Activate your premium subscription today
നേരവും കാലവും തെറ്റി പെയ്ത മഴയിൽ ഉറഞ്ഞാടി നിന്ന കോമരങ്ങളുടെ പാതിവെന്ത കാലുകളിൽ തണുപ്പേകി, പെട്ടെന്ന് പെയ്ത മഴയിൽ കുതിർന്ന് അമ്പലം കുളിരണിഞ്ഞു നിന്നു. തിറയുടെ മുഖത്തെ ചായങ്ങൾ ഒലിച്ചിറങ്ങി മണ്ണിനെ കൂടുതൽ ചുവപ്പിച്ചു.
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.അമ്മ... എന്റെ അമ്മ.എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ,
അമ്മ! ആദ്യം വിളിച്ചു പഠിച്ച ആ രണ്ടക്ഷരങ്ങൾ. ഇനിയൊരിക്കലും വിളിക്കാൻ കഴിയില്ല. വിളിക്കാൻ കഴിഞ്ഞിരുന്ന കാലം മുഴുവൻ വിളിച്ചുവല്ലോ! അങ്ങിനെയൊരുപാടുകാലം വിളിക്കാൻ കഴിയാതെ പോയ ആളുകളുമുണ്ടല്ലോ.കഴിഞ്ഞ ജൂലായ് മാസമാണ് അമ്മ മരിച്ചത്. ഉള്ളിൽ ഇതുവരെയില്ലാത്ത നിർവികാരതയായിരുന്നു അമ്മയുടെ ചിതയ്ക്ക് തീ
എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്.
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്.
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു
ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന ഒരായിരം കഥകൾ അവരുടെ ഇടനെഞ്ചിന്റെ ആഴങ്ങളിൽ താളം കൊട്ടുന്നുണ്ടാവാം
വലിയൊരു അഴുക്കുചാൽ പോലെ ഒഴുകുന്ന കൂവം നദി. ഇരുകരകളിലും തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റുകളും കൂറ്റൻ കെട്ടിടങ്ങളും. കത്തിരിവെയിലിനു മുന്നോടിയായി കത്തുന്ന വേനലിൽ ചുട്ടു പഴുക്കുകയാണ് ചെന്നൈ നഗരം. നദിയെന്ന് പേരെങ്കിലും കാക്കക്കാലിന്റെ തണൽ പോലും അതിന്റെ ചുറ്റുവട്ടത്തൊന്നുമില്ല. ആർദ്രതയുടെ, കനിവിന്റെ ഉറവ
താത്രിക്കുട്ടി എറിഞ്ഞുടച്ച മറക്കുട സംഘടിപ്പിച്ചു തരുമോയെന്ന് ശിഷ്യ അതെന്തിനാ !
ഒരിക്കലും നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വാർത്തകളല്ല നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ കുറച്ചു കാലമായി കേൾക്കുന്നത്. എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? രക്ത ബന്ധമോ സ്നേഹ ബന്ധമോ കുടുംബ ബന്ധമോ തിരിച്ചറിയാത്ത, എന്തിന് പറയുന്നു എന്തിനും ഏതിനും 'ഞങ്ങടെ ചങ്കാണ്' എന്ന് പറഞ്ഞു നടന്നിരുന്ന സ്വന്തം കൂട്ടുകാരെയും തിരിച്ചറിയാതിരിക്കാൻ മാത്രം നിങ്ങളുടെ ബുദ്ധിയും വിവേകവും നിങ്ങൾ എന്തിന് വേണ്ടി, ആർക്കു വേണ്ടിയാണ് പണയം വെയ്ക്കുന്നത്. ?
Results 1-10 of 136