാടിന്റേതും. ലിഖിത രൂപത്തിൽ നാടിനു നിയമമുണ്ടെങ്കിൽ കാടിന്റെ നിയമം അലിഖിതമാണ്. കാടിനും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും ആ നിയമമറിയാം. അത് വിചാരങ്ങളുടേതിനേക്കാൾ വികാരങ്ങളുടേതാണ്. വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്ന, നയിക്കുന്ന, അതിജീവിക്കുന്ന വികാരങ്ങൾ. അവ
Results 1-10 of 365