Activate your premium subscription today
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് ഇന്ത്യ തെറ്റായി ആരോപിച്ചുതാണെന്നും ക്ഷമാപണം നടത്തുന്നുവെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ പറയുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റായ നീക്കത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച ഇന്ത്യ ലോകത്തോടു മാപ്പ്
സിഎൻഎൻ എന്ന വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചതായി അവകാശപ്പെടുന്ന ഒരു ഇൻഫോഗ്രാഫിക്സ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ വലിയ നഷ്ടം സംഭവിച്ചുവെന്നാണ് പോസ്റ്റുകളിലുള്ളത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ
ജയില്വാസത്തിലിരിക്കെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാൻ ഖാൻ അഡിയാല ജയിലില്‍വച്ച് കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പാക്ക് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പെന്ന പേരിലൊരു ചിത്രവും കിടക്കുന്ന
പാക് അനുകൂല സമൂഹമാധ്യമ പേജുകളും ഓൺലൈൻ മാധ്യമങ്ങളും ഇന്ത്യയ്ക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പടച്ചു വിടുകയാണ്.ഇന്ത്യയുടെ ഭാഗത്ത് നിന്ന് കനത്ത പ്രഹരമേറ്റിട്ടും പൂർവാധികം ശക്തിയോടെയാണ് വ്യാജ പ്രചാരണങ്ങൾ പാക് മാധ്യമങ്ങളടക്കം നടത്തുന്നത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, മധ്യപ്രദേശ് പോലീസ് പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയതിന് 11 ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങളെ അറസ്റ്റ് ചെയ്തുവെന്ന അവകാശവാദവുമായി ഒരു വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ
മോട്ടർ വാഹന വകുപ്പിന്റെ (എംവിഡി) പേരിൽ, ട്രാഫിക് നിയമ ലംഘനം നടത്തിയതിനു ഫൈനുണ്ട്, പിഴയടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്വാട്സാപ്പിൽ പലർക്കും ലഭിക്കുന്നുണ്ട്. കൂടെ, ഡൗൺലോഡ് ചെയ്യാൻ 'mParivahan', 'Parivahan E-Challan Report' എന്നീ പേരുകളിലേതെങ്കിലുമുള്ള .Apk (ആപ്ലിക്കേഷൻ ഫയൽ) ഇനത്തിലെ
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ പത്ര സമ്മേളനത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ചത് വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയുമാണ്. ഇതിനു പിന്നാലെ നിരവധി ആളുകളാണ് ഇവരുടെ ആരാധകരായത്. എക്സ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇവരുടെ പേരിലുള്ള അക്കൗണ്ടുകൾ ഫോളോ ചെയ്യാനും തുടങ്ങി.
ഇന്ത്യയുടെ പോർവിമാനങ്ങളും ഡ്രോണുകളും തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾക്കു പിന്നാലെ ഇന്ത്യയുടെ വനിത പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി എന്ന തരത്തിൽ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ വനിത റഫാൽ പൈലറ്റായ വ്യോമ സേന സ്ക്വാഡ്രൻ ലീഡർ ശിവാംഗി സിങ്ങാണ്
വരും ദിവസങ്ങളിൽ എടിഎം അടിച്ചിടുമെന്നൊരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. പാക്കിസ്ഥാനിലുണ്ടായ ഒരു റാൻസംവെയർ സൈബർ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഇതു കാരണം ഇന്ന് ഓൺലൈൻ ട്രാൻസാക്ഷനുകളൊന്നും നടത്തരുതെന്നും സന്ദേശത്തിലുണ്ട്. ആകെ എഴുപത്തിനാല്
ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ "പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും" ഇന്ത്യയെ പിന്തുണയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . വാസ്തവമറിയാം. ∙ അന്വേഷണം "എനിക്ക് യുദ്ധം വേണ്ട, എനിക്ക് സമാധാനം വേണം, പക്ഷേ പാകിസ്ഥാൻ
Results 1-10 of 869