Activate your premium subscription today
ആജീവനാന്തം ഒരേ സ്ഥലത്ത് സ്ഥിരതാമസമാക്കുന്ന ജീവിതശൈലി പതുക്കെ മാറുകയാണ്. തൊഴിൽ സാധ്യതകൾക്കനുസരിച്ച് നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്ജീവിതം പറിച്ചുനടുന്നവരാണ് ഇന്ന് അധികവും. പുതിയ ഇടങ്ങളിൽ വീട് കണ്ടെത്തുമ്പോൾ ഗൃഹോപകരണങ്ങൾ അവിടേക്ക്എത്തിക്കുന്നതും പുതിയത് വാങ്ങുന്നതുമാണ് തലവേദന.
ഇത് എഐ യുഗമാണ്. നിർമിത ബുദ്ധി മനുഷ്യന്റെ ജോലി അങ്ങേയറ്റം ലളിതമാക്കുന്നുണ്ട്. ചില മേഖലകളിലെങ്കിലും ഇത് മനുഷ്യർക്ക് വെല്ലുവിളിയാണ്. ഇന്റീരിയർ ഡിസൈനിങ്ങിലും ഡെക്കറേഷനിലും വരെ എഐ കടന്നുകയറികഴിഞ്ഞു. ഇപ്പോൾ ചാറ്റ് ജിപിടിയുടെ സഹായത്തോടെ താൻ മനസ്സിൽ കണ്ട രീതിയിൽ മുറി നവീകരിച്ചതിന്റെ ദൃശ്യങ്ങളാണ് ഒരു യുവതി
കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇടയ്ക്കിടെ കേരളത്തിൽ സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും വരുന്ന വാർത്തയാണിത് ....... സാമ്പത്തികമായി വലിയ കടബാധ്യതയിലാണ് , വസ്തു വാങ്ങാൻ ആൾക്കാർ വരുന്നില്ല ...... 1000, 2000, 15000 തുടങ്ങിയ തുകയുടെ കൂപ്പണുകൾ വിൽപന നടത്തി നറുക്കെടുപ്പിൽ വിജയി ആകുന്നയാൾക്ക് വസ്തു
നാട്ടിൽ അവധിക്കാലം തുടങ്ങിയതോടെ ചെറിയ കുട്ടികളുള്ള ഭൂരിഭാഗം മാതാപിതാക്കൾക്കും മനഃസമാധാനം നഷ്ടപെട്ട അവസ്ഥയാണ്. ജോലിക്ക് പോയി മടങ്ങി വരുമ്പോഴേക്കും പലയിടത്തും കുട്ടികൾ കുസൃതി കാണിച്ച് വീട് തലതിരിച്ചുവയ്ക്കും. അത്തരത്തിൽ അമ്മ വഴക്ക് പറഞ്ഞതിന്റെ വാശിതീർക്കാൻ
ക്ലോക്ക് ടവറുകൾ പലസ്ഥലങ്ങളിലെയും പ്രധാന ലാൻഡ് മാർക്കുകളാണ്. അത്തരത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിലാണ് ബിഹാർ ശരീഫിൽ ഒരു ക്ലോക്ക് ടവർ നിർമിക്കപ്പെട്ടത്. എന്നാൽ അതേ ക്ലോക്ക് ടവർ അതിന്റെ പോരായ്മകൾ കൊണ്ടുമാത്രം രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാലഹരണപെട്ട ഡിസൈനിനും മോശം ഫിനിഷിങ്ങിനും പുറമേ ഉദ്ഘാടനം ചെയ്ത്
കേരളത്തിൽ പുതിയതായി നിർമ്മിക്കപ്പെട്ട ഓരോ മൂന്നു കെട്ടിടങ്ങളിലും ഒന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്ന് റിപ്പോർട്ട്. സാമ്പത്തിക- സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തിറക്കിയ 'ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്സ് 2022-23' റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിനുള്ളിൽ 4.31 ലക്ഷം പുതിയ
ബാച്ചിലേഴ്സിന്വാടകയ്ക്ക്വീട് വിട്ടുകൊടുക്കാൻ ഒരുവിധം എല്ലാ വീട്ടുടമകൾക്കും മടിയായിരിക്കും. വീട് വൃത്തിയായി പരിപാലിക്കുമോ, മദ്യപിച്ച് ബഹളം വയ്ക്കുമോ തുടങ്ങി സുഹൃത്തുക്കളായ പെൺകുട്ടികളെ അവിടേക്ക്വിളിച്ചു വരുത്തുമോ എന്നതടക്കമുള്ള ആശങ്കകൾ മൂലമാണിത്. ഇനി ഏതെങ്കിലും കാരണവശാൽ ബാച്ചിലേഴ്സിന് വീട്
ലോകത്ത് എല്ലായിടത്തും ഭവന വില കുതിച്ചുയരുകയാണ്. ഒരു വീട് സ്വന്തമാക്കുന്നതോ വാടകയ്ക്ക് എടുക്കുന്നതോ സാധാരണക്കാരന് ഏറ്റവും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാലം. വൻകിട നഗരങ്ങളിലാണ് താമസിക്കേണ്ടതെങ്കിൽ പറയുകയും വേണ്ട. എന്നാൽ ചൈനയിലെ ഹനാൻ പ്രവിശ്യയിലുള്ള ഒരു 18കാരി തനിക്ക് ലഭിക്കുന്ന മാസശമ്പളം
നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ? എങ്കിൽ അത്തരക്കാർക്കൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വടക്കൻ ഇറ്റലിയിലെ ട്രെൻറിനോ എന്ന ഗ്രാമം. നഗരത്തിലെ തിരക്കേറിയ ഗതാഗത കുരുക്കിൽ നിന്നും അൽപ്പം മാറി ആൽപ്സ് പർവതനിരകളുടെയും ഇറ്റാലിയൻ ഗ്രാമങ്ങളുടെയും
തട്ടിപ്പ് ബിൽഡർമാരുടെ മോഹനസുന്ദരവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീടോ ഫ്ലാറ്റോ വാങ്ങി, പലവിധ കുരുക്കിൽ പെട്ടവരുടെ കഥകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരന്തരം വരാറുണ്ട്. അത്തരത്തിൽ ഒരു ബാത്ടബ്ബിന്റെ പേരിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമയുദ്ധം നടത്തുകയാണ് ലണ്ടൻ സ്വദേശിനിയായ മി സുക് പാർക്ക്
Results 1-10 of 565