Activate your premium subscription today
അരൂർ∙ തുറവൂർ– അരൂർ പാതയിൽ കാന നിർമാണം എങ്ങുമെത്തിയില്ല. അപ്രതീക്ഷിതമായ മഴയിൽ മുട്ടൊപ്പം വെള്ളത്തിൽ അരൂർ ക്ഷേത്രം കവല. കഴിഞ്ഞ 2 ദിവസമായി വൈകിട്ട് പെയ്ത മഴയാണ് ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നടക്കുന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയത്. അരൂർ, ചന്തിരൂർ, കൊച്ചുവെളിക്കവല, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് ദുരിതമേറെയും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അരൂർ –മുതൽ തുറവൂർ വരെ കാന നിർമിക്കുന്നതിനായി ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതിയുണ്ട്. എന്നാൽ പഞ്ചായത്തുകളുടെ അലംഭാവം മൂലം കാന നിർമാണം പാതിവഴിയിലാണ്. അരൂർ മുതൽ തുറവൂർ വരെ 12 75 കിലോമീറ്റർ പാതയിൽ 6.5 കിലോമീറ്ററും അരൂർ പഞ്ചായത്തിന്റെ പരിധിയിലൂടെയാണ് കടന്ന് പോകുന്നത്.
തുറവൂർ∙ അരൂർ–തുറവൂർ പാതയിൽ കാന നിർമാണം എങ്ങുമെത്തിയില്ല. അപ്രതീക്ഷിതമായ മഴയിൽ മുട്ടൊപ്പം വെള്ളത്തിൽ അരൂർ ക്ഷേത്രം കവല. 2 ദിവസമായി വൈകിട്ട് പെയ്ത മഴയിലാണ് ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത പണി നടക്കുന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത്. അരൂർ, ചന്തിരൂർ, കൊച്ചുവെളിക്കവല, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് ദുരിതമേറെയും.
തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെയും മീഡിയൻ വാളിന്റെയും കോൺക്രീറ്റിങ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. 9 മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായെങ്കിലും റാംപുകളുടെയും ഉയരപ്പാതക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയ്ക്കുള്ള തൂണുകളും നിർമിക്കണം.
അരൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെ കോൺക്രീറ്റ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. 9 മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായി. ഇനി റാംപുകളുടെയും ഉയരപ്പാതയ്ക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയ്ക്കായുള്ള തൂണുകളും നിർമിക്കണം.
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം കാലവർഷത്തിന് മുൻപ് പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യത.കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത പോകുന്നത്. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5
തുറവൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.75 കിലോമീറ്ററിൽ കാനയുടെ നിർമാണം കാലവർഷത്തിനു മുൻപ് പൂർത്തിയായില്ലെങ്കിൽ വെള്ളക്കെട്ടിനും വൻ ഗതാഗതക്കുരുക്കിനും സാധ്യത. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത പോകുന്നത്. അരൂർ പഞ്ചായത്തിൽ മാത്രം 6.5
തുറവൂർ∙ അപ്രതീക്ഷിതമായ പെയ്ത വേനൽമഴയിൽ അരൂർ–തുറവൂർ പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള ഭാഗത്ത് ഒരടിയോളം പെയ്ത്തുവെള്ളം നിറഞ്ഞു.ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെ കാന നിർമാണം നടക്കുന്നുണ്ട്. എന്നാൽ നിർമാണം നടക്കുന്ന കാനയുമായി ഇടത്തോടുകൾ
തുറവൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണത്തിന്റെ 58 ശതമാനം ജോലികൾ പൂർത്തിയായി.അരൂർ മുതൽ തുറവൂർ വരെ 12 കിലോമീറ്ററിൽ 9 മീറ്റർ ഉയരത്തിലുള്ള 354 തൂണുകൾക്ക് മുകളിലാണ് പാതവരുന്നത്. തൂണുകൾക്കു മുകളിൽ 24 മീറ്റർ വീതിയുള്ള 6 വരി പാതയാണ് ഒരുങ്ങുന്നത്. പലയിടങ്ങളിലും പാതയുടെ കോൺക്രീറ്റിങ് നടക്കുന്നുണ്ട്. ഇതു കൂടാതെ
അരൂർ ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാനയ്ക്കായി കുഴിയെടുക്കുന്നതിനിടെ മാലിന്യ പൈപ്പ് പൊട്ടി. ചന്തിരൂർ സ്കൂളിനു സമീപമായിരുന്നു സംഭവം. കുഴി നിറയെ മത്സ്യ സംസ്കരണ ശാലകളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം നിറഞ്ഞു. കടുത്ത ദുർഗന്ധവും കൂടി പരന്നതോടെ സ്കൂളിനു സമീപത്തെ ബസ് കാത്തുനിൽപ് കേന്ദ്രത്തിലെ യാത്രക്കാർക്ക് നിൽക്കാനാകാത്ത സ്ഥിതിയായി.
തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പാതയോരത്ത് വൈദ്യുതക്കമ്പി മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി പലയിടങ്ങളിലും മന്ദഗതിയിൽ. ദേശീയപാത അതോറിറ്റിയും കെഎസ്ഇബി അധികൃതരും തമ്മിലുള്ള തർക്കമാണ് ജോലി ഇഴഞ്ഞു നീങ്ങാൻ കാരണം. ശുദ്ധജല പൈപ്പുകൾ പോകുന്നതിനും വൈദ്യുതി കേബിളുകൾ പോകുന്നതിനും
Results 1-10 of 128