Activate your premium subscription today
പറയാൻ ആഗ്രഹിച്ചത് പറയണോ? എല്ലാം എനിക്ക് പറയണമെന്നുമുണ്ട്.... നിന്നെ കാണുമ്പോൾ പറയാൻ വന്നത് എവിടെയോ പോയി. എത്രയോ കാലമായി മനസിൽ നിറഞ്ഞു നിന്ന പറഞ്ഞറിയിക്കാനാവാത്ത വേദന നിറഞ്ഞ സുഖമാണ് നീ. അമ്പലത്തിലേക്കുള്ള ഇടവഴിയിൽ നിന്നെ കണ്ടില്ലയെങ്കിൽ എന്റെ ഹൃദയം പിടയ്ക്കുന്നത് നീയറിഞ്ഞിരുന്നുവോ? ആലിൻ ചുവട്ടിൽ
വഴുക്കും പാറയിൽ ഹൃദയ വേരാഴ്ത്തി പ്പണിഞ്ഞ വീടിന്റെ തല പറന്നു പോയ്. മാന്ത്രികപ്പെട്ടി പെറ്റ മുയലു പോലെ വ്യാകുലങ്ങൾ പെരുകി. പൂച്ച നടത്തം തെറ്റിക്കുന്ന സുന്ദരി. ഉരുവിഴുങ്ങുമ്പോൾ വിരലു കൊണ്ടു പോലും മറക്കാത്ത രാജാവ്. ഫോട്ടോ ഫ്ലാഷുകളിൽക്കാണാത്ത പിച്ചച്ചട്ടികൾ. യൂദാസിന്റെ പണക്കിഴി കൊണ്ടൊരു കൈനീട്ടം.
എത്ര കിട്ടിയാലുമെത്ര കേട്ടാലും എത്ര കണ്ടാലുമെത്ര മിണ്ടിയാലും പോരാ എന്ന് തോന്നുന്ന ഭാവം, എത്രയെത്ര സമയവും കാലവും സമർപ്പിച്ചതൊക്കെത്തന്നെയു- മൊരുനേരം അതില്ലാതായെന്നറിയുന്ന, പിടയുന്ന മനസ്സിനെ പിടിച്ചുകെട്ടാൻ വെള്ളക്കുതിരയായ് നീയവതരിക്കുമോ? അതോ നീലശ്യാമളരൂപം കാട്ടി നീയെന്നെ ഇനിയും പറ്റിക്കുമോ?
മഞ്ഞുറഞ്ഞ മലനിരകളിൽ ഇനി നിനക്കവനെക്കാണാം നിന്നെയും കാത്ത്.. ബൈസൻ താഴ്വരയിലെ ദേവദാരുകൾക്കിടയിലും പുൽമേട്ടിലും അവനുണ്ട്... തണുത്ത കാറ്റിൽ ആൽപൈൻ മരച്ചില്ല ഉലഞ്ഞാടുമ്പോൾ "ഹിമാൻഷീ" നീ ഭയക്കരുത്! ആയിരം കാവലാളിലെ മിന്നും താരമായ് വിണ്ണും, മണ്ണും കാത്തിടാനായ്.. കറ പുരളാത്ത കയ്യുമായ് നിണപങ്കിലമല്ലാത്തൊ-
അവൾ നിറഞ്ഞ മിഴികളുമായ് മുത്തശ്ശിയുടെ കുഴിമാടത്തിലേക്ക് നോക്കിനിന്നു. തിരിച്ചു കിട്ടാത്ത തന്റെ ജീവിതത്തിലെ കൊഴിഞ്ഞു പോയ വസന്തങ്ങൾ. മുഖത്ത് മായാതെ നിന്നിരുന്ന ചിരി ഇന്ന് അവളിലില്ല.
നടന്നവർ ഹാജിയുടെ വലിയ വീടിന്റെ മുറ്റത്തെത്തി. അപ്പോഴതാ അവിടെയുമുണ്ട് പത്തു നാൽപതാൾക്കാർ മുറ്റത്തു കൂടിനിൽക്കുന്നു. ഇന്ധനമില്ലാതോടുന്ന വാഹനം കാണാനെത്തിയതാണവരും.
അധ്യായം: പതിനാറ് അന്ന് രാത്രി ഡി.വൈ.എസ്.പി പ്രതാപും സബ് ഇൻസ്പെക്ടർമാരായ ഹരിലാൽ, ഇന്ദ്രജ, രാജേഷ് കുമാർ എന്നിവരും രവിശങ്കറിന്റെ ബംഗ്ലാവിൽ ഒരുമിച്ചു കൂടി. തൃപ്പൂണിത്തുറയിൽ കായലിന്റെ കരയിലായിരുന്നു രവിശങ്കറിന്റെ ബംഗ്ലാവ്. 'ആതിര' എന്നായിരുന്നു ആ ബംഗ്ലാവിന്റെ പേര്.അതയാളുടെ മകളുടെ പേരാണ്. ബാംഗ്ലൂരിൽ
റിട്ട. ജഡ്ജ് ഡോ. പി.എന്‍. വിജയകുമാറിന്റെ ഏഴാമത് കാവ്യസമാഹാരമായ സൗഹൃദം തൃശ്ശൂര്‍ പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
വേദനകളുടെ ഉരഗങ്ങൾ തന്റെ ശരീരം മുഴുവൻ അവരുടെ കൂർത്ത നഖങ്ങൾ ആഴ്ന്നിറക്കി ഓടുകയാണ്. ഈ വേദനകളെ താൻ മറികടക്കും. ഒന്നുറങ്ങാൻ കഴിഞ്ഞാൽ മതി. നാളെ ഉണരുമ്പോൾ താനൊരുപക്ഷേ പുതിയൊരു മനുഷ്യനായിരിക്കും.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി, ചെറുക്കന്റെ വരവും കാത്ത് നിൽക്കവെ പെട്ടെന്നൊരു വെടിക്കെട്ട്.. ഞെട്ടിപ്പോയി, തൃശൂർ പൂര സ്ഥലത്താണോ കല്യാണ വീട്ടിലാണോ നിൽക്കുന്നതെന്ന് ഒന്ന് സംശയിച്ചു പോയി. വെടിക്കെട്ടിന്റെ പുകപടലമൊക്കെ മാറിക്കഴിഞ്ഞപ്പോഴാണ് കാര്യം വ്യക്തമായത്.
Results 1-10 of 9448