Activate your premium subscription today
ഞങ്ങൾക്ക് മൂന്നാൾക്കും കിട്ടാത്ത ഒരു പ്രത്യേക പരിഗണന എല്ലാ വീടുകളിൽ നിന്നും ചിരിപ്പിക്ക് കിട്ടുമായിരുന്നു. ചെറുപ്പത്തിലേ അമ്മ മരണപ്പെട്ട, കൊടിയ അപസ്മാരം മൂലം കഷ്ട്ടപ്പെടുന്ന കുട്ടി എന്ന പരിഗണന.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത്ര സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം
ആത്മകഥ രചിക്കുന്നവർക്ക് വഴികാട്ടിയാണ് ഹരിദാസ് എ.കെ. യുടെ ഓർമക്കുറിപ്പുകൾ "ചാരം/Grey' എന്ന് പ്രമുഖ എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. "ഇത്രയും തുറന്നെഴുത്ത് മലയാളത്തിൽ അധികം കണ്ടിട്ടില്ല. സ്വന്തം മേന്മകളെ ഉയർത്തിക്കാട്ടുകയും
അവിടെ എത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി
നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയതിന്റെ പിറ്റെന്നാൾ ആണ് പൊടുന്നനെ അപ്പച്ചൻ മരിക്കുന്നത്. പ്രവാസനാളിൽ ഏറെ സങ്കീർണ്ണമായ ദിവസം. ജോലിക്ക് ജോയിൻ ചെയ്തിട്ടില്ല, ഒറ്റ മകനാണ് അപ്പച്ചന്റെ കർമ്മങ്ങൾ നിർവഹിക്കണം, ആകെ തകർന്നുപോയ നിമിഷങ്ങൾ..
മാഷിന്റെ അടിയും വാങ്ങി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു വരവുണ്ട് തലേ ദിവസത്തെ അത്താഴമോ, ഇന്ന് രാവിലെയോ ഭക്ഷണം കഴിക്കാത്ത വയറിനോട്, കൈകൾ അടിയുടെ വേദന പങ്കിടുമ്പോൾ, വിശപ്പിനു മുൻപിൽ അടിയുടെ വേദന തോറ്റു പോകുന്ന സമയം.. ആ നിമിഷം അവന്റെ മുഖത്ത് കണ്ടത് സങ്കടമല്ല,
ഇന്ത്യയിലെ ആദരണീയ ബിസിനസുകാരിൽ ഒരാളായ രത്തൻ ടാറ്റയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാട് നൽകുന്നയൊന്നാണ് ഈ സ്മരണിക. ടാറ്റയുടെ നേതൃത്വ ശൈലി, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നവീകരണത്തോടുള്ള അഭിനിവേശം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും
70 പേജുകൾ വീതമുള്ള നോവെല്ലാ ത്രയവുമായാണ് ഇഷ്ടഭൂമികയിലേക്കുള്ള മടക്കം. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും തുല്യമായി നേദിച്ച മൂന്നു ലഘു ആഖ്യായികകൾ. അവ ചേർത്തുവച്ചാൽ റുഷ്ദിയെന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ അനുഭവലോകങ്ങൾ കൂടിയായി.
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
Results 1-10 of 252