Activate your premium subscription today
ഒരു ആയുഷ്ക്കാലംകൊണ്ട് സമ്പാദിച്ച സ്വത്തും വസ്തുവകകളും തികച്ചും അപരിചിതനായ ഒരാൾക്ക് കൈമാറാനാകുമോ? ചൈനക്കാരനായ ലോങ്ങ് എന്ന 82 കാരൻ അത്തരമൊരു കൈമാറ്റത്തിന് താൻ പൂർണ്ണ സന്നദ്ധനാണെന്ന് അറിയിച്ചിരിക്കുകയാണ്. അനന്തരാവകാശികളില്ലാത്ത ലോങ്ങ് പക്ഷേ തന്നെ പരിപാലിക്കുന്നവർക്ക് വേണ്ടിയല്ല ഇത്തരമൊരു ഓഫർ
ഹിന്ദു കുടുംബങ്ങളിലെ വിഭജിക്കപ്പെടാത്ത പാരമ്പര്യസ്വത്തിന് പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് വിധിച്ച് കേരള ഹൈക്കോടതി. 2005 ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ചാണ് പൂർവിക സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിയെഴുതിയത്. ഈ അവകാശങ്ങൾ നിഷേധിക്കുന്ന 1975ലെ കേരള ഹിന്ദു
ബെംഗളൂരുവിൽവീട് വാടകയ്ക്ക് എടുക്കുന്നവർ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വാർത്തകൾക്ക് അവസാനമില്ല. ബെംഗളൂരുവിലെ വാടക നിരക്ക് കുതിച്ചുയരുന്നതുകണ്ട് ഇന്ത്യക്കാർമാത്രമല്ല വിദേശികൾ വരെ അമ്പരക്കുകയാണ്.ബെംഗളൂരുവിൽവാടകവീടിന് 19 ലക്ഷം രൂപയ്ക്കു മുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടതിനെ
വൈദ്യുതി ബില്ല് കെട്ടിവയ്ക്കാൻ കുടുംബം തന്നെ വിൽക്കേണ്ട അവസ്ഥ. അത്തരമൊരു സാഹചര്യമാണ് ബീഹാറിലെ സീതാമർഹി ജില്ലയിലെ ഒരു വീട്ടുടമസ്ഥന് നേരിടേണ്ടി വന്നത്. സന്തോഷ് മണ്ഡൽ എന്ന വ്യക്തിക്ക് അദ്ദേഹത്തിൻ്റെ വീട്ടിലെ രണ്ടുമാസത്തെ വൈദ്യുതി ഉപഭോഗത്തിന് ചാർജായി 22.96 ലക്ഷം രൂപയുടെ കരണ്ട് ബില്ലാണ് വന്നത്. അതായത്
കുടുംബാന്തരീക്ഷം അത്ര നല്ലതല്ലെങ്കിൽ എവിടേക്കെങ്കിലും മാറിത്താമസിക്കണമെന്ന് ആരായാലും ചിന്തിച്ചു പോകും. പക്ഷേ ഒരു മുറിയെടുത്ത് താമസിക്കണമെങ്കിൽ കയ്യിൽ നിന്ന് കാശിറങ്ങുകയും ചെയ്യും. എന്നാൽ പണം ചെലവാക്കാതെ, അതേസമയം ദൈനംദിന കാര്യങ്ങളിൽ മുടക്കം വരാതെ കുടുംബത്തിൽ നിന്നും
വീട് വൃത്തിയായി സൂക്ഷിക്കുന്നത് അൽപം അധ്വാനം ആവശ്യമുള്ള പണിയാണ്. വലിയ വീടാണെങ്കിൽ വൃത്തിയാക്കിയിടാൻ അധികഅധ്വാനം വേണ്ടിവരും. എന്നാൽ അലംഭാവം മൂലം 43 കോടി രൂപ വിലമതിപ്പുള്ള സ്വന്തം വീട് മാലിന്യകൂമ്പാരമാക്കി മാറ്റിയതിൽ വിമർശനം നേരിടുകയാണ് ചൈനക്കാരിയായ ഷെങ്. 60 കാരിയായ ഇവരുടെ ജീവിതശൈലി സഹിക്കാനാവാതെ അയൽക്കാർ താമസം മാറ്റേണ്ട സാഹചര്യം വരെ ഉണ്ടായി.
പൊട്ടിയതും പഴകിയതുമായ സാധനങ്ങൾ ശേഖരിക്കാൻ വീടുകളിൽ എത്തുന്നവർ ഇപ്പോൾ പതിവായി ആവശ്യപ്പെടുന്നത് ചിരട്ടകളുണ്ടോ എന്നാണ്. പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞും അടുപ്പ് കത്തിക്കാൻ ആവശ്യക്കാർക്ക് വെറുതെ കൊടുത്തും പാഴാക്കിക്കളഞ്ഞ ചിരട്ടകൾ സൂക്ഷിച്ചുവെച്ചാൽ പ്രതിമാസം തരക്കേടില്ലാത്ത ഒരു തുക വരുമാനം നേടാമെന്ന
ചെറിയ വീട്ടിലാണ് താമസമെങ്കിൽ ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതോടെ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന ചിന്തയിൽ വീട് മാറി താമസിക്കുന്നവരാണ് അധികവും. കുഞ്ഞിനെ പരിപാലിക്കാനും സൗകര്യങ്ങൾ ഒരുക്കാനും കൂടുതൽ സ്ഥലവിസ്തൃതി വേണ്ടിവരുമെന്നതാണ് ഈ മാറ്റത്തിന്റെ കാരണം.
ബിസിനസ് രംഗം ഉയർച്ച താഴ്ചകളുടേതാണ്. രാജകീയ പ്രതാപത്തിൽ നിന്നും ഒറ്റയടിക്ക് കൂപ്പുകുത്താൻ ദിവസങ്ങളോ ആഴ്ചകളോ മാത്രം മതി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എയർസെല്ലിന്റെ സ്ഥാപകനായ ചിന്നക്കണ്ണൻ ശിവശങ്കരൻ. 524 കോടിയുടെ ബംഗ്ലാവും ഒന്നിലധികം ദ്വീപുകളും സ്വന്തമായി ഉണ്ടായിരുന്ന ചിന്നക്കണ്ണൻ 2018 ൽ പാപ്പർ ഹർജി
സ്വന്തമായി ഒരു കൊച്ചുവീട് എങ്കിലുമുണ്ടെങ്കിൽ അതിൽ 'ഉള്ളതുകൊണ്ട് ഓണം പോലെ' കഴിയാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ജന്മനാട്ടിൽ സ്വന്തമായി നാലുനില വീടുണ്ടായിട്ടും അതിലെ താമസം വേണ്ടെന്നുവച്ച് വർഷങ്ങളായി ഒരു കാറിനുള്ളിൽ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുൻലയ് എന്ന 41 കാരൻ.
Results 1-10 of 575