Activate your premium subscription today
കൽപറ്റ ∙ കടുവകളുടെ സംരക്ഷണത്തിനായുള്ള ടൈഗേഴ്സ് ഔട്സൈഡ് ടൈഗർ റിസർവ്സ് (ടിഒടിആർ) പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു വന്യജീവിശല്യം തടയലാണെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുമ്പോഴും പ്രതിരോധപ്രവർത്തനങ്ങൾക്കു ലഭിക്കുന്നതു തുച്ഛമായ തുക. ഒരു ഡിവിഷനിൽ 3 വർഷത്തേക്കു 40 ലക്ഷം രൂപ മാത്രമാണു വന്യജീവിശല്യ പ്രതിരോധത്തിനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും മെച്ചപ്പെടുത്താൻ നീക്കിവച്ചിരിക്കുന്നത്.
പാലോട് ∙ ജനജീവിതം ദുരിതത്തിലാഴ്ത്തിയും ജീവനും സ്വത്തിനും തന്നെ ഭീഷണി ഉയർത്തിയും പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിൽപ്പെട്ട ജവാഹർകോളനി, എക്സ്കോളനി, സ്വാമിനഗർ, ഇലവുപാലം, കുട്ടത്തികരിക്കകം മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യമാണ്. ഇതിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.കാട്ടാന, കാട്ടുപന്നി, നാട്ടുകുരങ്ങ് എന്നിവയുടെ ശല്യമാണ് ഏറെയും. ആനകൾ കടുത്ത ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ
കൽപറ്റ ∙ കടുവ സങ്കേതങ്ങൾക്കു പുറത്തുള്ള കടുവകളെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി (ടിഒടിആർ) നടപ്പിലാക്കുമ്പോൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെയും വനപ്രദേശങ്ങളോടു ചേർന്ന ജനവാസമേഖലയിലെ കർഷകരുടെയും അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യമുയരുന്നു. കടുവ സംരക്ഷണത്തിനെന്ന പേരിൽ
കൽപറ്റ ∙ കടുവസങ്കേതത്തിനു പുറത്തുള്ള വനമേഖലയിലെ കടുവകളുടെ സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതിയിൽ (ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗർ റിസർവ്സ്–ടിഒടിആർ) ഉൾപ്പെടുത്തുന്നതോടെ വയനാട്ടിലെ വന്യജീവിശല്യ പ്രതിരോധം കൂടുതൽ ഫലപ്രദമാകുമോയെന്നതിൽ വനംവകുപ്പും കർഷകസംഘടനകളും രണ്ടുതട്ടിൽ. ഫണ്ടിന്റെ അപര്യാപ്തയാണു പലപ്പോഴും വന്യജീവിശല്യ പ്രതിരോധത്തിനു തടസ്സമാകുന്നത്. എന്നാൽ, രാജ്യമൊട്ടാകെ 88.7 കോടി രൂപ ചെലവിൽ പൈലറ്റ്
കോഴിക്കോട് ∙ ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ സ്ഥിതി, ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്‍ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യഭൂമികള്‍
ചുളിക്ക ∙ മേഖലയിലെ ആശങ്കയിലാക്കിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. പതിവായി പുലിയുടെ സാന്നിധ്യമുള്ള സ്ഥലത്താണു ഇന്നലെ ഉച്ചയോടെ കൂട് സ്ഥാപിച്ചത്. സമീപത്തായി ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 5ൽ അധികം തവണയാണു പുലി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെത്തിയത്.കഴിഞ്ഞ
കരുവാരകുണ്ട് / നിലമ്പൂർ∙ ടാപ്പിങ് തൊഴിലാളിയെ െകാന്ന കടുവയെ 53 ദിവസത്തെ ദൗത്യത്തിനൊടുവിൽ വലയിലാക്കാൻ സാധിച്ച ആശ്വാസത്തിൽ വനപാലകർ. കഴിഞ്ഞ മേയ് 15ന് രാവിലെയാണ് പാറശേരിയിൽ കടുവ യുവാവിനെ കൊന്നത്. 17ന് അവിടെ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ അതേ കടുവ തന്നെയാണ് ഇന്നലെ കൂട്ടിൽ കുടുങ്ങിയതെന്ന് പരിശോധനയിൽ
കോട്ടയം ∙ സംസ്ഥാനത്തെ അതിരൂക്ഷമായ വന്യജീവി–തെരുവുനായ ആക്രമണ ഭീഷണി ചർച്ച ചെയ്തു പരിഹാരമുണ്ടാക്കാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. പലയിടങ്ങളിലും മനുഷ്യർക്കു സുരക്ഷിതരായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മൃഗസംരക്ഷണ നിയമത്തിൽ സമഗ്രമായ ഭേദഗതി
റുമാനിയയിൽ കരടിയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കരടിയ്ക്കൊപ്പം നിന്ന് സെൽഫിയെടുത്തതിന് പിന്നാലെ വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇറ്റാലിയൻ വിനോദ സഞ്ചാരിയായ ഒമർ ഫറാങ് സിന്നാണ് (49) കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റുമാനിയയിലെ പ്രശസ്തമായ ട്രാൻസ്ഫാഗരാസൻ റോഡിലൂടെ സഞ്ചരിച്ച ഒമർ
തൃശൂർ ∙ കാടിറങ്ങിയ പുലി ചാലക്കുടി നഗരം കണ്ടു മടങ്ങിയപ്പോൾ വനംവകുപ്പിനു നഷ്ടം 10,14,197 രൂപ! തെർമൽ ഡ്രോൺ മുതൽ ക്യാമറ ട്രാപ് വരെ ഒരുക്കി പുലിയെ പിടികൂടാൻ നടത്തിയ ദൗത്യത്തിനു ചെലവായ തുകയാണിത്. 69 ക്യാമറ ട്രാപ്പുകളിലും നൈറ്റ് വിഷൻ ദൃശ്യമികവുള്ള സിസിടിവി ക്യാമറകളിലുമടക്കം കുടുങ്ങാതെ പുലി അപ്രത്യക്ഷനായി. ദൗത്യം വിജയിച്ചില്ലെങ്കിലും പുലി ചാലക്കുടിപ്പുഴയോരം വഴി സഞ്ചരിച്ചു വീണ്ടും കാടുകയറിയിക്കാമെന്ന ഊഹത്തിലാണു വനംവകുപ്പ്. ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള ചാലക്കുടി മേഖലയിലും വാഴച്ചാൽ ഡിവിഷനു കീഴിലുള്ള കൊരട്ടി – ചിറങ്ങര മേഖലയിലും കഴിഞ്ഞ മാർച്ച് അവസാന വാരമാണു പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
Results 1-10 of 1346