Activate your premium subscription today
ഞാനാദ്യമായി വിവര്‍ത്തനം ചെയ്യുന്നത് മഹാശ്വേതാദേവി ജഞാനപീഠപുരസ്ക്കാരം സ്വീകരിച്ച് നടത്തിയ പ്രസംഗമാണ് - ലളിതമായ ഭാഷയില്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ മഹാശ്വേത നടത്തിയ ആ പ്രസംഗം വളരെ ഇഷ്ടത്തോടെയാണ് മലയാളത്തിലേക്ക്, അച്ചടിച്ചു കാണണമെന്ന പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ, വിവര്‍ത്തനം ചെയ്തത്. പിന്നീട് കല്പന
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്‍ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി
ചില ദുരന്തങ്ങൾക്കു മുന്നിൽ മനുഷ്യർ നിസ്സഹായരാണ്. ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ. അംഗീകരിക്കാൻ മടിച്ചാലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുകയാണ് പതിവ്. അപൂർവം അപവാദങ്ങൾ മാറ്റിനിർത്താനുണ്ടെങ്കിലും. എന്നാൽ ദുരന്തങ്ങൾ സ്വയം സൃഷ്ടിച്ചതാണെങ്കിലോ. അവ ദുരന്തങ്ങളായി മാറില്ലെന്ന് വൃഥാ മോഹിച്ചതാണെങ്കിലോ.
രാജാധികാരത്തെ പ്രകീർത്തിക്കുന്ന കൃതി. കൊട്ടാരത്തിനെതിരായ ആക്രമണത്തെ ചെറുക്കുന്ന വാക്കുകൾ. സർഗാത്മക കൃതി എന്നതിനേക്കാൾ സ്തുതിഗീതം എന്നിങ്ങനെ വായിക്കപ്പെട്ടിട്ടുണ്ട് മാർത്താണ്ഡവർമ. നാടകീയ സംഭവങ്ങൾ ഗാംഭീര്യമുള്ള മലയാളത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയെങ്കിലും വിപ്ലവത്തിന്റെ തരിയോ കനലോ പോലും സി.വി.രാമൻ
2025ലെ ഓസ്കറിൽ നോമിനേഷൻ ലഭിച്ച സിനിമകളിൽ പലതും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഈ ചിത്രങ്ങൾ സാഹിത്യത്തിന്റെ ശക്തിയും സിനിമയുടെ മാധുര്യവും ഒന്നിച്ചു ചേർത്ത് പ്രേക്ഷകരെ മന്ത്രമുഗ്ദരാക്കുകയാണ്. ഇവയിൽ ചിലത് ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ, മറ്റു ചിലത് യഥാർഥ ജീവിതങ്ങളെ
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഫയറിംഗ് സ്ക്വാഡിനെ നേരിടുമ്പോള്‍, മുമ്പൊരു സായാഹ്നത്തില്‍ മഞ്ഞുകട്ട കാണാന്‍ അച്ഛന് തന്നെ കൂട്ടിക്കൊണ്ടു പോയ കാര്യം കേണല്‍ അറീലിയാനോ ബുവേന്‍ഡിയ ഓര്‍മ്മിച്ചു. അക്കാലത്ത്, ചരിത്രാതീത കാലത്തെ മുട്ടകളെ പോലെ വെളുത്തു വലുതായ, മിനുസമുള്ള കല്ലുകളുടെ മീതെ ഒഴുകുന്ന തെളിഞ്ഞ ജലമുള്ള
വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല:
വിടുതൽ നൽകാത്ത പ്രഹരമാണ് ജിബ്രാൻ. കവിതയുടെ വഴികളിൽ നടന്നു തുടങ്ങിയ ഒരാൾ പെട്ടെന്ന്, ഒരു പ്രത്യേക നിമിഷം ജിബ്രാനിൽ എത്തിപ്പെടുന്നു. പിന്നെ അവിടുന്ന് ഒരു മോചനമില്ല. ആത്മാവിൽ ആഴത്തിൽ ഉറഞ്ഞുപോയ ആ മനുഷ്യനെ പിന്നീട് നാം പലയിടത്തും കാണും. കവിതകളായി ചിതറിക്കിടക്കുന്ന ആ നിമിഷങ്ങളെ കൂട്ടിച്ചേർത്ത്
2023 ലെ ജെസിബി പുരസ്കാര നിറവിലാണ് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ. അദ്ദേഹത്തിന്റെ 'ആലണ്ട പാച്ചി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'ഫയർ ബേർഡ്' ആണ് അംഗീകരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനനി കണ്ണൻ തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.
ദർവീശിന്റെ അവസാനകൃതി ‘ഫീ ഹദ്റത്തുൽ ഗ്വീയാബ്’ 2006ൽ ആണ് ഇറങ്ങിയത്. രണ്ടുവർഷത്തിനുശേഷം 2008 ഓഗസ്റ്റ് 8നു കവി മരിച്ചു. മരണം അടുത്തെത്തിയെന്ന് അറിയുന്ന കവി തന്നോടുതന്നെ വിടവാങ്ങുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് കവിതയോ ഗദ്യമോ അല്ല, രണ്ടും ചേർന്ന പുതിയൊരിടമാണ്. കവിതയും ഗദ്യവും ചേർന്ന ഒരു രൂപം താൻ തിരയുകയായിരുന്നുവെന്നും ഈ ടെക്സ്റ്റ് അതാണെന്നും ദർവീശ് പറയുന്നു.
Results 1-10 of 20