Activate your premium subscription today
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ വിചിത്രവും കൗതുകകരവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലാണ് സലിൽ ജോസ് എഴുതിയ 'രണ്ടാമടക്കം'. മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബം വർഷങ്ങൾക്ക് മുമ്പ് ഒരു നമ്പൂതിരി കുടുംബത്തിൽ നിന്ന് 'ശപിക്കപ്പെട്ട' നൂറേക്കർ ഭൂമി
തിരുവനന്തപുരം∙ ട്രെയിനിലെ ആറാമത്തെ കംപാർട്ട്മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഒരു പ്രോസിക്യൂട്ടർ. തൊട്ടുപിന്നാലെ വീടിനുളളിൽ കൊല്ലപ്പെടുന്ന പൊലീസുകാരൻ. രണ്ടു മരണങ്ങൾക്കും പിന്നിൽ ഒരു കൊലപാതകി. ആദ്യാവസാനം പിരിമുറുക്കം സമ്മാനിക്കുന്ന ക്രൈം ത്രില്ലർ നോവലായ ‘തെമിസി’ന്റെ രചയിതാവാണ് ഇന്നലെ ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീർ.
അധ്യായം: പത്ത് മുത്തശ്ശിയുടെ വീട് പന്മനയിലാണ്. തിത്തിമി താമസിക്കുന്ന വീടിന് അടുത്തു തന്നെയുള്ള ഗ്രാമമാണ് പന്മന. ഇവിടേക്ക് മുത്തച്ഛൻ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ് മുത്തശ്ശിയെ. ഇടയ്ക്ക് അച്ഛന്റെ കൂടെ പന്മന വഴി പോവുമ്പം മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് തിത്തിമി പന്മനയിലെ ഓരോ കാര്യവും
വിജ്ഞാനം ഏതൊക്കെ രീതിയിൽ സ്വകാര്യവത്കരിക്കപ്പെടുന്നുവെന്നും ശാസ്ത്ര ജ്ഞാനം സാധാരണക്കാർക്കു അപ്രാപ്യമാകുകയും പകരമത് കുത്തക കോർപ്പറേറ്റുകളുടെ വിൽപ്പന ചരക്കാകുകയും ചെയ്യുമ്പോൾ അതിനെതിരെയുള്ള പോരാട്ടങ്ങൾ സൈബർ ലോകത്ത് എങ്ങനെയാണു നടക്കുന്നതെന്നും വിശദീകരിക്കുന്ന ഒരു നോവലാണിത്.
കോളിൻ ഹൂവർ എഴുതിയ സൈക്കളോജിക്കൽ ക്രൈം മിസ്റ്ററി നോവലാണ് വെറിറ്റി. 2018ൽ പ്രസിദ്ധീകരിച്ച ഈ ബെസ്റ്റ് സെല്ലർ കൃതി, ആമസോൺ എംജിഎം സ്റ്റുഡിയോസ് ചലച്ചിത്രമാക്കാനുള്ള ഒരുക്കത്തിലാണ്. ആനി ഹാത്വേ വെരിറ്റിയായി വേഷമിടുന്ന ചിത്രം മൈക്കൽ ഷോൾട്ടറാണ് സംവിധാനം ചെയ്യുന്നത്. സാധാരണ പ്രണയ കേന്ദ്രീകൃത കൃതികളുമായി
‘വാട്ട് ഐ ടോക് എബൗട്ട് വെൻ ഐ ടോക് എബൗട്ട് റണ്ണിങ്’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഓട്ടം തന്നെ എങ്ങനെയാണു എഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാറ്റിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. യൂറോപ്പിലൂടെ നടത്തിയ നിരന്തരയാത്രകളും യുഎസിലെ അധ്യാപനകാലവുമെല്ലാം മുറാകാമിയെന്ന എഴുത്തുകാരനെ അഴിച്ചുപണിതിട്ടുണ്ട്.
അധ്യായം: ഒൻപത് തിത്തിമിയെയും കൂട്ടി ഏതു കടയിൽ ചെന്നാലും ഓർത്തിരിക്കാൻ എന്തെങ്കിലും സംഭവങ്ങളുണ്ടാവും. ഇന്നാള് ഓണത്തിന് എല്ലാവരും കൂടി സാധനങ്ങൾ വാങ്ങാൻ ഒരു ഷോപ്പിങ് മാളിൽ പോയി. മുത്തശ്ശിയും തിത്തിമിയും അച്ഛനും അമ്മയും എല്ലാവരുമുണ്ട്. കടയിൽ പോയി സാധനങ്ങളൊക്കെ വാങ്ങി തിരികെ കാറിൽ കയറാൻ നോക്കിയപ്പോൾ
കോട്ടയം ∙ ഒരു നോവൽ വായിച്ചു ഹരം കയറി അതിലെ സ്ഥലങ്ങളെയും കഥാപാത്രങ്ങളെയും തേടി ഏഴാംകടലിന് അക്കരെ നിന്നു കോട്ടയത്തേക്ക്! നോവലിൽ പറഞ്ഞിരിക്കുന്നതു പോലെ മുണ്ടു ധരിക്കുന്നതു നേരിട്ടു കാണുന്നു, മീൻകറി കഴിക്കുന്നു, കിണ്ടിയിൽനിന്നു വെള്ളം കുടിക്കുന്നു...
അധ്യായം: പതിനൊന്ന് രക്ഷാകവാടം തുറക്കുന്നു പുറത്ത് ലോഹസങ്കരം പൊതിഞ്ഞ ജനലുകളുടെ നേരിയ വിടവിലൂടെ ഒരു ചെറിയ ജലാംശം ഒഴുകിയെത്തിയത് അർജുനനൻ തൊട്ടുനോക്കി. ആ നനവിനു മൃഗക്കൊഴുപ്പിന്റെയും നെയ്യുടെയും ഗന്ധം. രാത്രിയുടെ ഏതെങ്കിലും യാമത്തില് ദൂരെ നിന്നൊരു ശരം പതിക്കും. പിന്നെ എല്ലാം വെന്തു വെണ്ണീറാകും.
അധ്യായം: എട്ട് തിത്തിമി കൂടെക്കൂടെ മുത്തശ്ശിയുടെ അടുത്തുചെന്ന് ചോദിക്കും, "തേങ്ങാവെള്ളമൊണ്ടോ?" തിത്തിമി അടുക്കളയിൽ അമ്മ തേങ്ങാ പൊട്ടിക്കുമ്പം അടുത്തുചെന്ന് നിൽക്കും. അമ്മ ഒരു ഗ്ലാസിൽ തേങ്ങാ പൊട്ടിച്ച് തിത്തിമിക്ക് കൊടുക്കും. ചില തേങ്ങാ പൊട്ടിച്ചാൽ ഇത്തിരി വെള്ളമേ കാണൂ. അപ്പോ അതുകണ്ട്
Results 1-10 of 187