Activate your premium subscription today
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പോളിങ്ങിന്റെയും തിരക്കു കഴിഞ്ഞതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അച്ചടക്കമുള്ള വായനക്കാരനായി. അദ്ദേഹം വായിച്ച പുസ്തകങ്ങളിലൊന്ന് പ്രമുഖ നോവലിസ്റ്റും മുതിർന്ന പത്രപ്രവർത്തകനുമായ രവിവർമ തമ്പുരാന്റെ മുടിപ്പേച്ച് എന്ന നോവലാണ്. തന്റെ വായനാനുഭവം അദ്ദേഹം
പിറ്റേദിവസം രാവിലെ ഏഴെട്ടുമണിയായപ്പോഴേക്കും ശ്രുതി പത്തനംതിട്ടയിൽ നിന്നു വന്നവരുടെ മുറികളിൽ ചെന്നു കൊട്ടിവിളിച്ചു.റെഡിയായാൽ വിളിക്കണം. നഴ്സ് മുറിവു വച്ചുകെട്ടാൻ വരുന്നുണ്ട്. നഴ്സോ, എവിടുന്ന്? വേറെ എവിടുന്നാ? ഈ ഞാൻ തന്നെ. അസിസ്റ്റന്റുമുണ്ട്. അരുന്ധതി. ഓ, അപ്പോൾ ആശുപത്രി മൊത്തമായാണല്ലോ. പ്രത്യുഷ്
Results 1-2