Activate your premium subscription today
കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ്.
1861 മെയ് 7-ന് കൊൽക്കത്തയിൽ ജനിച്ചു.
ഗീതാഞ്ജലി, പുരവി, സോനാർതാരി, മുക്താര, കാബൂളിവാല, പരിശേഷ്, നവജാതക് എന്നിവ പ്രസിദ്ധകൃതികളാണ്.
പശ്ചിമബംഗാളിലെ ബോലെപ്പൂരിൽ അദ്ദേഹം സ്ഥാപിച്ച 'ശാന്തിനികേതൻ' പിന്നീട് വിശ്വഭാരതി സർവ്വകലാശാലയായി അറിയപ്പെട്ടു.
1941 ഓഗസ്റ്റ് ഏഴിന് രവീന്ദ്രനാഥ ടാഗോർ അന്തരിച്ചു.
പരമ്പരാഗത സ്ഥാപനങ്ങളുടെ കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി കലയ്ക്കും സംസ്കാരത്തിനും ജൈവികമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സ്ഥലമായി ശാന്തിനികേതനെ അദ്ദേഹം വിഭാവനം ചെയ്തു. പഠനത്തിനൊപ്പം പെയിന്റിങ്, സംഗീതം, നൃത്തം, സാഹിത്യം എന്നിവ
ഇന്ത്യൻ സാഹിത്യത്തെയും സംഗീതത്തെയും കലയെയും ആധുനികതയുമായി ബന്ധിപ്പിച്ച പ്രതിഭയായിരുന്നു രവീന്ദ്രനാഥ് ടഗോർ. 'ഗീതാഞ്ജലി' എന്ന കവിതാ സമാഹാരത്തിന് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം, അത് കരസ്ഥമാക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയാണ്. എന്നാൽ ഇന്ത്യയെയും സാഹിത്യലോകത്തെയും
കേന്ദ്രീയ വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപകനായ സന്തോഷ് കാനാ ടാഗോറിന്റെ നൊബേൽ പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലി ‘ഒരു സംഗീത തീർഥയാത്ര’ എന്ന ശീർഷകത്തോടുകൂടി നൂതനമായി അവതരിപ്പിക്കുകയാണ്.
ജയകുമാർ പരിഭാഷപ്പെടുത്തിയ രണ്ട് പ്രധാന കൃതികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്ന്, രബീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'യുടെ പരിഭാഷയാണ്. മറ്റൊന്ന്,The song of Songs എന്ന ഉത്തമഗീതം 'സോളമന്റെ പ്രണയഗീതം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാണ്.
കൊൽക്കത്ത ∙ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ ശാന്തിനികേതനിൽ സ്ഥാപിച്ച മാർബിൾ ഫലകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ പേര് ഒഴിവാക്കിയ സംഭവത്തിൽ വിവാദം മുറുകുന്നു. വിശ്വഭാരതി സർവകലാശാല സ്ഥാപകനായ ടഗോറിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയുടെയും പേരാണ് ഉൾപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ ക്യാംപസിൽ സ്ഥാപിച്ച 2 മാർബിൾ ഫലകത്തിനും കാവൽ ഏർപ്പെടുത്തി.
ശാന്തിനികേതൻ ∙ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വിശ്വഭാരതി സർവകലാശാല വഹിച്ച പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടഗോർ | PM Narendra Modi | Visva-Bharati University | Shantiniketan | Rabindranath Tagore | Manorama Online
ന്യൂഡൽഹി∙ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ ശാന്തിനികേതൻ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുനെസ്കോയുടെ പ്രഖ്യാപനം. ഇതോടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 41ാമത്തെ പൈതൃക സ്ഥലമായി ശാന്തിനികേതൻ മാറി.ലോക പൈതൃക പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. സൗദി അറേബ്യയിൽ നടക്കുന്ന 45–ാം
താലിബാൻ അഫ്ഗാനിസ്ഥാനിൽ കാബൂൾ നഗരം പിടിച്ചടക്കിയതും അവിടെ രണ്ടാം ഭരണത്തിനു തുടക്കമിട്ടതും നമ്മൾ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനക്കൂട്ടം രക്ഷതേടി പലായനം ചെയ്യുന്നു. വിമാനങ്ങളിൽ അവർ തിങ്ങിനിറഞ്ഞ് അഭയകേന്ദ്രങ്ങൾ തേടിപ്പായുന്നു. കാബൂളിവാല എന്ന പേര്
ഒരു പാട്ട് എത്ര ദൂരം സഞ്ചരിക്കും. അത് എത്ര വർഷം യാത്ര തുടരും. ലോകഭാഷയായ സംഗീതത്തിന് കാല-ദേശ ഭേദങ്ങളില്ലെന്നതിന്റെ തെളിവാണ് ഈ ചരിത്രം. ഇന്ത്യക്കാരനിൽ തുടങ്ങി റഷ്യയിലൂടെ വളർന്ന് ദുബായിലൂടെ തിരികെ ഇന്ത്യൻ മണ്ണിലെത്തിയ പാട്ടുവഴിയാണത്. ഏഷ്യയിലെ തന്നെ ആദ്യ നൊബേൽ സമ്മാനജേതാവായ, ഇന്ത്യയുടെ അഭിമാനം..
ഏഷ്യൻ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി എത്തിച്ച എഴുത്തുകാരൻ കൂടിയാണ് ടഗോർ. ദേശീയഗാനത്തിന്റെ ശിൽപി എന്നതിനപ്പുറം താൻ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ കോർത്ത സഞ്ചാരികൂടിയായിരുന്നു അദ്ദേഹം. ബ്രഹ്മ സമാജം നേതാവായിരുന്ന ദേവേന്ദ്രനാഥ ടഗോറിന്റെ പതിനാലാമത്തെ മകനായി മധ്യ കൊൽക്കത്തയിലെ ജറാസകോട്ടയിൽ 1861 മേയിലാണ് ടഗോറിന്റെ ജനനം.
Results 1-10