Activate your premium subscription today
ആലുവ ∙ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാലുതെന്നി വീണു യുക്രെയ്ൻ സ്വദേശിയായ വിനോദസഞ്ചാരി വോളോഡിമിർ ബെസ്റോഡിന്റെ (78) ഇടുപ്പെല്ലു പൊട്ടി.
ചെന്നിത്തല ∙ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് (30) ആണ് മരിച്ചത്. ചെന്നൈയിൽ താമസക്കാരായ കുമാരൻ - സുമ ദമ്പതികളുടെ മകനാണ്. എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്. ഭാര്യ: പ്രവീണ. സംസ്കാരം പിന്നീട്.
മൂന്നിലവ് ∙വാളകത്ത് വീട് കത്തിനശിച്ചു. കുഴിവേലിൽ ഷാജിയുടെ വീടാണ് ഇന്നലെ ഉച്ചയോടെ നശിച്ചത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് പൂർണമായി നശിച്ചു. ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്നത് കണ്ട അയൽവാസികളാണ് തീപിടിച്ച വിവരം ആദ്യം അറിയുന്നത്.ഈ സമയം ഷാജിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. പഞ്ചായത്തംഗം ജയിംസ്
തലപ്പാടി ∙ മണർകാട് – പുതുപ്പള്ളി റോഡിൽ ഓയിൽ പടർന്നതിനെത്തുടർന്ന് രണ്ടു ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപെട്ടു. ഒരാൾക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു.തലപ്പാടി എസ്എംഇ നഴ്സിങ് കോളജിന് മുൻപിലെ വളവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. തുടർച്ചയായി രണ്ടുപേർ അപകടത്തിൽപെട്ടതോടെ നാട്ടുകാർ നടത്തിയ
ആലപ്പുഴ∙ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ കമ്പനി പടിക്ക് സമീപം സ്വകാര്യ ആയുർവേദ ക്ലിനിക് പ്രവർത്തിച്ചിരുന്ന വീടിനു തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ആളപായമില്ല. സെക്യൂരിറ്റി ജീവനക്കാരൻ വീടിനു പുറത്താണ് ഉണ്ടായിരുന്നത്.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 മരണം. 51 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
കാട്ടുപന്നിക്കൂട്ടം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരുക്ക്. തച്ചംപൊയിൽ ഈർപ്പോണ റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടർ യാത്രികനെയാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചത്. യാത്രക്കാരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നിലമ്പൂർ∙ ഉന്തി നീക്കുന്ന (സ്ലൈഡിങ് ) ഗേറ്റ് ദേഹത്തേക്ക് വീണു പിഞ്ചുകുഞ്ഞ് മരിക്കാനിടയായതിനു കാരണം ഗേറ്റിന്റെ നിർമാണത്തകരാറെന്നു പരാതി. 18 അടിയോളം നീളമുള്ളതാണ് ഗേറ്റ്. മറിഞ്ഞു വീഴാതിരിക്കാൻ ആവശ്യമായ സ്റ്റോപ്പർ സംവിധാനം ഗേറ്റിൽ ഘടിപ്പിച്ചിരുന്നില്ല. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ 19ന്
മുഖത്തല∙ഒാടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ രാവിലെ രാവിലെ 7ന് മുഖത്തല മുരാരി ജംക്ഷനിലാണ് സംഭവം. കൊട്ടാരക്കര സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ മുഖത്തല കുറ്റിക്കാട്ട് വീട്ടിൽ രാജേഷ് ഒാടിച്ച കാറാണ് കത്തി നശിച്ചത്. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ രാജേഷ് ഉടൻ കാർ നിർത്തി സമീപത്തെ വീട്ടിൽ നിന്നും
ജർമനിയിലെ നോർത്ത്റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ മാർൽ വ്യാവസായിക നഗരത്തിൽ മഞ്ഞുവീഴ്ച വലിയ അപകടങ്ങൾക്ക് കാരണമായി.
Results 1-10 of 4480