Activate your premium subscription today
വീടിനുള്ളിൽ മറ്റാരെങ്കിലും കയറിയാൽ സാധനങ്ങളുടെ ചെറിയ സ്ഥാനമാറ്റത്തിൽ നിന്നുപോലും അക്കാര്യം നമ്മൾ മനസ്സിലാക്കും. എന്നാൽ സ്വന്തം വീട്ടിൽ ഏഴുവർഷമായി ഒരാൾ ഒളിച്ചു താമസിച്ചിട്ടും അക്കാര്യം അറിയാതെ കഴിയുകയായിരുന്നു ചൈനയിലെ ജിയാങ്സുവിലുള്ള ഒരു വീട്ടുടമ. ഏഴു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം വീട് വാങ്ങിയ സമയം മുതൽ
എത്രയൊക്കെ ആഡംബരത്തിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചാലും യുദ്ധമോ ഭീകരാക്രമണമോ ഉണ്ടായാൽ എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ അണുബോംബ് വന്നു വീണാലും ആഡംബരത്തിൽ തെല്ലും കുറവ് വരുത്താതെ സുരക്ഷിതമായി കഴിയാനാകും എന്ന് ഉറപ്പു തരികയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന
ജീവിതത്തിൽ മുന്നേറാൻ ഒരു സാധ്യതയുമില്ല എന്ന് സമൂഹം വിധി എഴുതുന്ന പലരും കഠിനാധ്വാനവും മനസ്സുറപ്പുംകൊണ്ട് വിജയങ്ങൾ കൈവരിച്ച് ഉയർന്ന നിലയിൽ എത്താറുണ്ട്. അത്തരത്തിൽ ഒരാളാണ് ഒഡീഷയിലെ റൂർക്കല സ്വദേശിയായ സൗമേന്ദ്ര ജെന. ഒഡീഷയിലെ, തകർച്ചയുടെ വക്കിലെത്തിയ തകരഷീറ്റിട്ട ഒറ്റമുറി ഷെഡ്ഡിൽ നിന്നും സൗമേന്ദ്ര
ബെംഗളൂരു നഗരത്തിൽ വാടക വീടുകൾക്ക് അനുദിനം ആവശ്യക്കാർ ഏറുകയാണ്. ഏത് സാഹചര്യത്തിലും വാടകക്കാരെ കിട്ടുമെന്ന അവസ്ഥ വന്നതോടെ സമാനതകളില്ലാത്ത ഡിമാൻ്റുകളാണ് വീട്ടുടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഈ മാനദണ്ഡങ്ങൾക്കെല്ലാം ചേർന്ന വാടകക്കാരെ കിട്ടിയാലും അവരെ വീണ്ടും ചൂഷണം ചെയ്യാൻ യാതൊരു മടിയുമില്ലാത്ത
ജനവാസ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഏതൊരു ഭരണകൂടവും നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളെ അവിടെ നിന്നും മാറ്റി പാർപ്പിക്കുക എന്നതാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നഷ്ടപരിഹാര തുക വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നവരാണ് അധികവും. ചുരുക്കം ചിലർ സ്വന്തം സ്ഥലം ഒഴിയാൻ സാധ്യമല്ലെന്ന് ശാഠ്യം
ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ആൾതാമസം ഇല്ലാതെ തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ധാരാളം വീടുകൾ കാണാം. എന്നാൽ അത്തരം വീടുകളുടെ പരിതപിച്ച് കടന്നുപോവുകയല്ലാതെ അതിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ അധികമാരും ചിന്തിച്ചെന്നു വരില്ല. അക്കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന വ്യക്തിയാണ് 38 കാരനായ ഹയാട്ടൊ കവാമുറ
കൃത്യമായ പ്ലാനിംഗും അത് നടപ്പിൽ വരുത്താനുള്ള വൈദഗ്ധ്യവും ഉണ്ടെങ്കിൽ ഏതുകാര്യവും സാധിച്ചെടുക്കാം. വൻ ചിലവ് വരുന്ന പല പദ്ധതികളും ലളിതമായ രീതിയിൽ എന്നാൽ കാര്യക്ഷമതയോടെ കുറഞ്ഞ തുക മാത്രം മുടക്കി നിർമ്മിച്ചടുക്കാൻ എൻജിനീയറിങ്ങില് പ്രാവീണ്യമുള്ളവർക്ക് സാധിക്കും. അത്തരത്തിൽ ആശ്ചര്യകരമായ ഒരു നിർമ്മാണം
തനിച്ച് ഒരു വീട്ടിൽ പുതിയതായി താമസിച്ചു തുടങ്ങുന്ന ബാച്ചിലേഴ്സിന് പാചകവും ക്ലീനിങ്ങും മുതലിങ്ങോട്ട് പല കാര്യങ്ങളിലും അബദ്ധങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. അത്തരത്തിൽ തനിക്കും തന്റെ ഫ്ലാറ്റ് മേറ്റായ സുഹൃത്തിനും സംഭവിച്ച ഒരു വൻ അബദ്ധത്തിന്റെ കഥയാണ് ആദിത്യ ദാസ് എന്ന വ്യക്തി ഇപ്പോൾ എക്സിലൂടെ
വ്യാജ ഫോൺ കോളുകളും സന്ദേശങ്ങളുമൊക്കെ കണ്ണുമടച്ച് വിശ്വസിച്ച് ആയിരവും പതിനായിരവും ലക്ഷങ്ങളും എന്തിന് സ്വന്തം വീട് പോലും നഷ്ടപ്പെടുത്തിയവർ ലോകത്ത് ധാരാളമുണ്ട്. നിർമ്മിത ബുദ്ധിയും സാങ്കേതികവിദ്യകളും വളർന്നതോടെ അവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ആളുകളെ കബളിപ്പിക്കാൻ വലിയ സാധ്യതകളും തുറന്നു
സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമടക്കം ചാമ്പലാക്കിക്കൊണ്ടാണ് ലൊസാഞ്ചലസിൽ കാട്ടുതീ പടർന്നു പിടിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നായ പസഫിക് പാലിസൈഡ്സിൽ തീ പടർന്നു പിടിച്ചതോടെ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക ലോട്ടറിയായി നേടിയ
Results 1-10 of 545