Activate your premium subscription today
പണ്ട്, ആളുകൾ മുണ്ടുടുക്കാൻ തുടങ്ങിയ കാലത്ത്, എനിക്ക് പാന്റ് ധരിക്കാനായിരുന്നു ഏറെ ഇഷ്ടം. കാരണം, അന്ന് നാട്ടിൽ പാന്റ് ഒരു 'പേഷൻ' ആയിരുന്നു - പുതിയൊരു രീതി!
പുസ്തകങ്ങളും വാരികകളും മാസികകളും ലഘുലേഖകളുംകൊണ്ടു നിറഞ്ഞതായിരുന്നു, ചങ്ങനാശേരിയിലെ ഞങ്ങളുടെ വീട്. എന്റെ രണ്ടു ജ്യേഷ്ഠൻമാരും നല്ല വായനക്കാരായിരുന്നു. വീടും വിദ്യാലയങ്ങളും നാട്ടിലെ ഗംഭീര വായനശാലകളും കൂട്ടുകാരുമെല്ലാം ചെറുപ്പത്തിലേ വായനയിലേക്കു പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ പുസ്തകഭ്രാന്തൻ എന്നുപോലും വിളിക്കാവുന്ന പുസ്തകപ്രേമിയായി. അറുപതുകളിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള എൻബിഎസിന്റെ ഹോം ലൈബ്രറി സ്കീമിൽ ചേർന്നപ്പോൾ ലഭിച്ച ഷെൽഫിൽ ചെറിയൊരു ലൈബ്രറിതന്നെ ഒരുക്കിയിരുന്നു. എസ്ബി സ്കൂളിൽ പഠിക്കുന്ന കാലത്തു വൈകുന്നേരങ്ങൾ വായനയ്ക്കുള്ളതായിരുന്നു. ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽനിന്നും ചങ്ങനാശേരിക്കാരനായിരുന്ന മഹാകവി ഉള്ളൂരിന്റെ പേരിലുള്ള മുനിസിപ്പൽ ലൈബ്രറിയിൽനിന്നും പുസ്തകമെടുത്തു. മലയാള സാഹിത്യകൃതികൾക്കൊപ്പം
“നീ നമ്മുടെ ചിത്രയെ ഓർക്കുന്നില്ലേ?” ചോദിക്കുന്നത് സുന്ദറാണ്. ഞാൻ എന്റെ ഗവേഷണത്തിന്റെ ഇടവേളയിൽ ഗ്രാമസൗന്ദര്യം ആസ്വദിക്കാൻ ഒന്നുകിൽ അമ്മ വീടിന്റെ സമീപമുള്ള കാളിക്ഷേത്രത്തിൽ എത്താറുണ്ട്.
വിഷു, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം
എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്.
ദിവസം മുന്നോട്ട് അളന്നാലും കഴിഞ്ഞു പോയത് ഓരോരുത്തരെ പലതാക്കുന്നു. ഇലകളുടെ തടാകത്തിൽ മെലിഞ്ഞ ബുദ്ധബിംബം കാരുണ്യ ഉറവയുടെ രൂപകം. അച്ചടക്ക പരിശീലനം എവിടേയും അതിൽ മുഷിഞ്ഞാലേ ഇരുട്ട് എന്തെന്നറിയൂ. വിശപ്പിന്റെ മരുഭൂമിയിൽ പകൽ കടലാസ്സ് പക്ഷി . മണ്ണും നമ്മളും കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും
ദുബായ്∙ ആയിരം മാസങ്ങളുടെ പുണ്യം ഒറ്റ രാവിൽ ഒതുക്കി വച്ചതാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണിത രാത്രി.അനുഗ്രഹവും സമാധാനവും നന്മയും നിറഞ്ഞ പുണ്യരാവ് അല്ലാഹു ആദരിച്ച അപൂര്വരാത്രിയായി അറിയപ്പെടുന്നു.വിണ്ണിൽ നിന്ന് മണ്ണിലേക്ക് വിശുദ്ധ വേദഗ്രന്ഥമായ ഖുര്ആന് അവതീർണമായ ദിനം കർമങ്ങൾ കൊണ്ട് വിശ്വാസികൾ ധന്യവും
രാഘവോ....' മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ പോലെയായിരുന്നു ഷില്ലറിന്റെ ആ പേരുവിളി.
കെറ്റിലിൻ്റെ മുന്നിൽ നിന്ന് തിളയ്ക്കുന്ന വെള്ളത്തിൽ ലിപ്ടൻ താഴേക്കും മേൽപ്പോട്ടും മുങ്ങാംകുഴിയിടീച്ച് മൂപ്പര് ചായക്ക് കടുപ്പം കൂട്ടുന്നുണ്ടാകും. തൻ്റെ ജീവിതത്തോളം അത്ര കടുപ്പമല്ല, മുഹമ്മദ് ഇക്കാക്ക് ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിൽ കഫ്തീരിയക്കുള്ളിലെ ചായപ്പണി.
Results 1-10 of 97