Activate your premium subscription today
ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രനു വിട. 80ാം പിറന്നാൾ ആഘോഷിച്ച് മാസങ്ങൾ മാത്രം കഴിയവെയാണ് ഭാവഗായകന്റെ അപ്രതീക്ഷിത വിയോഗം.
മലയാളത്തിൽ പാട്ടു കേൾക്കാൻ തുടങ്ങിയതും ഏതാണ്ട് അവസാനിപ്പിച്ചതുമൊക്കെ യേശുദാസോടു കൂടിയാണ്. അത് അങ്ങനയല്ലാതെ വരില്ലല്ലോ. അപ്പോൾ ജയചന്ദ്രനോ എന്നൊരു ചോദ്യം വരാം. അദേഹത്തിന്റെ മലയാളഗാനങ്ങൾ ഇഷ്ടമല്ല എന്നു പറയുവാൻ കഴിയില്ല. “ശിശിരകാല മേഘ” വും “നീലഗിരിയുടെ സഖി” കളും “പാലാഴിപ്പൂമങ്ക” യും “ശരദിന്ദു മലർദീപ”
ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളിൽ പാടുകയും റെക്കോർഡിങ്ങിന് പോവുകയും ചെയ്യണം എന്നാണ് പി.ജയചന്ദ്രൻ ഡോക്ടർമാരോടു പറഞ്ഞിരുന്നത് എന്ന് ഗായകൻ ബിജു നാരായണൻ. ജയചന്ദ്രനോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും പാടാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് ബിജു നാരായണൻ പറയുന്നു. തന്റെ വീട്
1975 ൽ ‘പെൺപട’എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രൻ പാടിയ ‘വെള്ളിത്തേൻ കിണ്ണം പോൽ’ എന്ന പാട്ട് ഈണമിട്ടത് എ.ആർ.റഹ്മാനാണെന്നാണു കഥ. അച്ഛൻ ആർ.കെ.ശേഖർ അകത്തേക്കുപോയ സമയത്ത് 9 വയസ്സുകാരനായ റഹ്മാൻ (അന്ന് പേര് ദിലീപ്) ഹാർമോണിയത്തിൽ മൂളിയ ഈണമാണത്രേ പിന്നീട് സിനിമയിലെത്തിയത്. അതെന്തായാലും റഹ്മാൻ പിന്നീടും
പൂങ്കുയിൽ ശ്രുതി താഴ്ത്തി, ശാരദ നിലാവ് തിരി താഴ്ത്തി... ഭാവഗായകൻ ഉറക്കമായ്. സ്മൃതിതൻ ചിറകിലേറി സ്വന്തം ഗ്രാമഭൂവിൽ ഇന്ന് അണയും ഭാവചന്ദ്രൻ. വികാരസാന്ദ്രമായ ഗാനങ്ങളാൽ മലയാള ഗാനശാഖയെ നിലാവണിയിച്ച പി.ജയചന്ദ്രന് കലാകേരളം ഇന്നു വിടചൊല്ലും. ജയചന്ദ്രന്റെ പാട്ടുകൾ കൊണ്ടായിരുന്നു അക്കാദമി അനശ്വരഗായകന്
കർണാടകസംഗീതം ചിട്ടയായി അഭ്യസിച്ചിട്ടില്ലെങ്കിലും കീർത്തനങ്ങൾ മാത്രം ചേർത്തൊരു സംഗീതസമാഹാരം– നിർബന്ധങ്ങൾക്കു വഴങ്ങാത്ത ഗായകൻ പി.ജയചന്ദ്രൻ ഒരിക്കൽമാത്രം അങ്ങനെയൊരു ആവശ്യത്തിനു സമ്മതം മൂളി. അത്തരത്തിൽ ഒരേയൊരു ആൽബമേ ജയചന്ദ്രന്റേതായി ഉള്ളൂ. 2021 ൽ മനോരമ മ്യൂസിക് ആണ് അതു പുറത്തിറക്കിയത്. കോവിഡ് കാലത്ത്
കിഴക്കേക്കോട്ടയിൽ വണ്ടി കാത്തുനിന്ന എന്നെ വിളിച്ചു കയറ്റുകയായിരുന്നു- 'വാഡോ വാ കേറ്.' ഈ പെരുവഴിയിലെ പൊരിവെയിലിൽ പ്രതീക്ഷിക്കാൻ കഴിയുന്നയാളല്ലല്ലോ, അതിനാൽ ഒരു നിമിഷം അന്താളിച്ചു നിന്നുപോയി. പിന്നെ വേഗം കാറിൽ കയറി ഇരുന്നു. ജയേട്ടൻ നല്ലോണം മാറിയിരിക്കുന്നു. അവസാനം കണ്ടപ്പോൾ മീശരോമങ്ങൾ ഇങ്ങനെ
Results 1-6 of 31