Activate your premium subscription today
പാലപ്പിള്ളി ∙ മലയോര ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടാൻ കാരണം തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന പശുക്കളെന്ന് വനംവകുപ്പ്. കൃത്യമായ ഉടമസ്ഥരില്ലാത്ത 1500ഓളം പശുക്കൾ മേഖലയിൽ മേഞ്ഞുനടക്കുന്നുണ്ട്. റബർ തോട്ടങ്ങളിലും റോഡുകളിലും മേഞ്ഞുനടക്കുന്ന ഇവയെ എളുപ്പത്തിൽ വേട്ടയാടാമെന്നതാണ് പുലികളെ ജനവാസ മേഖലയിലേക്ക്
പന്തളം ∙ ഏഴേക്കർ പാടത്തെ പകുതിയോളം ഭാഗത്തെ നെൽക്കൃഷി പന്നി നശിപ്പിച്ചു. പൂഴിക്കാട് ശാസ്താംപടി ഏലായിലാണ് കാട്ടുപന്നികളുടെ ആക്രമണം. ആശങ്കയിലായ കർഷകർ നെല്ല് പാകമാകും മുൻപ് യന്ത്രസഹായത്തോടെ വിളവെടുത്തു. പൂർണവിളവെത്തും മുൻപ് കൊയ്യുന്നത് നഷ്ടമാണെങ്കിലും പന്നി ബാക്കിവച്ചതെങ്കിലും കൊയ്തെടുക്കാനായിരുന്നു
എടക്കര ∙ മൂത്തേടം ഉച്ചക്കുളം ആദിവാസി ഊരിലേക്ക് കാട്ടാനകളെത്തുന്നത് തടയാൻ നിർമിച്ച കിടങ്ങ് നികന്ന് തന്നെ തുടരുന്നു. കിടങ്ങ് പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആദിവാസികൾ. കിടങ്ങ് മിക്കയിടത്തും മണ്ണടിഞ്ഞ് നികന്നതിനാൽ നിത്യവും ആനകൾ വീടുകളുടെ മുറ്റത്തെത്തി ഭീതി സൃഷ്ടിക്കുകയാണ്. ഊരിലെ കരിയന്റെ
ഇരിക്കൂർ ∙ പെരുവളത്തുപറമ്പ് കുളിഞ്ഞയിൽ തിങ്കളാഴ്ച രാത്രി വീട്ടമ്മ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്നലെയും വനംവകുപ്പ് പരിശോധന നടത്തി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കാൽപാടുകളൊന്നും കണ്ടെത്തിയില്ല. പുലിയെന്ന് സംശയിക്കാൻ കഴിയുന്ന
വിതുര∙ വനത്തിനടത്തു നദിക്കരയിൽ മീൻ പിടിക്കുന്നതിനിടെ ആദിവാസിയായ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ടു റബർ തോട്ടത്തിലേക്കു ചുഴറ്റിയെറിഞ്ഞു. മണലി തലത്തൂതക്കാവ് പെരുമ്പാറയടി ശിവ നിവാസിൽ ശിവാനന്ദൻ കാണിയെ(60) ആണ് കാട്ടാന ആക്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ശിവാനന്ദൻ
പനമരം∙ കടുവയും പുലിയും കാട്ടാനയും കാട്ടുപന്നിയും കുരങ്ങും മാനും മയിലും അടക്കമുള്ള വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടി ജില്ലയിലെ കർഷകർ. വനത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ കർഷകരുടെ പ്രതീക്ഷകളെല്ലാം നിമിഷ നേരം കൊണ്ടാണ് തകർത്തില്ലാതാക്കുന്നത്.വനത്തിൽ നിന്ന് ഇറങ്ങി കിലോമീറ്ററുകൾ
എടക്കര ∙ കാട്ടാനകൾ കാരണം മൂത്തേടം തീക്കടി ഊരിലെ ആദിവാസികളുടെ നെഞ്ചിൽ തീയാണ്. സന്ധ്യയായാൽ വീടുകളുടെ മുറ്റത്ത് ആനകളാണ്. രാത്രി പിന്നെ ഉറക്കമില്ല. ആനകളെത്തുന്നതു കണ്ടാൽ ബഹളംവച്ചും പടക്കം പൊട്ടിച്ചുമെല്ലാം നോക്കുമെങ്കിലും ഇതുകൊണ്ടെന്നും ആനകൾ പോകാറില്ല. ഇടയ്ക്ക് വീടുകളും ആക്രമിക്കുന്നുണ്ട്. സമീപത്തെ
അമ്പലപ്പാറ∙ തരിശായി കിടന്നിരുന്ന പാടം പാട്ടത്തിനെടുത്തു കൃഷിയിറക്കിയ കർഷകനു കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വൻ സാമ്പത്തിക നഷ്ടം. അമ്പലപ്പാറ തിരുണ്ടി പാടശേഖരത്തിൽ കൃഷിയിറക്കിയ ചെറുമുണ്ടശ്ശേരി ഇയംപാറ വീട്ടിൽ സുരേഷിനാണു വൻ തിരിച്ചടി. വർഷങ്ങളോളം തരിശു കിടന്നരുന്ന രണ്ടരയേക്കർ ഭൂമി
മംഗലംഡാം ∙ രണ്ടു ദിവസമായി പൂതം കുഴി ചൂരുപാറ ഭാഗത്ത് കൃഷി നശിപ്പിച്ച കാട്ടാന മംഗലംഡാം ജലാശയത്തിൽ ഇറങ്ങി. ശനിയാഴ്ച രാവിലെ മംഗലംഡാം ഫിഷറീസ് സഹകരണ സംഘം തൊഴിലാളി മണിയാണ് അട്ടവാടി ഭാഗത്ത് ജലാശയത്തിൽ ഇറങ്ങിയ കൊമ്പനാനയെ കണ്ടത്. മീൻ പിടിക്കുന്നതിനായി തലേ ദിവസം ഇട്ട വല കുട്ടവഞ്ചിയിലിരുന്ന്
പത്ത് ദിവസം വയനാട്ടിലെ പുൽപള്ളിക്കാരുടെ ഉറക്കം കെടുത്തിയ കടുവ ഒടുവിൽ കൂട്ടിലായി. പട്ടിണിയിലായ കടുവയ്ക്ക് കൂട്ടിൽ കയറുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല. ആടുകളെ മാത്രം പിടിച്ചിരുന്ന കടുവയെ നാട്ടുകാരിൽ ചിലർ ‘മട്ടൻ കടുവ’ എന്നാണ് വിശേഷിപ്പിച്ചത്. നൂറോളം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരിക്കുന്നതിനിടെയും കടുവ മൂന്നു ദിവസം തുടർച്ചയായി ആടിനെ കൊന്നു.
Results 1-10 of 1061