Activate your premium subscription today
യോഗത്തിന് ശേഷം കാറിൽ മടങ്ങവെ, സുഹൃത്ത് എഴുത്തുകാരനോട് പറഞ്ഞു: "ജോലിയൊന്നും ചെയ്യാതെ സമയവും ഊർജ്ജവും സാഹിത്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് പരമ ദരിദ്രനായി ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ അത് വലിയ ത്യാഗവും നമ്മെ സംബന്ധിച്ച് അത്ഭുതവുമൊക്കെയാണ്.
ഒരു ആകർഷണ യന്ത്രം വേണം. ഒറ്റയ്ക്ക് കവിത എഴുതിയും തെറി കേട്ടും മടുത്തു. മിസ്സിസ് കവി ഉണ്ടേൽ തെറി ശതമാനക്കണക്കിൽ ഷെയർ ചെയ്യാമല്ലോ. നേരാംവണ്ണം പെണ്ണ് തിരക്കി നടന്നാൽ വായിൽ മിച്ചമുള്ള 28 പല്ലും പെൺകുട്ടികളുടെ വീട്ടുകാർ കൊഴിക്കും
ഇരുട്ടിൽ താൻ തനിയെ നടക്കുകയാണ്, ഇരുട്ട് മാത്രം, അതോ ഇരുട്ട് തന്നെ വിഴുങ്ങിയോ. കാറ്റിന്റെ ഹുങ്കാരങ്ങൾ തന്നെ പൊതിഞ്ഞെടുത്തു ഏതെങ്കിലും മണൽക്കൂനക്ക് താഴെ കുഴിച്ചിട്ടോ. കണ്ണുകൾ തുറക്കാൻ വയ്യ. കാതുകൾ കേൾക്കാൻ വയ്യ. ശബ്ദം പുറത്തേക്കു വരുന്നേയില്ല.
അവർ തന്നെ തകർക്കാൻ ഉപയോഗിച്ച ഒരു പദം, ഒരു ജീവിതകാലം മുഴുവൻ തന്നെ പിന്തുടരുന്നു. ഒരൊറ്റ വാക്കിൽ ഒരാൾക്ക് മറ്റൊരാളുടെ ജീവിതം ഇങ്ങനെ തകർത്തെറിയുവാൻ കഴിയുമോ? കഴിയുമായിരിക്കും.
മാധവന്റെ മരണശേഷം അയാളുടെ ബന്ധുക്കൾ വന്ന് സ്വത്തെല്ലാം കൈക്കലാക്കി. വീടും കൈവശപ്പെടുത്തി. അമ്മിണിയേയും ശാന്തയേയും യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ അവർ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
അന്നുതന്നെ രമ തന്റെ സാധനങ്ങൾ എടുത്ത് അവരുടെ വീട്ടിലേക്ക് പോയി. മിത്രൻ കാത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞു അവർ തിരിച്ചു വരുമെന്ന്. പിറന്നാൾ ദിവസം ആയിട്ടും രമ വീട്ടിൽ തിരിച്ചെത്തിയില്ല. മിത്രൻ എല്ലാവർക്കും സന്ദേശമയച്ചു,
ഒരു പരിഭവം പോലും പറയാതെ അവർ റിമയുടെ കട്ടിലിന്റെ താഴെ ഒരു ഷീറ്റ് വിരിച്ച് അന്ന് രാത്രി കിടന്നു. മരുന്നിന്റെ സെഡേഷൻ കാരണം റിമ അപ്പോൾതന്നെ മയങ്ങി പോവുകയും നല്ല ഗാഢനിദ്രയിൽ ആവുകയും ചെയ്തു.
അങ്ങനെ അദ്ദേഹം എന്റെ അരികത്തിരുന്ന എന്റെ സ്വന്തം ബാഗ് തട്ടി മാറ്റി അദ്ദേഹത്തിന്റെ സീറ്റ് ഉറപ്പിച്ചു. ആദ്യത്തെ അടയാളം അങ്ങനെ പ്രത്യക്ഷമായി. ഞങ്ങൾ തമ്മിലെ ആദ്യത്തേതും അവസാനത്തേതുമായ യുദ്ധത്തിന്റെ പ്രാരംഭവും.
അന്ന് വീട്ടിൽ വന്ന കൂട്ടുകാരോട്, വെള്ളമോ ചായയോ എടുക്കട്ടെ എന്ന് ചോദിക്കാൻ വീടിനകത്തുള്ള ഭാര്യയോ, മക്കളോ ആരുംതന്നെ വന്നില്ല. മറ്റാരുമില്ലേ വീട്ടിൽ എന്ന് വന്നവർ ചോദിച്ചപ്പോൾ, തിരക്കിലാകും എന്നയാൾ നിരാശയിൽ ഒളിപ്പിച്ച ഒരു ചിരിയോടെ പറഞ്ഞു.
ഏതോ മലയുടെ മുകളിലേക്ക് അയാൾ നടക്കുകയാണ്. അയാൾ ചുറ്റും നോക്കി, ആരും തന്നെ അരുകിലില്ല. മുകളിൽ ഒരു പാറക്കെട്ട്, എന്നാൽ മുകളിലേക്ക് കയറാൻ ഒതുക്കുകൾ വെട്ടിയപോലെ കാണാം. സഹായത്തിനായി ആരോ കെട്ടിയിട്ട ഒരു കയറും. കയറിന് ബലമുണ്ടോ?
Results 1-10 of 3606