Activate your premium subscription today
ചെന്നൈ∙ വടക്കുകിഴക്കൻ മൺസൂണിന്റെ ഭാഗമായുള്ള മഴ പൊങ്കൽ വരെ തുടരുമെന്നും പിന്നീടു പടിപടിയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 13 മുതൽ 16 വരെയാണു പൊങ്കൽ. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അറിയിച്ചു. അതേസമയം,
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആന്ധ്ര തീരത്തുനിന്നു തമിഴ്നാട് ഭാഗത്തേക്കു തിരികെയെത്തി പിൻവാങ്ങുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ചെന്നൈ, എന്നൂർ, കാട്ടുപ്പള്ളി, കടലൂർ, നാഗപട്ടണം, കാരയ്ക്കൽ,
ചെന്നൈ ∙ തുടർച്ചയായ മഴയ്ക്കു പിന്നാലെ നഗരത്തിലെ താപനില കുത്തനെ കുറഞ്ഞതോടെ നഗരത്തിൽ തണുപ്പ്. ഡിസംബർ മാസം തുടങ്ങിയതിനു പിന്നാലെ പുലർച്ചെ നേരിയ മഞ്ഞും തണുപ്പും തുടങ്ങിയിരുന്നു. മഴ ശക്തമായതോടെയാണു തണുപ്പു കൂടിയത്. സാധാരണ ജനുവരി പകുതി മുതൽ ഫെബ്രുവരി വരെ കാണാറുള്ള മഞ്ഞും കുളിരും ഇത്തവണ ഒരു മാസം
ചെന്നൈ ∙ നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം എന്നീ സമീപ ജില്ലകളിലും 18ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വില്ലുപുരം, കടലൂർ, മയിലാടുതുറ എന്നീ ജില്ലകളിലും പുതുച്ചേരിയിലും മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ചെന്നൈ ∙ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടുമെന്നും 2 ദിവസത്തിനകം ശക്തമാകുന്ന ന്യൂനമർദം തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ന്യൂനമർദം ഇന്നലെ രൂപപ്പെടുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കാവേരി നദീതട ജില്ലകളിലും
ചെന്നൈ ∙നഗരത്തിൽ മഴ മാറി മാനം തെളിഞ്ഞെങ്കിലും തെക്കൻ തമിഴ്നാട്ടിൽ പ്രളയ സമാനമായ സാഹചര്യം. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പെയ്ത റെക്കോർഡ് മഴയിൽ വീടുകളും റോഡുകളും വെള്ളത്തിലായി. തിരുനെൽവേലിയിലെ ഊത്തുവിൽ സ്ഥലത്ത് ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്തത് 540 മില്ലിമീറ്റർ (54
ചെന്നൈ ∙ ന്യൂനമർദം ശക്തിപ്പെട്ടതിനെ തുടർന്നു നഗരത്തിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ ജലസംഭരണികൾ നിറഞ്ഞു.തിരുവള്ളൂർ പൂണ്ടി സംഭരണിയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ചെമ്പരമ്പാക്കം സംഭരണിയിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനാൽ ഏതു സമയവും വെള്ളം
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് ഇന്നും
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്നു ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് എന്നിവിടങ്ങളിലും 11, 12 തീയതികളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മേഖല കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. കടലൂർ, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്. തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13വരെ മയിലാടുംതുരൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങൾ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Results 1-10 of 51