Activate your premium subscription today
പുലർച്ചെ മൂന്നു മണിക്ക് കട്ടൻചായയിട്ടു തന്ന് എന്റെയരികിൽ നിന്ന് മാറാതെ എന്നെത്തന്നെ മിഴിച്ചു നോക്കിയിരുന്ന അമ്മ. അന്നെനിക്ക് പത്തു വയസായിക്കാണും. അമ്മച്ചൂടിൽ സുഖമായുറങ്ങിയ രാവ്.. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അതുപോലെ ചൂടു നൽകി ഞാനുറക്കിയ അമ്മ.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചിരി എന്റെ ടീച്ചറുടെതാണ്.. പല നിറങ്ങളിലെ സാരികളും, മെടഞ്ഞിട്ട മുടിയും, ചന്ദനക്കുറിയും എല്ലാം ഇന്നും ഓർമയിൽ ഉണ്ട്. ഒരു ദിവസം ഒരു കുട്ടിയെ ടീച്ചർ മാറ്റിനിർത്തി ശകാരിക്കുന്നത് കണ്ടു, ഞങ്ങൾക്കാർക്കും ആദ്യം കാര്യം മനസ്സിലായില്ല.
കൊച്ചാപ്പയുടെ സ്നേഹവും കരുതലുമെല്ലാം ഭക്ഷണത്തിനൊപ്പം തന്നെ ആവോളം വിളമ്പിത്തരും. കഴിച്ചുകഴിഞ്ഞു കൗണ്ടറിൽ ചെല്ലുമ്പോൾ കടം പറഞ്ഞാൽ പക്ഷേ കൊച്ചാപ്പയുടെ മുഖം കറുക്കും നെറ്റി ചുളിയും. അതുകൊണ്ട് ആ പണിക്ക് പോകാതിരിക്കുകയാണ് എല്ലാവർക്കും നല്ലത്.
1996-98 കാലഘട്ടം. അന്നു ഞാൻ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്നു. എസ്എസ്എൽസിക്ക് സയൻസ്, കണക്ക് വിഷയങ്ങൾക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പാണ് എടുത്തത്. എന്നാൽ, കോളേജിൽ ചേർന്ന് അധികം കഴിയും മുൻപു തന്നെ കളി മാറി. മിക്ക
‘തമ്പ്രാ’ വിളികേട്ടു അപ്പൂപ്പൻ ഞെട്ടിപ്പോയി. എല്ലാവരും ‘സാർ’ ‘മാടം’ എന്ന വാക്കുകളെ ഉള്ളല്ലോ. അപ്പൂപ്പൻ നോക്കിയപ്പോൾ, കഷ്ടിച്ച് പതിന്നാലു വയസ്സുള്ള ഒരു ആൺകുട്ടിയാണ്. മാസങ്ങളായിട്ടു വെട്ടാത്ത തലമുടി വളർന്നു തോളറ്റം കിടപ്പുണ്ട്.
കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല,
ഞങ്ങൾക്ക് മൂന്നാൾക്കും കിട്ടാത്ത ഒരു പ്രത്യേക പരിഗണന എല്ലാ വീടുകളിൽ നിന്നും ചിരിപ്പിക്ക് കിട്ടുമായിരുന്നു. ചെറുപ്പത്തിലേ അമ്മ മരണപ്പെട്ട, കൊടിയ അപസ്മാരം മൂലം കഷ്ട്ടപ്പെടുന്ന കുട്ടി എന്ന പരിഗണന.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത്ര സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം
ആത്മകഥ രചിക്കുന്നവർക്ക് വഴികാട്ടിയാണ് ഹരിദാസ് എ.കെ. യുടെ ഓർമക്കുറിപ്പുകൾ "ചാരം/Grey' എന്ന് പ്രമുഖ എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. "ഇത്രയും തുറന്നെഴുത്ത് മലയാളത്തിൽ അധികം കണ്ടിട്ടില്ല. സ്വന്തം മേന്മകളെ ഉയർത്തിക്കാട്ടുകയും
അവിടെ എത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി
Results 1-10 of 258