Activate your premium subscription today
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളും സേവന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി മനോരമ ബുക്സ് തയാറാക്കിയ ‘മെത്രാപ്പൊലീത്തൻ യോഹാൻ –1 എ പിൽഗ്രിമേജ് ഓഫ് ഹോപ് ആൻഡ് കംപാഷൻ’ എന്ന കോഫി ടേബിൾ ബുക്ക് പുറത്തിറക്കി. ബുക്കിന്റെ
പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ
ചില നിമിഷങ്ങളിലെ ചില തീരുമാനങ്ങൾ. അത് ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ പര്യാപ്തമാണ്. വന്ന വഴിയിൽ നിന്ന് തീർത്തും മാറി അപരിചിതമായ മറ്റൊരു വഴിയിലേക്ക്. കാത്തിരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒട്ടും കൂസാതെ. എവിടെ നിന്നോ ജീവിതം നീട്ടിത്തരുന്ന കൈകളിൽ പിടിച്ച് മുന്നോട്ടു പോകാനുള്ള ധൈര്യം. അതു
അമേരിക്കയിലും ഹിറ്റായി മനോരമ ബുക്ക്സ് പബ്ലിഷ് ചെയ്ത 'സോളോ'. മിസോറി നഗരത്തെക്കുറിച്ച് സോളോയിൽ പരാമർശിച്ച ഭാഗങ്ങളാണ് അവിടുത്തെ പ്രാദേശിക പത്രങ്ങൾ ഏറ്റെടുത്ത് വാർത്തയാക്കിയിരിക്കുന്നത്.
ഷാർജ ∙ പുസ്തകമേളയിൽ ഇപ്രാവശ്യവും സജീവ സാന്നിധ്യമായി മനോരമ ബുക്സും. ഏറ്റവും പുതിയ ടൈറ്റിലുകളടക്കം നൂറുകണക്കിന് പുസ്തകങ്ങൾ ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്ന ഏഴാം നമ്പർ ഹാളിലെ ഇസഡ് ഡി 14 നമ്പർ സ്റ്റാളിൽ ലഭ്യമാണ്. മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായരുടെ സമ്പൂർണ ലേഖന സമാഹാരമടക്കമുള്ള രചനകൾ, മേതിൽ
സഞ്ചാര സാഹിത്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചതും യാത്രാ വിവരണത്തിന് സാഹിത്യ, സാംസ്കാരിക ഭംഗി നൽകിയതും എസ്.കെ.പൊറ്റെക്കാട്ടാണ്. വിദേശ യാത്രകൾക്കു മുൻപ് അദ്ദേഹത്തിന് യാത്രാമംഗളം നേരുന്ന യോഗങ്ങൾ ഉണ്ടായിരുന്നു കോഴിക്കോട്ട്. തിരിച്ചെത്തുന്ന എഴുത്തുകാരന്റെ വാക്കുകൾ കൗതുകത്തോടെ കേൾക്കാനും
കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്സി സിലക്ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ്
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന് ഇരുള് പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.
ആകർഷകമായ ഓഫറുകളുമായി പ്രിയ വായനക്കാരുടെ മുന്നിലേക്ക് മലയാള മനോരമ ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ രൂപത്തിൽ എത്തുന്നു. പ്രവാസികൾക്കും കേരളത്തിൽ താമസിക്കുന്നവർക്കും കൃത്യതയോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വിശേഷങ്ങൾ അറിയുന്നതിന് ഈ പ്രസിദ്ധീകരണങ്ങൾ സഹായിക്കും. വായനശീലവും ഗൃഹാതുരത്വമായ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇങ്ങനെ ആത്മാർഥമായി സഹകരിച്ച മലയാള മനോരമയ്ക്കു നേരെ, ബ്രിട്ടിഷ് അധികാരികളുടെ അടിമയായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ അധികാര ഖഡ്ഗം ആഞ്ഞുപതിക്കുവാനിടയായി. അങ്ങനെ, 1938 സെപ്റ്റംബർ 9ന് മലയാള മനോരമയുടെ കോട്ടയത്തെ ഓഫിസ് സർക്കാർ മുദ്രവച്ചു.
Results 1-10 of 127