Activate your premium subscription today
കുട്ടനാട് ∙ ജലനിരപ്പ് ഉയർന്നു കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി.വെള്ളപ്പൊക്ക ദുരിതം വർധിച്ചതോടെ രാമങ്കരിയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. കുട്ടനാട് താലൂക്കിൽ കോളജ്, ട്യൂഷൻ സെന്റർ, അങ്കണവാടി ഉൾപ്പെടെയുള്ള
മങ്കൊമ്പ് ∙ വെള്ളപ്പൊക്കത്തിനു ശേഷം കുട്ടനാട്ടിൽ പ്ലാവുകൾ വ്യാപകമായി നശിക്കുന്നു. 2018ലെയും 2019ലെയും പ്രളയത്തെ അതിജീവിച്ച മരങ്ങൾ പോലും ഇത്തവണ കരിഞ്ഞുണങ്ങിയതു ജനങ്ങളെ ആശങ്കയിലാക്കി. ഹൈബ്രിഡ് പ്ലാവിനങ്ങൾ അടക്കം വ്യാപകമായി നശിച്ചു. മങ്കൊമ്പ് അടക്കമുള്ള പ്രദേശങ്ങളിൽ ആഞ്ഞിലിയും കടപ്ലാവും ഉണങ്ങി. മേയ്
കുട്ടനാട് ∙ ജലനിരപ്പ് അപകട നിലയിൽ നിന്നു താഴ്ന്നതോടെ കുട്ടനാട് സാധാരണ നിലയിലേക്ക്. അതേ സമയം പാടശേഖരങ്ങൾക്കുള്ളിൽ വെള്ളം കെട്ടി കിടക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നു. നീരേറ്റുപുറം മേഖലയിൽ ഇന്നലെ മാത്രം ഒരടിയോളം ജലനിരപ്പ് താഴ്ന്നു. കുട്ടനാട്ടിലെ മറ്റു മേഖലകളിൽ 5 മുതൽ 14 സെന്റിമീറ്റർ വരെ ജലനിരപ്പ്
കുട്ടനാട് ∙ ദിവസങ്ങൾ നീണ്ട ആശങ്ക ഒഴിയുന്നു കുട്ടനാട്ടിൽ ജലനിരപ്പ് സാധാരണ നിലയിലേക്ക് എത്തി തുടങ്ങുന്നു.പള്ളാത്തുരുത്തി, കിടങ്ങറ, നീരേറ്റുപുറം മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി.ഇന്നലെ മാത്രം നീരേറ്റുപുറത്ത് ജലനിരപ്പ് ഒരടി താഴ്ന്നു. മറ്റു മേഖലകളിൽ 11 മുതൽ 17 സെന്റീമീറ്റർ വരെ ജലനിരപ്പ്
മാന്നാർ ∙ പകൽ മഴ കുറഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിലെ ജലനിരപ്പ് ഇന്നലെയും കൂടി. കിഴക്കൻ മേഖലയിലെ തിവ്രമഴയെ തുടർന്നു അച്ചൻകോവിലാറ്, പമ്പാനദികളിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് ഇവിടെ ഇന്നലെ ജലനിരപ്പുയരാൻ കാരണം. മാന്നാർ പാവുക്കര, മേൽപ്പാടം, വള്ളക്കാലി എന്നവിടങ്ങളിൽ രാവിലെ മുറ്റത്തു മാത്രമുണ്ടായിരുന്ന വെളളം
കുട്ടനാട് ∙ ജലനിരപ്പിൽ നേരിയ കുറവുണ്ടായെങ്കിലും ആശങ്ക ഒഴിയാതെ കുട്ടനാട്. മുട്ടാർ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് പിരിച്ചു വിട്ടു. നീരേറ്റുപുറം, കിടങ്ങറ, കാവാലം, നെടുമുടി മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുമ്പോൾ മങ്കൊമ്പിൽ ജലനിരപ്പ് അപകടനിലയ്ക്ക് ഒപ്പവും പള്ളാത്തുരുത്തിയിൽ
കുട്ടനാട് ∙ മഴയ്ക്കു നേരിയ ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിലെ എല്ലാ മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ തുടരുകയാണ്. നെടുമുടിയിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അപകട നിലയ്ക്കു 10 സെന്റീമീറ്റർ
എടത്വ∙ അപ്പർ കുട്ടനാടിനെയും കുട്ടനാടിന്റെ തെക്കൻ മേഖലയെയും പ്രളയത്തിൽ നിന്നു നിന്നും രക്ഷിക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനും പ്രഖ്യാപിച്ച നദികളുടെ ആഴം കൂട്ടൽ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ഒന്നാം കുട്ടനാട് പാക്കേജിൽ 1840 കോടിയുടെ പദ്ധതിയിൽ ആഴം കൂട്ടൽ
കുട്ടനാട് ∙ മഴ മാറി നിന്നിട്ടും ജലനിരപ്പ് താഴുന്നില്ല; ദുരിതം ഒഴിയാതെ കുട്ടനാട്. സാധാരണ നിലയിൽ 2 ദിവസം വെയിൽ തെളിഞ്ഞാൽ ജലനിരപ്പ് താഴുന്നതാണു പതിവ്. എന്നാൽ തുടർച്ചയായി 4 ദിവസം മഴ മാറിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പള്ളാത്തുരുത്തി മേഖലയിൽ മാത്രമാണു ജലനിരപ്പ് അപകട നിലയ്ക്കു
എടത്വ∙ മഴക്കെടുതി കാരണം നട്ടം തിരിയുന്ന കർഷകരുടെ ഗതികേട് ഇരട്ടിപ്പിച്ച് മുഞ്ഞബാധയും. പല പാടശേഖരത്തും മുഞ്ഞബാധ കാരണം നെൽച്ചെടികൾ കരിയുന്നു. മഴ പെയ്ത് പാടത്ത് വെള്ളം നിറഞ്ഞതോടെ നെൽച്ചെടികൾ വീണു. മഞ്ഞ ബാധിച്ച നെൽച്ചെടികൾ പൂർണമായും ചീയുന്ന സ്ഥിതിയാണ്. ഉള്ള നെല്ലിന് കരുത്ത് നശിക്കുന്നതോടെ ഉൽപാദനം
Results 1-10 of 59