Activate your premium subscription today
ചൂടുകാലമെത്തിയതോടെ ജിസാനിലെ കടൽതീരങ്ങളിൽ അൽകന്നഹ് മത്സ്യബന്ധന സീസൺ തുടക്കമായി.
കൊച്ചി ∙ കേരളതീരത്ത് ഈ സീസണിൽ കിട്ടിയതു വലുപ്പമോ വളർച്ചയോ ഇല്ലാത്ത മത്തി. മുട്ടമത്തിയും നെയ്മത്തിയും മാർക്കറ്റിൽ എത്താത്ത ഒരു സീസൺ കടന്നുപോയെങ്കിലും വേനൽമഴയോടെ നേരിയ പുരോഗതി കാണപ്പെടുന്നത് ആശാവഹമായി ഫിഷറീസ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
പൂച്ചാക്കൽ∙ ‘വലവീശൽ’ എന്നത് രാഷ്ട്രീയക്കാരിലെ പതിവ് പ്രയോഗമാണ്. ഇവിടെ തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി.ഷിബു വലവീശുന്നത് രാഷ്ട്രീയത്തിലേക്കല്ല, വേമ്പനാട് കായലിലേക്കാണ് ഷിബുവിന്റെ പ്രധാന ഉപജീവനമാർഗമാണു മത്സ്യബന്ധനം.പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബമാണു തൈക്കാട്ടുശേരി പഞ്ചായത്ത് 8–ാം വാർഡ്
മത്സ്യബന്ധന നിരോധിത സമുദ്ര പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യബന്ധന വലകൾ ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പരിശോധനാ സംഘം പിടിച്ചെടുത്തു.
കൊടുങ്ങല്ലൂർ ∙ കടലിലെ പോലെ പുഴയിലും വെള്ളത്തിനു ചൂടു കൂടുന്നതിനാൽ മത്സ്യലഭ്യത കുറഞ്ഞു. ആഗോള താപനത്തിന്റെ ഫലമായി കടലിൽ ചൂടു കൂടുന്നതു അനുസരിച്ച് പുഴകളിലും കനാലുകളിലും അമിതമായ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇതോടെ പുഴയിൽ മത്സ്യം ഇല്ലാതായി. ഇതോടെ ഉൾനാടൻ മത്സ്യബന്ധന മേഖല പേരിനുമാത്രമായതായി ആനാപ്പുഴ, ആല
വൈപ്പിൻ∙ മീനിനു പുറമേ തീരക്കടലിൽ ചെമ്മീൻ സാന്നിധ്യവും കുറയുന്നതായി മത്സ്യത്തൊഴിലാളികൾ.തീരത്ത് ചെമ്മീനിനു വേണ്ടി വലയിടുന്ന മൂടുവെട്ടി വഞ്ചികൾക്കാണ് കാര്യമായ ചരക്ക് കിട്ടാതായിരിക്കുന്നത്. സാധാരണ ഈ സമയത്ത് തീരത്തോട് ചേർന്ന് പൂവാലൻ ചെമ്മീനിന്റെ സാന്നിധ്യം ഉണ്ടാവാറുള്ളതാണെന്ന് ഇവർ പറയുന്നു. മുൻ വർഷങ്ങളിൽ 200 കിലോഗ്രാം വരെ ചെമ്മീൻ പിടിച്ച വള്ളങ്ങൾക്ക് ഇക്കുറി 20 കിലോഗ്രാം പോലും ലഭിക്കാത്ത സ്ഥിതിയാണത്രെ.
ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെയും ആധുനിക മത്സ്യബന്ധന സംസ്കാരത്തിന്റെയും ആഘോഷം വിജയകരമായി സമാപിച്ചു.
മത്സ്യബന്ധനത്തിന്റെ അറിവ് പുതുതലമുറക്ക് കൈമാറിയും മത്സ്യബന്ധനത്തിന്റെ ചരിത്രം വരച്ചുകാട്ടിയും മത്സ്യബന്ധന പ്രദർശനത്തിന് പഴയ ദോഹ തുറമുഖത്ത് തുടക്കമായി. നാലു ദിവസങ്ങളിലായി വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് വരെ നീണ്ടു നിൽക്കുന്ന പ്രദർശനം കടലിന്റെയും മത്സ്യബന്ധനത്തിന്റെയും ചരിത്രവും, വിശേഷവും പങ്കുവയ്ക്കുന്ന ഇടമായി മാറി.
പെരുമ്പാവൂർ ∙ പെരിയാറിനു കുറുകെ നിർമാണം നടക്കുന്ന ശ്രീശങ്കര പാലത്തിന് സമീപം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുളള മീൻ പിടിത്തം വ്യാപകമായി. പാലത്തിനു ബലക്ഷയം സംഭവിക്കുമെന്നു മാത്രമല്ല ചെറുമത്സ്യങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുന്നു. പാറമടകളിൽ ഉപയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള കേപ്പ്, പശ, തിരി എന്നിവ ഉപയോഗിച്ചാണു
അബുദാബി ∙ അബുദാബി ഗ്രാൻഡ് ഫിഷിങ് ചാംപ്യൻഷിപ്പിൽ സ്വദേശികളോട് മത്സരിച്ച ഏക മലയാളി ടീമിന് ഒന്നാം സമ്മാനം. 19.2 കിലോ തൂക്കമുള്ള കിങ് ഫിഷിനെ (നെയ്മീൻ) പിടിച്ചാണ് കൊല്ലം പത്തനാപുരം സ്വദേശി ഷെഹീർ ഹബീബുല്ലയും സംഘവും സ്വദേശികൾ അരങ്ങുവാഴുന്ന ചാംപ്യൻഷിപ്പിൽ കയറിപ്പറ്റിയത്.
Results 1-10 of 494