Activate your premium subscription today
രണ്ടു ഹൃദയങ്ങൾ പരസ്പരം കണ്ടെത്തുന്ന പ്രണയ സമുദ്രത്തിന്റെ ആഴത്തിലും ലോകത്തിനു വേണ്ടിയുള്ള പ്രാർഥനയുടെ പവിഴപ്പുറ്റ് കണ്ടെത്തുക അനായാസമല്ല. ഓർക്കാൻ, ജീവിക്കാൻ, മരിക്കാനും പ്രണയത്തിന്റെ വാടാത്ത വസന്തമണ്ടെങ്കിലും കരിഞ്ഞ പൂക്കളെ പരിഗണിക്കാൻ മനുഷ്യത്വം വേണം. നഗരമേലാപ്പിൽ സുരക്ഷിതയായിരിക്കുമ്പോഴും നാട്ടിലെ
ആഴക്കടലിലെ ഇരുട്ട്. അതിനു മീതേ തിരമാല. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതേ കാർമേഘം. അങ്ങനെ, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ.. സ്വന്തം കൈ പുറത്തേയ്ക്കു നീട്ടിയാൽ അതു പോലും കാണാനാവാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നൽകാത്തവർക്ക് പിന്നെ വെളിച്ചമേയില്ല! ഒരു നാടു മുഴുവൻ സ്നേഹിച്ച, ആദരിച്ച
ഊഞ്ഞാല് കെട്ടിയാടാൻ ഇലഞ്ഞി മരം അതിന്റെ ശാഖ നീട്ടി കാത്തിരിക്കുന്നു. പരിമളം പൊഴിക്കും പൂക്കളുതിർത്തുകൊണ്ട് ഇനിയുമൊരു ആമിയുടെ വരവും കാത്ത്. കാവിൽ നിന്ന് ഒരുപിടി മണ്ണ് ഞാൻ കയ്യിലെടുത്തു. അതിനോടൊപ്പം കുറച്ച് ഇലഞ്ഞിക്കായ്കളും ഒപ്പംകൂടിയിരുന്നു.
അധ്യായം: പതിനാറ് അന്ന് രാത്രി ഡി.വൈ.എസ്.പി പ്രതാപും സബ് ഇൻസ്പെക്ടർമാരായ ഹരിലാൽ, ഇന്ദ്രജ, രാജേഷ് കുമാർ എന്നിവരും രവിശങ്കറിന്റെ ബംഗ്ലാവിൽ ഒരുമിച്ചു കൂടി. തൃപ്പൂണിത്തുറയിൽ കായലിന്റെ കരയിലായിരുന്നു രവിശങ്കറിന്റെ ബംഗ്ലാവ്. 'ആതിര' എന്നായിരുന്നു ആ ബംഗ്ലാവിന്റെ പേര്.അതയാളുടെ മകളുടെ പേരാണ്. ബാംഗ്ലൂരിൽ
മരണവും, മോക്ഷവും ഇരുവശങ്ങളിൽ നിൽക്കുന്ന നഗരം. ഭാങ്ങും ഭക്തിയും ലഹരിയാകുന്നിടം. ഒരു രാത്രി മുഴുവൻ വാരാണസിയുടെ ഘാട്ടുകളിൽ മഞ്ഞേറ്റ് നിൽക്കണം. പേറുന്ന പാപങ്ങൾ ഗംഗയിൽ ഒഴുക്കി ഉണങ്ങിയ ആലില പോലെ മനസ്സിനെ കനമില്ലാതാക്കി മാറ്റണം.
ഡോ. സുകുമാർജിയുടെ കാവ്യസമാഹാരം, “ഞാനതിൽ രസികനേകൻ” എന്ന തലക്കെട്ടിന്റെ സാരസ്യം രസം, രസത്തിന് ആധാരമായ വസ്തു, രസിക്കുന്ന വ്യക്തി ഇത് മൂന്നും മൂന്നല്ല ഏകമാണ് എന്ന ഭാരതീയ ദർശനമാണ്. അറിവിനെക്കുറിച്ചാണ് സാധാരണ അങ്ങനെ പറഞ്ഞു നാം കേട്ടിട്ടുള്ളത്.
ഇത്ര പരിതാപകരമായ അവസ്ഥയിലും ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന കെട്ടിയോനെ കടുത്ത ദേഷ്യത്തോടെ ഇടയിക്കിടയ്ക്കു ഞാൻ നോക്കികൊണ്ടിരുന്നു. എന്തൊക്കെ സങ്കൽപങ്ങളായിരുന്നു, പ്രസവവേദനയിൽ പുളയുമ്പോൾ ശക്തമായ സൈക്കോളജിക്കൽ സപ്പോർട്ട് തരാമെന്നും,
ഒരാൾക്ക് പക്വത എത്തുമ്പോഴോ, പക്വതയോടെ ഏതെങ്കിലും കാര്യത്തെ സമീപിക്കുമ്പോഴോ അയാൾ തന്തവൈബിൽ എത്തിയതായി അനുമാനിക്കാം. പുതിയ തലമുറയുടെ ആസ്വാദന നിലവാരത്തോടൊപ്പമോ കാഴ്ച്ചപ്പാടിനൊപ്പമോ ചേർന്ന് നിൽക്കാതെ, എന്നാൽ തൊട്ടുമുമ്പുള്ള തലമുറയുടെ
അവൾ ഓർക്കുകയാണ് പണ്ടെങ്ങോ ഒരു സായാഹ്നത്തിൽ സന്തോഷത്തിന്റെ തേരിലേറി പറന്ന് നടന്നത്.. കടൽ തിരമാലയിൽ നനഞ്ഞ് വീർപ്പുമുട്ടിയത്.. പരസ്പരം നോക്കിയിരുന്നപ്പോൾ മൗനം ഒരു വാല്മീകമായി അവർക്കിടയിൽ വളർന്നത് എല്ലാം.
സോഷ്യൽ മീഡിയ പലപ്പോഴും സ്ത്രീകളുടെ തുറന്നു പറച്ചിലുകളുടെ കൂടെ വേദിയായി മാറാറുണ്ട്. ഓൺലൈൻ മീഡിയയിലെ തുറന്നെഴുത്തുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മാറുന്നു. പല സ്ത്രീകളും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയ വഴി രേഖപെടുത്താറുണ്ട്.
Results 1-10 of 871