Activate your premium subscription today
പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു. 25 വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷേ മുൻപൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പൽ, ഈ യാത്രയിൽ ഒട്ടും ഇല്ലാതായിപ്പോയി.
ഒരുവീട്ടിലെ മൊത്തംചുളിവുകളാണന്ന് അച്ഛനിസ്തിരിയിട്ട്നിവർത്തിയത്.. മക്കളുടെ നിറംമങ്ങിയസ്വഭാവത്തെയാണമ്മ അലക്കുകല്ലിലിട്ട്തല്ലിവെളുപ്പിച്ചത്.. തീവെയിലേറ്റ്തളർന്നപ്പോഴും അച്ഛനുള്ളമൊരുശീതക്കാറ്റിനാൽ കുളിർന്നിരുന്നു.. കുണ്ടംകുഴിഞ്ഞപിഞ്ഞാണത്തിൽ കയ്യിട്ട് വാരുമ്പോഴും വായുതിന്ന് അമ്മയുടെ വയറ് നിറഞ്ഞിരുന്നു..
1992 - 95 കാലഘട്ടം. പുണർപ്പ യു.പി സ്കൂളിലേക്കുള്ള അനിവാര്യമായ പറിച്ചു നടൽ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ 4 കൊല്ലങ്ങൾ നടന്ന വഴികളോട് വിടപറഞ്ഞു പുതിയ വഴികൾ തേടേണ്ടിയിരിക്കുന്നു. മാടത്തൊടി പടിയിൽ നിന്നും പാടം വഴി ഒന്ന് വച്ച് പിടിച്ചാൽ ഇന്നത്തെ കാറ്റാടിപ്പാടത്ത് എത്താൻ അധികസമയം വേണ്ടിയിരുന്നില്ല.
കണ്ണൂർ ജില്ലയിലെ അടുത്തിലയിൽ സ്കൂളിനു പുറകിലെ അച്ഛന്റെ തറവാടു വീട്ടിലാണ് എലിമെന്ററി സ്കൂൾ കാലം കുറെ ചെലവഴച്ചത്. തൊട്ടു മുന്നിലെ അടുത്തവീട് നാരാണ്യേച്ചീന്റെ.നാരാണ്യേച്ചീന്റെ മോൻ ബാലകൃഷ്ണൻ. അച്ഛൻ പറമ്പിൽ പുതിയ വീടു കെട്ടി. ഇപ്പൊഴത്തെ വീടു നിൽക്കുന്നിടത്ത് ഒരു മരത്തിൽ ഊഞ്ഞാൽ കെട്ടിത്തന്നിരുന്നു അച്ഛൻ, എനിക്ക്.
പടരുന്ന ഭീതിയില്‍ പിടയുന്നു ഹൃതിനാല് തുടിക്കും മിടിപ്പീ മണല്‍ പരുപ്പില്‍ പിറവി കൊണ്ടന് ആണ്ടായി തീരുമ്പോള്‍ കൊതിക്കുമെന് ഹൃത്തിലൊരു പുതു ജീവിതം. തുളൂമ്പുമെന് ശിരസ്സില്‍ ചൂടു ചോരയും ചുവടില്‍ പുടയുന്ന തീ ജ്വാലയും നിദ്രയില്‍ മുയിച്ചവര് കൂട്ടൊരുങ്ങുമ്പോള് ജീവന്നു കൂട്ടായി തൂണക്കാന് ജഡമല്ലയോ..
നേരവും കാലവും തെറ്റി പെയ്ത മഴയിൽ ഉറഞ്ഞാടി നിന്ന കോമരങ്ങളുടെ പാതിവെന്ത കാലുകളിൽ തണുപ്പേകി, പെട്ടെന്ന് പെയ്ത മഴയിൽ കുതിർന്ന് അമ്പലം കുളിരണിഞ്ഞു നിന്നു. തിറയുടെ മുഖത്തെ ചായങ്ങൾ ഒലിച്ചിറങ്ങി മണ്ണിനെ കൂടുതൽ ചുവപ്പിച്ചു.
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.അമ്മ... എന്റെ അമ്മ.എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ,
അമ്മ! ആദ്യം വിളിച്ചു പഠിച്ച ആ രണ്ടക്ഷരങ്ങൾ. ഇനിയൊരിക്കലും വിളിക്കാൻ കഴിയില്ല. വിളിക്കാൻ കഴിഞ്ഞിരുന്ന കാലം മുഴുവൻ വിളിച്ചുവല്ലോ! അങ്ങിനെയൊരുപാടുകാലം വിളിക്കാൻ കഴിയാതെ പോയ ആളുകളുമുണ്ടല്ലോ.കഴിഞ്ഞ ജൂലായ് മാസമാണ് അമ്മ മരിച്ചത്. ഉള്ളിൽ ഇതുവരെയില്ലാത്ത നിർവികാരതയായിരുന്നു അമ്മയുടെ ചിതയ്ക്ക് തീ
എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്.
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്.
Results 1-10 of 141